Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുഎഇയില്‍ നിന്ന് 1200 കോടി വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കെതിരെ നടപടികളാരംഭിച്ചു

17 JANUARY 2019 07:07 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ നിന്ന് 1200 കോടി വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കെതിരെ നടപടികളാരംഭിച്ചു. ഇതിൽ 19 പേര് മലയാളികളാണ് . നാഷണല്‍ ബങ്ക് ഓഫ് റാസല്‍ ഖൈമ, നാഷണല്‍ ബങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണംഏറ്റെടുത്തത് .

ബാങ്ക് അധികൃതര്‍ വ്യാഴാഴ്ച എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കി. കേസ് സംബന്ധിച്ച രേഖകൾ ഇവർ അന്വേഷണസംഘത്തിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. 46 കമ്പനികള്‍ ആണ് തട്ടിപ്പിന് കൂട്ടുനിന്നിട്ടുള്ളത്

ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ എമിറേറ്റുകളിലായി നടന്ന തട്ടിപ്പിൽ എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 19 മലയാളികള്‍ പ്രതികളായിട്ടുണ്ട് എന്നാണു അറിവായിട്ടുള്ളത്

യുഎഇയില്‍ കമ്പനികള്‍ ഉണ്ടാക്കിയ ശേഷം അതുസംബന്ധിച്ച രേഖകള്‍ കാണിച്ച് വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങുകയായിരുന്നു സംഘം ചെയ്തിരുന്നത് . 'വ്യത്യസ്ത ബാങ്കുകളില്‍ നിന്നും പലരായി വായ്പയെടുത്തതിനാലാണ് ഇത്രയും വലിയ തുക തട്ടിയെടുക്കാനായത്. വായ്പയെടുത്തവര്‍ മുങ്ങിയതിനൊപ്പം ബാങ്കില്‍ സമര്‍പ്പിപ്പിച്ചിരുന്ന കമ്പനികളും അവയുടെ ആസ്തികളും സ്റ്റോക്കുകളുമെല്ലാം അപ്രത്യക്ഷമാവുകയായിരുന്നു' - ബാങ്കിന്റെ കേരളത്തിലെ പവര്‍ ഓഫ് അറ്റോര്‍ണി പ്രിന്‍സ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

യുഎഇയിലെ ബാങ്കുകളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടികള്‍ തട്ടിയെടുത്തത് കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പദ്ധതി പ്രകാരമായിരുന്നു. യഥാര്‍ത്ഥത്തില്‍ ബിസിനസ് നടത്തിയിരുന്നവര്‍ തന്നെയാണ് തട്ടിപ്പിനു പിന്നില്‍ എന്നതിനാൽ ബാങ്കുകളെ വിദഗ്ദമായി പറ്റിക്കാൻ ഇവർക്കായി. കമ്പനി ഇടപാടുകൾ പെരുപ്പിച്ചു കാണിച്ചും ഒരേ രേഖകൾ ഉപയോഗിച്ച് വ്യത്യസ്ത സ്ഥലങ്ങളിലെ വിവിധ ബാങ്കുകളിൽ നിന്ന് വലിയ തുക വായ്പ്പയായി എടുക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്.
ആദ്യമൊക്കെ വായ്‌പ കൃത്യമായി തിരിച്ചടച്ചിരുന്നതിനാൽ ഇവരെല്ലാം ബാങ്കിന്റെ വിശ്വസ്തരുമായിരുന്നു. അതുകൊണ്ടു തന്നെ കൂടുതൽ തുക വായ്പ്പകൊടുക്കാൻ ബാങ്കുകൾ തയ്യാറായി.

മള്‍ട്ടിപ്പിള്‍ ഷോര്‍ട്ട് ടേം ലോണുകളായിരുന്നു ഇവർ എടുത്തിരുന്നത്. വായ്‌പകൾ തിരിച്ചടക്കാതെവന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട എന്ന് ബാങ്കുകൾ തിരിച്ചറിയുന്നത്. അപ്പോഴേക്കും ആസ്തികൾ വിറ്റുകിട്ടിയ പണവുമായി സംഘം രാജ്യം വിട്ടിരുന്നു.

കോടികൾ വരുന്ന തുക ഒന്നും ബാങ്ക് വഴിയല്ല ഇടപാടുകൾ നടത്തിയിട്ടുള്ളത്. ഇത്രയും പണം ഹവാല വഴി കേരളമുൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

2013-2017 കാലഘട്ടത്തിലാണ് തട്ടിപ്പുകള്‍ നടന്നതെങ്കിലും തട്ടിപ്പ് നടന്നത് യു എ എയിൽ വെച്ചായിരുന്നതിനാൽ നിയമ നടപടികൾ തുടങ്ങാൻ കാലതാമസമെടുത്തു . ഇതിനിടെ കേസ് ഒത്തുതീർക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. മാത്രവുമല്ല തങ്ങൾക്കെതിരെ ഇന്ത്യയിൽ നിയമനടപടികൾ സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് വായ്‌പ എടുത്തവർ. ഇവർ ബാങ്കുകൾക്കെതിരെ കേസ് കൊടുത്തിട്ടുമുണ്ടെന്നാണ് അറിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends