Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

ചൈനയെ കണ്ടം വഴി ഓടിച്ചു ആസിയാന്‍ രാജ്യങ്ങള്‍; വല്യേട്ടനൊക്കെ പണ്ട്, ഇനി ഞങ്ങളുടെ വഴി; ക്വാഡിനെ ഒഴുവാക്കാനുള്ള ചൈനീസ് ശ്രമം പാളി; ചൈനക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഭൂരിഭാഗം ആസിയാന്‍ രാജ്യങ്ങളും

21 SEPTEMBER 2020 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷന്‍ അഥവാ ആസിയാന്‍ ദക്ഷിണ ചൈനാക്കടലിന്റെ കാര്യത്തില്‍ ചൈന കളിച്ച കളി തിരിച്ചു കളിക്കുകയാണ്. വര്‍ഷങ്ങളായി ദക്ഷിണ ചൈനാക്കടലിലെ കിരീടം വയ്ക്കാത്ത രാജാവായിരിന്നു ചൈന. ചൈന വല്യേട്ടനും മറ്റുള്ളവര്‍ ചൈനക്ക് കീഴിലും എന്നതായിരുന്നു സ്ഥിതി. എന്നാല്‍ ഇത്തരത്തില്‍ ഒരു അരാജകത്വത്തില്‍ മനം മടുത്ത തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മേഖലയില്‍ ഒരു പെരുമാറ്റ ചട്ടം നിലവില്‍ വരുത്തുന്നതിന് വേണ്ടി ചൈനയുടെ പുറകെ നടക്കുകയായിരുന്നു. എന്നാല്‍ ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക ജലപാതകളില്‍ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുകയായിരുന്നു ചൈന ഇതുവരെ. എന്നാല്‍ ഇന്ത്യയും അമേരിക്കയും ഓസ്‌ട്രേലിയയും തെക്കന്‍ ചൈനാ കടലിലേക്ക് പ്രവേശിച്ചതിന് ശേഷം ഇപ്പോള്‍ കളി മാറിയിരിക്കുകയാണ്. അടി കിട്ടാന്‍ തുടങ്ങി എന്ന് മനസ്സിലായപ്പോള്‍ ചൈന അവരുടെ നയം മെല്ലെ മാറ്റിയിരിക്കുകയാണ് ' വേണമെങ്കില്‍ പെരുമാറ്റ ചട്ടം ഒക്കെ നിലവില്‍ വരുത്താം കേട്ടോ' എന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാട്. ഈ സാഹചര്യം കൃത്യമായി മുതലെടുത്തിരിക്കുകയാണ് ആസിയാന്‍ രാജ്യങ്ങള്‍. ഓ വേണ്ട ! ഞങ്ങള്‍ ഒന്ന് ആലോചിക്കട്ടെ എന്നാണ് ഇപ്പൊ അവരുടെ നിലപാട്. ഇനി അവര്‍ക്കു ചൈനയെ ഭയം ഇല്ല എന്ന് മാത്രമല്ല, ഇനി അവിടെ ഒരു പെരുമാറ്റ ചട്ടം നടപ്പില്‍ വരേണ്ടത് ചൈനയുടെ ആവശ്യമാണ് എന്നും അല്ലെങ്കില്‍ തടി കേടാകാന്‍ പോകുന്നത് ചൈനയുടേത് ആണെന്നും കൃത്യമായി മനസ്സിലാക്കിയിരിക്കുകയാണ് ആസിയാന്‍ രാജ്യങ്ങള്‍.

സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്റെ ഒരു റിപ്പോര്‍ട്ടില്‍ തെക്കന്‍ ചൈനാ കടലില്‍ രൂപവത്കരിക്കേണ്ട ഒരു പെരുമാറ്റ ചട്ടത്തിനു വേണ്ടി ചൈന നിര്‍ണായകമായ മുന്‍കൈ എടുക്കുകയാണ് എന്ന് അവകാശപ്പെടുന്നുണ്ട്, എന്നാല്‍ മേഖലയിലെ നയതന്ത്ര വിദഗ്ധര്‍ പറയുന്നത് പെരുമാറ്റ ചട്ടം എന്നത് അവരുടെ വിദൂര കാഴ്ചകളില്‍ പോലും അവര്‍ പരിഗണിക്കുന്നില്ല എന്നാണ് . തെക്കുകിഴക്കന്‍ ഏഷ്യന്‍ കടലിന്റെ അവകാശവാദികളായ വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നിവര്‍ പെരുമാറ്റച്ചട്ടത്തിനായുള്ള ചൈനയുടെ നീക്കത്തിനെ മുഖ വിലക്കെടുക്കാന്‍ തന്നെ കൂട്ടാക്കുന്നില്ല . കാരണം ദക്ഷിണ ചൈനാ കടലിനെ സുരക്ഷിതമാക്കുകയല്ല ചൈനയുടെ ഉദ്ദേശം എന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുക ആണ് എന്നും ആസിയാന്‍ രാജ്യങ്ങള്‍ക്കു വ്യക്തമായി അറിയാം . അതുകൊണ്ട് തന്നെ പെരുമാറ്റ ചട്ടം പരമാവധി വൈകിപ്പിക്കുകയോ അതോ ഇനി നടപ്പില്‍ വരുകയേ ചെയ്യാതിരുന്നാലോ, അവര്‍ക്കാര്‍ക്കും ഒരു വിഷയം ഇല്ല. കാരണം , ചൈനയുടെ കളികള്‍ ഒക്കെ ഏതാണ്ട് തീര്‍ന്നു എന്ന് അവര്‍ക്കു മനസ്സിലായി.

അതിനാല്‍ ഇപ്പോള്‍ ദക്ഷിണ ചൈനാ കടലില്‍ പുതിയതും രസകരവുമായ ഒരു സാഹചര്യമാണ് കൊണ്ടിരിക്കുന്നത് അതുചെയ്യ് , ഇതുചെയ്യ് എന്ന് ആജ്ഞാപിക്കുന്നതില്‍ നിന്നും ദയവു ചെയ്തു ഒരു പെരുമാറ്റ ചട്ടം രൂപീകരിക്കാമോ എന്ന് ആസിയാന്‍ രാജ്യങ്ങളോട് അപേക്ഷിക്കുന്ന രീതിയിലേക്ക് വന്നിരിക്കുകയാണ് ചൈന. എന്നാല്‍ ഈ സാഹചര്യം അതിന്റെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ആസിയാന്‍ രാജ്യങ്ങള്‍. ഇന്ത്യ, ജപ്പാന്‍, യുഎസ്, ഓസ്‌ട്രേലിയ എന്നിവയുടെ അനൗപചാരികമായി സഖ്യമായ ക്വാഡ് പേരിനു മാത്രം ആയിട്ടാണ് നിലവില്‍ വന്നിരിക്കുന്നത് അപ്പോഴേക്കും കടലാസു വ്യാളിയുടെ മുട്ടിടിച്ചു തുടങ്ങി. ഇത് തര്‍ക്കത്തിലുള്ള ജലപാതകളിലെ ചൈനീസ് അതിക്രമത്തെ തകര്‍ക്കാന്‍ ആസിയാനെ അങ്ങേയറ്റം ധൈര്യപ്പെടുത്തുന്നുമുണ്ട്. ദക്ഷിണ ചൈനാ കടല്‍ പോലെ വളരെയധികം തര്‍ക്കമുള്ള ഒരു പ്രദേശത്തു ഒരു പെരുമാറ്റച്ചട്ടം ഒരിക്കലും തുല്യ നീതി ഉറപ്പു വരുത്തുന്നത് ആയിരിക്കില്ല. ഏതെങ്കിലും ഒരു പക്ഷത്തിനു തീര്‍ച്ചയായും നഷ്ടവും മറുപക്ഷത്തിനു ലാഭവും ഉണ്ടാവുകയും, ഉഭയകക്ഷി രേഖയിലൂടെ അത് നടപ്പില്‍ വരുത്തുകയും മാത്രമായിരിക്കും ഇവിടെ നടക്കാന്‍ പോകുന്നത്. എന്നാല്‍ തങ്ങള്‍ക്കു ഇവിടെ മേല്‍ക്കൈയുണ്ടെന്നും അതിനാല്‍ ചൈനയെ വരച്ച വരയില്‍ നിര്‍ത്തിക്കാം എന്നും ആസിയാന്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നു.

ആസിയാന്‍ സ്റ്റഡീസ് സെന്ററിലെ പൊളിറ്റിക്കല്‍ ആന്റ് സെക്യൂരിറ്റി അഫയേഴ്‌സ് ലീഡ് റിസര്‍ച്ചര്‍ ഹോങ് തി ഹാ പറയുന്നത് , 'ഇരുവശത്തുനിന്നും മതിയായ രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഒരു പെരുമാറ്റ ചട്ടം ഉണ്ടാകുമെന്നു ഉറപ്പാണ്. എന്നാല്‍ അത് ഒരു കൂട്ടം പൊതുതത്ത്വങ്ങളുടെയോ അല്ലെങ്കില്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി ചില സംവിധാനങ്ങള്‍ ഉപയോഗിച്ചോ പരിഹരിക്കപ്പെടുന്ന തരത്തില്‍ ആയിരിക്കും. അതിനാല്‍ കൂടുതല്‍ അനുകൂലമായ പെരുമാറ്റച്ചട്ടം തങ്ങള്‍ക്കു ലഭ്യമാകുന്നതിനാണ് രണ്ടു പക്ഷവും തമ്മിലുള്ള പോരാട്ടം, എന്നാല്‍ ഈ കളി നിലവില്‍ ജയിക്കുന്നതു ആസിയാന്‍ രാജ്യങ്ങളാണ്. ആസിയാന്‍ രാജ്യങ്ങള്‍ ചൈനയുടെ മേല്‍ കനത്ത സമ്മര്‍ദ്ദം തന്നെയാണ് ചെലുത്തുന്നത്. ക്വാഡിന്റെ പിന്തുണ അവരെ മുന്‍പെങ്ങും ഇല്ലാത്തവണ്ണം ശക്തരാക്കിയിരിക്കുകയാണ്. ക്വാഡിന്റെ ആസിയാന്‍ പിന്തുണയോട് കൂടെ ആസിയാന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച 2016 ലെ ദക്ഷിണ ചൈനാ കടല്‍ വ്യവഹാര അവാര്‍ഡ്. ഉയര്‍ത്തി കൊണ്ട് വന്നിരിക്കുകയാണ് ഇതില്‍ പ്രകാരം ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നിയമവിരുദ്ധമായ അവകാശവാദങ്ങളെ മുഴുവനായും അവര്‍ നിരാകരിക്കുന്നു. അതെ സമയം മാരിടൈം തര്‍ക്കം സംബന്ധിച്ചു ആസിയാന്‍ അംഗങ്ങള്‍ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച കടല്‍ നിയമങ്ങള്‍ മേഖലയില്‍ നടപ്പിലാക്കുവാന്‍ ഐക്യ രാഷ്ട്രസഭയ്ക്ക് കടുത്ത ഭാഷയിലുള്ള നയതന്ത്ര കുറിപ്പുകള്‍ അയക്കുകയും ചെയ്യുന്നുണ്ട്.

ഒരുപക്ഷെ തങ്ങള്‍ക്കു നഷ്ടം സംഭവിച്ചാലും എങ്ങനെയെങ്കിലും ആസിയാന്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും അതിലൂടെ ക്വാഡിന്റെ ഇടപെടല്‍ നിയമപരമായി ഒഴിവാക്കാനും ആയിരിക്കണം ചൈനീസ് ശ്രമം. എന്തായാലും ഒരുപാടു അഹങ്കരിച്ചു നടന്നിരുന്ന കടലാസ് വ്യാളിയെ അടിച്ചിരുത്തി മുട്ട് മടക്കുവാന്‍ നിര്ബന്ധിതര്‍ ആക്കിയിരിക്കുകയാണ് ക്വാഡും ആസിയാന്‍ രാജ്യങ്ങളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (35 minutes ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (42 minutes ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (47 minutes ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (59 minutes ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (1 hour ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (2 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (2 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (4 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (4 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (4 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (4 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (5 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (5 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (5 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (5 hours ago)

Malayali Vartha Recommends