Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആലുവയില്‍ പോകാന്‍ സമയം കിട്ടിയില്ലെന്ന്;മന്ത്രി ബിന്ദുവിനെതിരെ കലിയിളകി ജനം,ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ കിളച്ച് മറിക്കുകയായിരുന്നു, മലയാളിയുടെ ക്ഷമ പരീക്ഷിക്കരുത്,നാട് വാഴുന്ന തമ്പ്രാന്‍ ഇതുവരെ വാ തുറന്ന് ഒരക്ഷരം മൊഴിഞ്ഞിട്ടില്ല

31 JULY 2023 08:26 PM IST
മലയാളി വാര്‍ത്ത

ആലുവയില്‍ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തില്‍ കേരളം ഒന്നടങ്കം ഉള്ളുലഞ്ഞ് നില്‍ക്കുമ്പോള്‍ മന്ത്രി ബിന്ദുവിന്റെ വിവാദ പ്രസ്താവന വന്‍ വിവാദമാകുന്നു. എല്ലാ സ്ഥലത്തും മന്ത്രിമാര്‍ക്ക് എത്താന്‍ സാധിക്കില്ലെന്നും ഈ സംഭവത്തില്‍ അതിനുള്ള സമയം ലഭിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. അതെ തീരെ സമയം ഇല്ലായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ കിളച്ചോണ്ട് ഇരിക്കുകയാരുന്നു. ഒരു പിഞ്ച് കുഞ്ഞിന്റെ മരണത്തില്‍ പോലും മനസ്സലിവില്ലാത്ത വര്‍ഗ്ഗമെന്ന് കലിയിളകി ജനം. നിങ്ങള്‍ വരണ്ട പക്ഷെ ഇമ്മാതിരി വകതിരിവില്ലാത്ത വര്‍ത്താനം വാ തുറന്ന് പറയാതിരുന്നൂടേ. ആലുവ സംഭവത്തില്‍ വിങ്ങിപ്പൊട്ടി നില്‍ക്കുകയാണ് കേരളം. എന്നാല്‍ ഭരിക്കുന്നവരുടെ കണ്ണോ മനസ്സോ ഇതുവരെ അവിടേക്ക് എത്തിയിട്ടില്ല. നാട് വാഴുന്ന തമ്പ്രാന്‍ ഇതുവരെ വാ തുറന്ന് ഒരക്ഷരം മൊഴിഞ്ഞിട്ടില്ല.

ആ ജില്ലയിലെ മന്ത്രിമാര്‍ പങ്കെടുത്തെന്നാണ് അറിവ്. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അവിടെ ധാരാളം ജനങ്ങളും പൊതുപ്രവര്‍ത്തകരുമൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. മന്ത്രി എല്ലായിടത്തും എത്തണമെന്നില്ലല്ലോ. അതിനുള്ള സമയവും കിട്ടിയിട്ടില്ല.'' മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കേരളത്തില്‍ യുപി മോഡല്‍ നടപ്പാക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവനയോട്, യുപിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടെന്നാണോ കരുതുന്നതെന്ന് മന്ത്രി ചോദിച്ചു. സ്ത്രീകള്‍ വീടിന്റെ നാല് അതിരുകള്‍ക്കപ്പുറം കാലെടുത്തുവച്ചാല്‍ അവര്‍ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നു പറഞ്ഞ സംവിധാനത്തിന്റെ ഭാഗമാണ് അവിടെ ഭരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

സമയമില്ല പോലും, ഈ നാടിന്റെ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ നോക്കാന്‍ സമയമില്ല. ജനങ്ങെള സംരക്ഷിക്കാനും സമയം ഇല്ല പിന്നെ എന്തിനാണ് ഇങ്ങനെയൊരു ഭരണകൂടം. ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമ്പോള്‍ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് അവിടെ ഓടിച്ചെല്ലണമായിരുന്നു. അതാണ് ഒരു ജനകീയ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. പിന്നെ മന്ത്രി ബിന്ദുവിനൊക്കെ സമയമില്ലെന്ന്. അതെ ഭരിച്ച് ഭരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് അങ്ങ് കൊമ്പത്ത് എടുത്ത് വെച്ചിരിക്കുകയാണല്ലോ. വിവാദം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു വകുപ്പും മന്ത്രിയും ഉണ്ടെന്ന് തന്നെ മലയാളി ഓര്‍ക്കുന്നത്. അത്രയ്ക്ക് കേമമാണ് ആ വകുപ്പ്. മന്ത്രി ബിന്ദുവിനെ പൊളിച്ചടുക്കുകയാണ് സോഷ്യല്‍മീഡിയ.

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ സംസ്‌കാരത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിയോ ഇടതു ജനപ്രതിനിധികളോ ജില്ലാ കലക്ടറോ എത്തിയില്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നത് തികഞ്ഞ അനാദരവ് ആണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സര്‍ക്കാരിന് ഔചിത്യമില്ലെന്ന് പ്രതികരിച്ച കോണ്‍ഗ്രസ്, വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ 5 വയസ്സുകാരിയുടെ നിഷ്ഠൂരമായ കൊലപാതകത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകമാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി നിര്‍വഹിക്കുന്ന മുഖ്യമന്ത്രി ഒരു പിഞ്ചുബാലികയ്ക്കു നേരെയുണ്ടായ ക്രൂരമായ ചെയ്തിക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? ഒരു ഫെയ്‌സ്ബുക് പോസ്റ്റ് പോലും നല്‍കി സംഭവത്തെ അപലപിക്കാന്‍ തയാറാകാത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ല. 5 മാസമായി സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മനഃസാക്ഷിയാണുള്ളത്. മുഖ്യമന്ത്രി മനസ്സുവച്ചാല്‍ സാമൂഹിക വിരുദ്ധരെയും ലഹരിമാഫിയാ സംഘങ്ങളെയും 24 മണിക്കൂറിനുള്ളില്‍ അമര്‍ച്ച ചെയ്യാം. മുഖ്യമന്ത്രി ഏതോ ബാഹ്യശക്തികളുടെ പിടിയിലാണ് എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? എതിരാളികളെ ഇല്ലാത്ത കേസുകളുണ്ടാക്കി തേജോവധം ചെയ്യാന്‍ കാണിക്കുന്ന ആവേശം ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ആഭ്യന്തര വകുപ്പ് കാണിക്കുന്നില്ല എന്നതാണ് സത്യം. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends