Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

കാശ്മീര്‍ വിഷയം നയതന്ത്രം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് യുദ്ധമാണ് പരിഹാരമെന്നും പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍ സഫര്‍ ഹിലാലി

18 AUGUST 2019 12:53 PM IST
മലയാളി വാര്‍ത്ത

കാശ്മീര്‍ വിഷയം നയതന്ത്രം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് യുദ്ധമാണ് പരിഹാരമെന്നും പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍ സഫര്‍ ഹിലാലി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കാന്‍ യു.എന്‍ ആവശ്യപ്പെട്ടാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതാല്‍പര്യം കണക്കിലെടുത്ത് ആ നീക്കത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഈ വിഷയം എങ്ങിനെയാണ് പരിഹരിക്കുക എന്നാതാണ് ചോദ്യം. രാജ്യതാല്‍പര്യത്തില്‍ നിന്ന് മോദി ഒട്ടും പിന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. നയതന്ത്രംകൊണ്ട് ഈ വിഷയം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കണം. എന്റെ അഭിപ്രായത്തില്‍രണ്ടുവഴികളാണ് മുന്നിലുള്ളത്, ഒന്നുങ്കില്‍ നിഴല്‍യുദ്ധം, അല്ലെങ്കില്‍ യുദ്ധം.'-സഫര്‍ പറഞ്ഞു.

അതേസമയം,​ ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ ചൈന മാത്രമാണ് പാകിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്. കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ തീരുമാനത്തിന് ശേഷം പാക് അധീന കാശ്മീരില്‍ വലിയ നീക്കങ്ങള്‍ക്ക് ഇന്ത്യ ഒരുങ്ങുകയാണെന്നാണ് ഇമ്രാൻ
ആരോപിക്കുന്നത് ..

ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായ ഭാഷയിലാണ് ഇമ്രാന്‍ഖാന്‍ വിമര്‍ശിച്ചത്. ആര്‍.എസ്.എസിന്റെ വിദ്വേഷ ആശയങ്ങള്‍ കാശ്മീരില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും പതിയെ അത് പാകിസ്ഥാന് നേരെയും നീളുമെന്നും ഇമ്രാന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയുണ്ടായാല്‍ പ്രതിരോധിക്കാന്‍ പാക് സൈന്യം പൂര്‍ണ സജ്ജമാണ്. സൈന്യത്തിന് പുറമെ പാക് ജനത മുഴുവന്‍ സജ്ജരാണ്. ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.

താന്‍ കാശ്മീരിന്റെ അംബാസിഡറാണെന്ന് സ്വയം അവകാശപ്പെട്ട ഇമ്രാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സമിതിയെ സമീപിക്കുമെന്നും പറഞ്ഞു. കാശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി ലോകത്തെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിക്കും. ആവശ്യമെങ്കില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇക്കാര്യത്തില്‍ സമീപിക്കും. ആര്‍.എസ്.എസിന്റെ നയങ്ങള്‍ നാസികളുടേതിന് തുല്യമാണെന്ന് ലോകത്തിന് മുന്നില്‍ വിളിച്ചുപറയും.

ഒരിക്കല്‍ ജനാധിപത്യ രാജ്യമായിരുന്ന ഇന്ത്യ ഇന്ന് വര്‍ഗീയ വാദികളുടെയും വിഘടന വാദികളുടെയും നാടായിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്ത് ഒരിടത്തും ഇത്തരത്തിലുള്ള അന്യായങ്ങള്‍ നടക്കരുതെന്ന് ലോകരാജ്യങ്ങള്‍ തീരുമാനിച്ചതാണ്. ഇന്ത്യ എത്രത്തോളം വര്‍ഗീയ വത്കരിക്കപ്പെട്ടുവെന്ന് പറഞ്ഞറിയിക്കാന്‍ പോലും കഴിയില്ല. ആര്‍.എസ്.എസിന്റെ ഗുണ്ടകള്‍ ആളുകളെ തല്ലിക്കൊല്ലുകയാണ്, ന്യായാധിപന്മാരെയും ബുദ്ധിജീവികളെയും ഭീഷണിപ്പെടുത്തുകയാണ്, തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായാണ് കണക്കാക്കുന്നത്, ഇത് നാസികള്‍ ചെയ്തതിന് തുല്യമാണ്. ഒരു ആശയം മൂലമുള്ള ദുരന്തത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു...

പാകിസ്ഥാന്റെ ആരോപണങ്ങളെ യു എൻ മുഖവിലക്കെടുത്തിട്ടില്ല. ചൈന മാത്രമാണ് പാകിസ്ഥാനോട് അനുഭവം കാട്ടുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണ്. രാജ്യ സുരക്ഷ സംബന്ധിച്ച് അതീവ ശ്രദ്ധയാണ് ഇന്ത്യയ്ക്കുള്ളത്. പാക് ഭീകരരുടെ ചെറിയ ആക്രമണത്തിന് പോലും ചുട്ട മറുപടിയായിരിക്കും രാജ്യം നല്‍കുകയെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു..

രാജ്യത്തിന്റെയും കശ്മീര്‍ ജനതയുടെയും താത്പര്യപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്ന സമയത്ത് അഴിമതി തടയുന്നതിനോ, ശൈശവ വിവാഹം തടയുന്നതിനോ ഇവിടെ നിയമം ഉണ്ടായിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീര്‍ ജനതയുടെ വികസനത്തിനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

യുദ്ധമല്ല സമവായ ചർച്ചകളാണ് കാശ്‌മീർ പ്രശ്നപരിഹാരത്തിന് ആവശ്യമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ രണ്ടു ദിവസം പറഞ്ഞിരുന്നു..അതിൽ നിനിന്നും തീരെ ഭിന്നമായ രീതിയിലാണ് ഇപ്പോൾ പാക്കിസ്ഥാൻ പ്രതികരിക്കുന്നത് .. ആണവായുധം കൈവശമുള്ള രണ്ടു രാജ്യങ്ങൾ തമ്മിലൊരു യുദ്ധത്തിന് ഒരിക്കലും സാദ്ധ്യതയില്ല എന്നും ഇമ്രാൻ പറഞ്ഞിരുന്നതാണ്.

  കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കാന്‍ യു.എന്‍ ആവശ്യപ്പെട്ടാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതാല്‍പര്യം കണക്കിലെടുത്ത് ആ നീക്കത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഈ വിഷയം എങ്ങിനെയാണ് പരിഹരിക്കുക എന്നാതാണ് ചോദ്യം. രാജ്യതാല്‍പര്യത്തില്‍ നിന്ന് മോദി ഒട്ടും പിന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. നയതന്ത്രംകൊണ്ട് ഈ വിഷയം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കണം. എന്റെ അഭിപ്രായത്തില്‍രണ്ടുവഴികളാണ് മുന്നിലുള്ളത്, ഒന്നുങ്കില്‍ നിഴല്‍യുദ്ധം, അല്ലെങ്കില്‍ യുദ്ധം.'-സഫര്‍ പറഞ്ഞു.

അതേസമയം,​ ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ ചൈന മാത്രമാണ് പാകിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്. കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ തീരുമാനത്തിന് ശേഷം പാക് അധീന കാശ്മീരില്‍ വലിയ നീക്കങ്ങള്‍ക്ക് ഇന്ത്യ ഒരുങ്ങുകയാണെന്നാണ് ഇമ്രാൻ
ആരോപിക്കുന്നത് ..

ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായ ഭാഷയിലാണ് ഇമ്രാന്‍ഖാന്‍ വിമര്‍ശിച്ചത്. ആര്‍.എസ്.എസിന്റെ വിദ്വേഷ ആശയങ്ങള്‍ കാശ്മീരില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും പതിയെ അത് പാകിസ്ഥാന് നേരെയും നീളുമെന്നും ഇമ്രാന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയുണ്ടായാല്‍ പ്രതിരോധിക്കാന്‍ പാക് സൈന്യം പൂര്‍ണ സജ്ജമാണ്. സൈന്യത്തിന് പുറമെ പാക് ജനത മുഴുവന്‍ സജ്ജരാണ്. ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.

താന്‍ കാശ്മീരിന്റെ അംബാസിഡറാണെന്ന് സ്വയം അവകാശപ്പെട്ട ഇമ്രാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സമിതിയെ സമീപിക്കുമെന്നും പറഞ്ഞു. കാശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി ലോകത്തെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിക്കും. ആവശ്യമെങ്കില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇക്കാര്യത്തില്‍ സമീപിക്കും. ആര്‍.എസ്.എസിന്റെ നയങ്ങള്‍ നാസികളുടേതിന് തുല്യമാണെന്ന് ലോകത്തിന് മുന്നില്‍ വിളിച്ചുപറയും.

ഒരിക്കല്‍ ജനാധിപത്യ രാജ്യമായിരുന്ന ഇന്ത്യ ഇന്ന് വര്‍ഗീയ വാദികളുടെയും വിഘടന വാദികളുടെയും നാടായിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്ത് ഒരിടത്തും ഇത്തരത്തിലുള്ള അന്യായങ്ങള്‍ നടക്കരുതെന്ന് ലോകരാജ്യങ്ങള്‍ തീരുമാനിച്ചതാണ്. ഇന്ത്യ എത്രത്തോളം വര്‍ഗീയ വത്കരിക്കപ്പെട്ടുവെന്ന് പറഞ്ഞറിയിക്കാന്‍ പോലും കഴിയില്ല. ആര്‍.എസ്.എസിന്റെ ഗുണ്ടകള്‍ ആളുകളെ തല്ലിക്കൊല്ലുകയാണ്, ന്യായാധിപന്മാരെയും ബുദ്ധിജീവികളെയും ഭീഷണിപ്പെടുത്തുകയാണ്, തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായാണ് കണക്കാക്കുന്നത്, ഇത് നാസികള്‍ ചെയ്തതിന് തുല്യമാണ്. ഒരു ആശയം മൂലമുള്ള ദുരന്തത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു...

പാകിസ്ഥാന്റെ ആരോപണങ്ങളെ യു എൻ മുഖവിലക്കെടുത്തിട്ടില്ല. ചൈന മാത്രമാണ് പാകിസ്ഥാനോട് അനുഭവം കാട്ടുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണ്. രാജ്യ സുരക്ഷ സംബന്ധിച്ച് അതീവ ശ്രദ്ധയാണ് ഇന്ത്യയ്ക്കുള്ളത്. പാക് ഭീകരരുടെ ചെറിയ ആക്രമണത്തിന് പോലും ചുട്ട മറുപടിയായിരിക്കും രാജ്യം നല്‍കുകയെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു..

രാജ്യത്തിന്റെയും കശ്മീര്‍ ജനതയുടെയും താത്പര്യപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്ന സമയത്ത് അഴിമതി തടയുന്നതിനോ, ശൈശവ വിവാഹം തടയുന്നതിനോ ഇവിടെ നിയമം ഉണ്ടായിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീര്‍ ജനതയുടെ വികസനത്തിനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

യുദ്ധമല്ല സമവായ ചർച്ചകളാണ് കാശ്‌മീർ പ്രശ്നപരിഹാരത്തിന് ആവശ്യമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ രണ്ടു ദിവസം പറഞ്ഞിരുന്നു..അതിൽ നിനിന്നും തീരെ ഭിന്നമായ രീതിയിലാണ് ഇപ്പോൾ പാക്കിസ്ഥാൻ പ്രതികരിക്കുന്നത് .. ആണവായുധം കൈവശമുള്ള രണ്ടു രാജ്യങ്ങൾ തമ്മിലൊരു യുദ്ധത്തിന് ഒരിക്കലും സാദ്ധ്യതയില്ല എന്നും ഇമ്രാൻ പറഞ്ഞിരുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (33 minutes ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (49 minutes ago)

V D SATHEESHAN കനഗോലു സർവേ  (55 minutes ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (56 minutes ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (1 hour ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (1 hour ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (1 hour ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (1 hour ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (1 hour ago)

ഇങ്ങനെ പണിയെടുക്കാൻ വേണം ചങ്കൂറ്റം.. പണിമുടക്ക് ദിവസം റോഡിൽ പണിക്കിറങ്ങി ഡ്രൈവർ യദു,സമരക്കാർക്ക് പിരിവെട്ടുന്ന കാഴ്ച  (1 hour ago)

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല: താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്ന് ആതിര ഗ്രേസ്  (1 hour ago)

ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും  (1 hour ago)

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകര  (1 hour ago)

മോദി വിരോധം ആളിക്കത്തിച്ച് പണിമുടക്ക്; രോ​ഗികൾ നടുറോഡിൽ, പാഞ്ഞെത്തി സേവാഭാരതി, പിന്നാലെ സംഭവിച്ചത്  (1 hour ago)

Malayali Vartha Recommends