Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇന്ത്യൻ സൈന്യം ദേശാഭിമാനമുള്ളവർ; പ്രകോപനപരമായ പരാമർശം ഇവിടെ ചിലവാകില്ല; പാകിസ്താന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി

14 AUGUST 2019 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ഇന്ത്യൻ സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്ത പാകിസ്ഥാൻ മന്ത്രി ഫവാദ് ചൗധരിക്ക് തക്ക മറുപടി കൊടുത്ത് പഞ്ചാബ് മുഖ്യമന്ത്രി രംഗത്ത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗാണ് പ്രകോപനപരമായി ഫവാദ് ചൗധരിയിട്ട ട്വീറ്റിന് ചുട്ട മറുപടി കൊടുത്തത്. ഇന്ത്യൻ സൈന്യത്തിലെ സിഖ് വിഭാഗക്കാർ കശ്മീരിൽ ജോലി ചെയ്യാൻ വിസമ്മതിക്കണമെന്നായിരുന്നു ഫവാദ് ചൗധരിയുടെ ട്വീറ്റ് ചെയ്തത്. എന്നാൽ ഇന്ത്യൻ സൈന്യം ദേശാഭിമാനമുള്ള അച്ചടക്കമുള്ള സേനയാണ്. പാകിസ്ഥാന്റെ ഭാഗത്തു നിന്നുമുള്ള പ്രകോപനപരവും വിഘടന വാദപരവുമായ പരാമർശങ്ങൾ അവരുടെ ഇടയിൽ ചിലവാകില്ലല്ലെന്നു അമരീന്ദർ സിംഗ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ ഇടപെടുന്ന രീതി മതിയാക്കണമെന്ന് ക്യാപ്ടൻ താക്കീതു കൊടുത്തു. ഇത്തരത്തിലുള്ള പ്രസ്താവനകൾ ഒരു സൈനികനും കേട്ടുകൊണ്ടു നിൽകാനാകില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. പഞ്ചാബിയിലായിരുന്നു ട്വീറ്റ് ചെയ്തത്. ഖാലിസ്ഥാൻ നടത്തുന്ന വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരുന്നു ട്വീറ്റ് ചെയ്തത്. ഇതിനെതിരെയായിരുന്നു അമരീന്ദർ സിംഗിന്റെ മറുപടി.

ആം‌ആദ്മി പാർട്ടി നേതാവായ മഞ്ജിന്ദർ സിർസയും പാക് മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ അഭിപ്രായത്തിലൂടെ ഫവാദ് ചൗധരി പഞ്ചാബികളെ അപമാനിച്ചിരിക്കുകയാണെന്നും ഇന്ത്യൻ സൈന്യത്തിന്റെ കുന്തമുനയായ ഞങ്ങൾ യഥാർത്ഥ ദേശാഭിമാനികളാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിയിൽ ട്വീറ്റ് ചെയ്താൽ പഞ്ചാബികളുടെ അഭ്യുദയകാംക്ഷിയായി കണക്കാക്കുമെന്ന് കരുതേണ്ടെന്നും മഞ്ജിന്ദർ സിർസ എടുത്തു പറഞ്ഞു. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതോടെ കോപത്തിലായിരിക്കുന്ന പാകിസ്ഥാൻ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തുന്നത് തുടരുകയാണ്. അതേസമയം കശ്മീരിന്റെ കാര്യത്തിൽ പ്രകോപനപരമായ സ്ഥിതി തുടരുകയാണെങ്കിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും അതിനായി ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യം സുസജ്ജമാണെന്നും കശ്മീരിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ആരായാലും തീർത്തു കളയുമെന്നും ഇന്ത്യൻ സൈനിക മേധാവികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
.
കശ്മീർ വിഷയത്തിൽ പാകിസ്ഥാനും ഇന്ത്യയും ഭിന്നാഭിപ്രായത്തിലാണ്. കശ്മീർ വിഷയത്തിൽ പാകിസ്താന്റെ ഭാഗത്തു നിന്നുമുള്ള എതിർപ്പുകൾ പലരിലൂടെയും പുറത്തു വരികയാണ്. കശ്മീരികളോട് ഇന്ത്യ വിരുദ്ധ നിലപ്പാടുകൾ സ്വീകരിക്കാനുള്ള ആഹ്വാനം പല പാകിസ്ഥാൻ നേതാക്കന്മാരും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാക് മാധ്യമ പ്രവർത്തകൻ കശ്‌മീരിൽ എത്തുന്ന ഹിന്ദുക്കളെ കൊന്നൊടുക്കണമെന്ന് പറഞ്ഞിരുന്നത് വലിയ വിമർശനങ്ങൾക്കു വിധേയമായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിന്റെ പദവികളെല്ലാം നഷ്ടമായിരിക്കുകയാണ്. ഇതിന്റെ പിന്നാലെ പാകിസ്ഥാൻ കാശ്മീരികളോട് ഇത്തരത്തിലുള്ള പരാമർശങ്ങളുമായി എത്തിയിരിക്കുന്നത്.അതേ സമയം ഓഗസ്റ്റ് പതിനഞ്ചിനു ഇന്ത്യൻ സ്വാതന്ത്ര്യദിനവും പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനവും ഒന്നിച്ചുള്ള ദിവസമായതിനാൽ പാക്ക് അനുകൂല തീവ്രവാദികൾ അക്രമമുണ്ടാക്കിയേക്കുമെന്ന സൂചനകൾ തുടരുകയാണ്. പുൽവാമ മോഡൽ ആക്രണം ഉണ്ടാകുമെന്ന സൂചനകളും നില നിൽക്കവെയാണ് പാകിസ്ഥാനിൽ നിന്നുള്ള പ്രമുഖരുടെ ഇത്തരത്തിലുള്ള പ്രതികരണകളും പ്രസ്താവനകളും വരുന്നത് . കശ്മീർ ജനതയ്ക്കു ഉപകാര പ്രദമാകുന്ന തരത്തിൽ സർക്കാർ എടുത്ത തീരുമാനത്തെ തെറ്റിധരിപ്പിച്ചു അവതരിപ്പിക്കുകയും ആക്രമണത്തിന് ആഹ്വാനം നൽകാൻ ശ്രമിക്കുകയുമാണ് പാകിസ്ഥാൻ. അതിനെ അവസരോചിതമായി ഉപയോഗിച്ചു പാക് നേതാക്കന്മാരും അഭിപ്രായങ്ങൾ നടത്തുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (24 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (39 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends