ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് പ്രണയം നടിച്ച് യുവതിയെ വശത്താക്കി.... യുവതി വീട്ടിലേക്കെത്തിയതോടെ യുവാവിന്റെ തനി നിറം പുറത്തായി.... ഒപ്പം അമ്മായിച്ചന്റെയും; സ്ത്രീധനത്തിനു പകരം സ്വന്തം കിടപ്പറയിലേക്ക് വന്ന അമ്മായി അഛനെ കണ്ട് ഞെട്ടി... പിന്നെ സംഭവിച്ചത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്...
ഭർത്താവിന്‍റെ കൊലക്കത്തിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട യുവതി നേരിട്ടത് മൂന്നു വർഷത്തെ കൊടിയ ലൈംഗിക ചൂഷണം. ഭർത്താവിൽ നിന്നും നേരിട്ട ക്രൂരതകൾക്ക് പുറമേ അമ്മായി അച്ചനിൽ നിന്നും ക്രൂരമായ ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്നാണ് യുവതിയുടെ ഞെട്ടിക്കുന്ന മൊഴി.
ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തലക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവതി പൊലീസിനു കൊടുത്ത മൊഴിയിലാണ് ഭർത്താവിന്‍റെ പിതാവ് ബാലനെ കുറിച്ച് ഗുരുതര ആരോപണമുള്ളത്. കാത്തലിക്ക് കുടുംബത്തിൽ പെട്ട യുവതിയെ നായർ സമുദായത്തിൽപെട്ട യുവാവ് മൂന്നു വർഷം മുൻപാണ് യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്.
മതം മാറില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നുവെങ്കിലും വിവാഹ ശേഷം ഭാര്യയെ നിർബന്ധിതമായി മതം മാറ്റിച്ചു. എന്നാൽ വിവാഹത്തിന്‍റെ ആദ്യ നാളുകൾ പിന്നിട്ടതോടെ ഭാര്യയോടുള്ള അഭിജിത്തിന്‍റെയും പിതാവ് ബാലിന്‍റെയും നിലപാട് മാറി. കിടപ്പറയിൽ ലൈംഗിക ഉപയോഗത്തിനു മാത്രമായി ഭാര്യ മാറിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് ഭാര്യയെ പല ക്രൂരതകൾക്കും വിധേയയാക്കുമായിരുന്നു.
പ്രണയ വിവാഹമായിരുന്നതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ആരോടും തുറന്നു പറയാൻപോലും യുവതിക്ക് കഴിഞ്ഞില്ല. ഇതിനിടെയാണ് സ്വന്തം കിടപ്പറയിലേക്ക് അമ്മായി അചനും കടന്നു വരുന്നത്. പ്രണയ വിവാഹമായിരുന്നതിനാൽ സ്ത്രീധനം ഒന്നും വാങ്ങിയിരുന്നില്ലെന്നും 25 ലക്ഷം രൂപ വേണമെന്നും പെൺകുട്ടിയോട് അമ്മായി അഛൻ ആവശ്യപ്പെട്ടു.
സ്വന്തം വീട്ടുകാരോട് കരഞ്ഞ് കാലുപിടിച്ചും കൈയിൽ ഉണ്ടായിരുന്നതും നുള്ളിപെറുക്കി അഞ്ച് ലക്ഷം കൊടുത്തു. എന്നാൽ ഇതുകൊണ്ടൊന്നും ഇയാൾ അടങ്ങിയില്ല. ഭർത്താവിനോട് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. പണം ചോദിച്ച് അമ്മായി അഛൻ കിടപ്പറയിലെത്തുന്നത് പതിവായി. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അഛനല്ലേ എന്നായിരുന്നു മറുപടി. ഇതിനിടെയാണ് പണം തന്നില്ലെങ്കിൽ തന്നോടൊപ്പം കിടക്ക പങ്കിടാൻ അമ്മായി അഛൻ യുവതിയെ ക്ഷണിച്ചത്.
20 ലക്ഷത്തിനു പകരമായി തനിക്കൊപ്പം കിടക്കാനായിരുന്നു ക്ഷണം. ഭയന്നു വിറച്ച യുവതി തനിക്ക് അതിനു കഴിയില്ലെന്നും ഭർത്താവിനോട് പറയുമെന്നും പറഞ്ഞു. പറഞ്ഞാലും കുഴപ്പമില്ല അവൻ എന്‍റെ മകനാണ് എന്നായിരുന്നു ബാലന്‍റെ മറുപടി. ഇതു കൂടി കേട്ടതോടെ യുവതിയുടെ സമനില തന്നെ തെറ്റി. വീട്ടിൽ ഭീതിയോടെയാണ് പിന്നീട് ഓരോ ദിവസവും യുവതി തള്ളി നീക്കിയത്.
https://www.facebook.com/Malayalivartha