Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

അസ്വസ്ഥമാക്കുന്ന വിഷയത്തെ ഉപേക്ഷില്ലെങ്കിൽ ഞാൻ ഒരു മണ്ടനായിരിക്കും; 55 വയസ്സിന് ശേഷമാകാം തനിയ്ക്ക് ഭാഗ്യം ഉണ്ടാകുന്നത്; മരിക്കുന്നതിന് മുന്നേ രമേശ് തന്നോട് പറഞ്ഞ വാക്കുകൾ വിങ്ങലോടെയോർത്ത് സംവിധായകാൻ അഭിലാഷ്

28 SEPTEMBER 2021 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍

മുഖ്യമന്ത്രി സംസാരിക്കുന്നതി- നിടയിൽ വേദിയിൽ കയറി സുരേഷ് ഗോപി,കയ്യടിയും ബഹളവും പ്രസംഗം നിർത്തി മുഖ്യൻ,പിന്നാലെ

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ്; അത് മനസിലാകാത്ത ഒരാള്‍ മാത്രമേയുള്ളൂ; അത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല

സീരിയൽ നടൻ രമേശ് വലിയശാലയുടെ മരണത്തിൽ ദുരൂഹത വർധിക്കുകയാണ്. രണ്ടാം ഭാര്യ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ ആണ്. എപ്പോഴും സന്തോഷവാനായിരുന്ന രമേശ് എന്തിനിത് ചെയ്തു എന്നാണ് പലരും ആവർത്തിച്ച് ചോദിക്കുന്നത്.

മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെ സുഹൃത്തുക്കളോട് കളിച്ചും ചിരിച്ചും, മകനോട് ഫോണിൽ സന്തോഷത്തോടെ സംസാരിച്ചും വീട്ടിലേക്ക് കയറിപോയ രമേശ് അന്ന് രാത്രി ആത്മഹത്യാ ചെയ്യുമെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല. രമേശ് അവസാനം അഭിനയിച്ച് കൊണ്ടിരുന്ന വെബ്‌സീരിസിന്റെ സംവിധായകാൻ അഭിലാഷിന്റെ വെളിപ്പെടുത്തൽ ഏറെ നിർണായകമാവുകയാണ്.

നിശാഗന്ധി എന്ന വെബ്‌സീരിസിന്റെ ഷൂട്ടിങ്ങിന്റെ തലേദിവസമാണ് താൻ അവസാനമായി കണ്ടത്. 9,10 തിയ്യതികളിലായിരുന്നു ഷൂട്ട് പ്ലാൻ ചെയ്തത്. പുതിയ സിനിമയായ വാരലിന്റെ വർക്കുമായി ബന്ധപ്പെട്ട് അദ്ദേഹം കൊച്ചിയിലായിരുന്നു . അദേഹത്തിന്റെ സൗകര്യം അനുസരിച്ചാണ് 9,10 ഷൂട്ട് പ്ലാൻ ചെയ്തത്.

തിരുവനന്തപുരത്ത് വന്ന ഉടനെ പുള്ളി വിളിച്ചു. താനും രാഹുലും കാണാൻ പോയി. ഞങ്ങളോട് സംസാരിച്ചപ്പോൾ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. ഫാമിലി പ്രശ്ങ്ങളായിരുന്നു. ഇടയ്ക്ക് പുറത്ത് പോയി തിരിച്ചുവന്നപ്പോഴും ആദ്യം സംസാരിച്ച തുടങ്ങിയ കാര്യങ്ങളിൽ നിന്ന് രമേശ് മാറിയിട്ടില്ല. കുടുംബവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു.

ഈ വിഷയം ഒരുപാട് അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ ആ വിഷയത്തെ ഉപേക്ഷിച്ച് കൂടെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. നീ പറഞ്ഞത് ശരിയാണ് അങ്ങനെ ഉപേക്ഷിച്ചില്ലെങ്കിൽ ഞാൻ ഒരു മണ്ടനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ സംസാരിക്കുമ്പോൾ പുള്ളിയുടെ മകൻ അദ്ദേഹത്തെ വിളിച്ചു.അപ്പോൾ മകനോട് ഭയങ്കര സന്തോഷത്തോടെയാണ് സംസാരിച്ചത്.

സിനിമയിൽ പുതിയ പ്രോജക്റ്റുകൾ തന്നെ തേടിവരുന്നതിന് സന്തോഷിച്ച അദ്ദേഹം 55 വയസ്സിന് ശേഷമാകാം തനിയ്ക്ക് ഭാഗ്യം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു . കണ്ണൻ താമരക്കുളത്തിന്റെ അടുത്ത വർക്കിലും ഒരു കഥാപാത്രമുണ്ട്. അദ്ദേഹം എനിയ്ക്ക് ഉറപ്പ് തന്നിട്ടുണ്ടെന്നും രമേശ് പറഞ്ഞു.

സീരിയലിൽ സജീവമായ അദ്ദേഹം ഇനി സിനിമയിൽ സജീവമാകാൻ പോകുന്നതിന്റെ ആഗ്രഹം സാധ്യമാക്കാൻ പോകുന്നതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. അങ്ങനെ ഒരാൾ പിറ്റേന്ന് ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നാണ് അഭിലാഷ് പറയുന്നത്. ഞാനും രമേശേട്ടനും രാഹുലുമാണ് ഒരുമിച്ച് അവിടുന്ന് ഇറങ്ങിയത്.

ബൈക്ക് ഇല്ലാത്തതിനാൽ രാഹുലാണ് അദ്ദേഹത്തെ വീട്ടിൽ കൊണ്ടാക്കിയതെന്നും അഭിലാഷ് പറയുകയാണ്.രമേശേഷേട്ടനെ പത്ത് വർഷത്തിന് മുകളിലായിട്ട് അറിയാമെന്നും . മൂന്ന് വർഷമായി ഒരുപാട് അടുത്തിട്ടെന്നും പറ്റുന്ന സമയങ്ങളിലെല്ലാം കാണാറും സംസാരിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു .

അതേ സമയം വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിന്റെ മകളും മേട്ടുകടയിലെ വീട്ടിൽ നിന്നും മാറി. വീട്ടിലെ സാധനങ്ങൾ അടക്കം അവർ കൊണ്ടു പോയി. പ്രമാണവും പട്ടയവും ഗോകുൽ രമേശിന്റെ പേരിലാണ്. ഒരു വർഷം മുമ്പാണ് ഈ വീട് മകന്റെ പേരിലേക്ക് മാറ്റിയത്. വലിയശാല രമേശിന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊലീസ് മകന് കൊടുത്തു .

ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വർണ്ണ കൊലുസും വേണമെന്ന് ഗോകുൽ രമേശ് ആവശ്യപ്പെടുകയുണ്ടായി . എന്നാൽ മിനിയുടെ ആദ്യ ഭർത്താവിന്റെ മകളുടെ കാലിലുള്ള കൊലുസടക്കം ഒന്നും കൊടുത്തില്ല. വളയും മോതിരവും അടക്കം അവർ കൊണ്ടു പോകുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (11 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (20 minutes ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (23 minutes ago)

മുഖ്യമന്ത്രി സംസാരിക്കുന്നതി- നിടയിൽ വേദിയിൽ കയറി സുരേഷ് ഗോപി,കയ്യടിയും ബഹളവും പ്രസംഗം നിർത്തി മുഖ്യൻ,പിന്നാലെ  (23 minutes ago)

ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ്; അത് മനസിലാകാത്ത ഒരാള്‍ മാത്രമേയുള്ളൂ; അത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല  (35 minutes ago)

ബേബി ഗേൾ ജനുവരി ഇരുപത്തിമൂന്നിന്; റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു  (1 hour ago)

തെളിവും കൊണ്ട് പോയാൽ മതി.. രാഹുലിന്റെ വീട്ടിൽ കയറിയ SITയെ വട്ടം പിടിച്ച് 'അമ്മ, ഒരു പൂടയും ഇല്ല തെളിവില്ല,കേസ് മടങ്ങും...?!  (2 hours ago)

ഇറാനിലെ പ്രക്ഷോഭങ്ങളില്‍ 12,000 ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (2 hours ago)

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം ജനുവരി 20ന്: ജനുവരി 29ന് 2026-27 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും  (2 hours ago)

തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകും; എല്‍.ഡി.എഫിലും എന്‍.ഡി.എയിലുമുള്ള കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും യു.ഡി.എഫ് ഫ്‌ളാറ്റ്‌ഫോമിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

സൈബര്‍ തട്ടിപ്പിനുള്ള ശ്രമം പൊളിച്ച് റിട്ടയേഡ് ബാങ്ക് മാനേജരും പൊലീസും  (3 hours ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വന്‍ വിജയമുണ്ടായി; ഒരു മുന്നണിക്കകത്ത് നില്‍ക്കുന്ന ഒരു കക്ഷിയെ ഞങ്ങളുടെ കൂടെ പിടിച്ചുകൊണ്ട് വരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല  (3 hours ago)

എന്നെ 'അമ്മ ഈ കോലത്തിൽ കാണണ്ട...!അടൂർ വീട്ടിൽ തെളിവെടുപ്പ്,ചത്താലും സമ്മതിക്കില്ലെന്ന് രാഹുൽ  (3 hours ago)

MLA-യാണ് മറക്കണ്ട കടിപ്പിച്ച് രാഹുൽ കിട്ടിയ അവസരം മുതലാക്കി...പോലീസ് മർമ്മംനോക്കി ഇടി..!അടൂർ വീട്ടിൽ തെളിവെടുപ്പ്...!  (4 hours ago)

Malayali Vartha Recommends