Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

പാക്കിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനത്തെ വീഴ്ത്തിയ ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനം പുലിയാണ്; റഷ്യയുടെ സഹായത്തോടെ പലഘട്ടമായി ശേഷി വര്‍ധിപ്പിച്ചതിലൂടെ മിഗ് 21 വിമാനങ്ങള്‍ കൂടുതല്‍ കരുത്തു നേടിയതായി വ്യോമസേന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

05 MARCH 2019 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

പാക്കിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനത്തെ വീഴ്ത്തിയ ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനത്തിന്റെ മികവില്‍ ആശങ്ക വേണ്ട. ഇവയുടെ പ്രഹരശേഷി വര്‍ധിപ്പിക്കാന്‍ 1998 മുതല്‍ തന്നെ ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു. റഷ്യയുടെ സഹായത്തോടെ പലഘട്ടമായി ശേഷി വര്‍ധിപ്പിച്ചതിലൂടെ മിഗ് 21 വിമാനങ്ങള്‍ കൂടുതല്‍ കരുത്തു നേടിയതായി വ്യോമസേന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.1998ല്‍ ഇന്ത്യയുടെ 12 മിഗ് 21 വിമാനങ്ങള്‍, റഷ്യയിലെ നിഷ്‌നി നോവ്‌ഗോറോഡിലുള്ള സോകോള്‍ എയര്‍ക്രാഫ്റ്റ് പ്ലാന്റില്‍ എത്തിച്ചാണു നവീകരിച്ചത്. മറ്റു വിമാനങ്ങള്‍ പലഘട്ടമായി ഇന്ത്യയില്‍ തന്നെ നവീകരിക്കാനും നടപടികള്‍ സ്വീകരിച്ചു.

സോവിയറ്റ് സാങ്കേതികവിദ്യ നിലനിര്‍ത്തി, ഇന്ത്യയില്‍ നവീകരണം പൂര്‍ത്തിയാക്കിയ 'മിഗ് 21 ബൈസണ്‍' സേനയ്ക്കിപ്പോള്‍ ഇരട്ടി ആത്മവിശ്വാസമാണു നല്‍കുന്നത്.പൈലറ്റുമാരുടെ മികവു കൂടി ചേരുന്നതു പ്രഹരശേഷി ഇരട്ടിയാക്കുമെന്നതിനു അഭിനന്ദന്‍ വര്‍ധമാന്റെ പോരാട്ടവും സേന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും യുഎസും സംയുക്തമായി 2004ല്‍ ഗ്വാളിയാറില്‍ നടത്തിയ സൈനികാഭ്യാസത്തിലും ശേഷി വര്‍ധിപ്പിച്ചെത്തിയ മിഗ് 21 മികവു കാട്ടിയിരുന്നു. 1964 ലാണ് മിഗ് 21 ആദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അതേസമയം രണ്ടാം സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രചാരണം നടത്തുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനത്തില്‍നിന്നു വെടിയുതിര്‍ത്ത് പാകിസ്താന്റെ എഫ് 16 വിമാനം നിലംപതിച്ചെന്ന വാദം നിരസിച്ച് ഫിന്‍ലാന്‍ഡ് പ്രതിരോധ വിദഗ്ധന്‍ രംഗത്ത്. ഫിന്നിഷ് നാഷനല്‍ ഡിഫന്‍സ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി വെലി പെക്കയാണ് ഇന്ത്യയിലെ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന വാദം തെറ്റാണെന്നു വാദിക്കുന്നത്. ഇന്ത്യപാക് സംഘര്‍ഷാവസ്ഥ രൂക്ഷമായ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 എയര്‍ക്രാഫ്റ്റില്‍ നിന്നു വെടിയുതിര്‍ത്ത് അമേരിക്കന്‍ നിര്‍മിതമായ പാകിസ്താന്റെ എഫ് 16 വിമാനം തകര്‍ത്തെന്നാണു റിപോര്‍ട്ട്. അന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനം പാകിസ്താന്‍ വെടിവച്ചിട്ടിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ഇന്ത്യ പാകിസ്താന്റെ യുദ്ധവിമാനം വെടിവച്ചിട്ടെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ തകര്‍ത്തെന്നാണു പാകിസ്താന്‍ അവകാശപ്പെട്ടത്. ഇന്ത്യ ഒരെണ്ണം നഷ്ടപ്പെട്ടെന്ന് സമ്മതിച്ചിരുന്നെങ്കിലും പാകിസ്താന്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടായെന്നത് നിഷേധിച്ചിരുന്നു. ഇന്ത്യ വെടിവച്ചിട്ടതെന്ന് അവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍, മിഗ് 21 ഉപയോഗിച്ച് എഫ് 16 വെടിവച്ചിട്ടതിന് തെളിവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ ജങ്ഷന്‍ ബോക്‌സില്‍ എഴുതിയിരിക്കുന്നതനുസരിച്ച് കണ്ടെടുത്ത അവശിഷ്ടം എഫ് 16ന്റേതല്ലെന്നും മിഗ് 21ന്റേതാണെന്നും വ്യക്തമാവുന്നതായി അദ്ദേഹം പറയുന്നു. മറ്റൊരു സാമ്യത ഇതിന്റെ എന്‍ജിനുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ എഫ് 16ഉമായി ബന്ധപ്പെടുത്തുന്നതൊന്നും കണ്ടെത്തിയിട്ടില്ല. ഇടതുഭാഗത്തെ ചിത്രത്തില്‍, എഫ്16 ജിഇഎഫ് 110 എന്ന വാക്ക് മായ്ച്ചിട്ടുണ്ടെന്നാണു പറയുന്നത്.

പാകിസ്താന്‍ വ്യത്യസ്ത വിഭാഗങ്ങള്‍ ക്രോഡീകരിച്ചതാണെന്നാണു നിഗമനം. അകത്ത് വളഞ്ഞും തിരിഞ്ഞുമുള്ള ഭാഗങ്ങളാണ് ഉപയോഗിച്ചത്. യൂട്യൂബില്‍ ഇതിന്റെ സാമ്യത കാണിച്ചുതരുന്ന വീഡിയോകള്‍ ലഭ്യമാണ്. 1991ല്‍ ക്രൊയേഷ്യയില്‍ മിഗ് 21 വെടിവച്ചിട്ടിരുന്നു. തുറഞ്ച് യുദ്ധത്തിലെ അവശിഷ്ടങ്ങളുള്ള മ്യൂസിയത്തില്‍ ഇതിന്റെ ശേഖരമുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് തകര്‍ന്നു വീണത് എഫ് 16 അല്ലെന്നാണെന്നും അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍  (2 minutes ago)

വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി..  (4 minutes ago)

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ്  (16 minutes ago)

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ...  (19 minutes ago)

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (54 minutes ago)

അവസരം നൽകണമെന്ന് കോടതി  (1 hour ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (1 hour ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (1 hour ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (2 hours ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (12 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (12 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (13 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (13 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (13 hours ago)

Malayali Vartha Recommends