Widgets Magazine
29
Mar / 2023
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ ഗാന്ധിയുടെ രണ്ടാം അധികാരകേന്ദ്രവും നഷ്ടമാകുന്നു


സൈബർ ലോകത്ത് സവർക്കർ വീര്യം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.... ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ്

വെള്ളമടിച്ച് കിക്കായി കിം ജോങ് യുൻ ..മദ്യത്തിന് മാത്രം ചെലവ് 20 കോടി രൂപ... കമ്മിന്റെ ഇഷ്ട വിഭവങ്ങൾ വൈനും ചീസും...ഓരോ വർഷവും ഏകദേശം 405 കോടി രൂപ അദ്ദേഹം തനിക്കും കുടുംബത്തിനും വേണ്ടി ചെലവഴിക്കുന്നു.... മദ്യത്തിന് മാത്രം 20 കോടി രൂപയാണ് പ്രതിവർഷം ചെലവിടുന്നത്....

20 JANUARY 2023 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ചർച്ചയാവുമ്പോൾ കേരള മുഖ്യമന്ത്രിയുടെ മകളും ചർച്ചയിൽ...?! ഇ ഡി യെ പേടിക്കുന്ന കവിതയും ഇ ഡി ഏതു നിമിഷവും എത്താം എന്ന് കരുതുന്ന വീണയും..?ശക്തികേന്ദ്രങ്ങളായി മാറിയ മുഖ്യമന്ത്രി പുത്രിമാർ...!

ഡേറ്റിങ്ങ് ആപ്പുവഴി പരിചയപ്പെട്ട സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് എയര്‍ഹോസ്റ്റസ് വീണ് മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ അമ്മ രംഗത്ത്: മകളെ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് ആരോപണം

കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ: ഇന്ന് മുതൽ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത...

ഇ ഡിയോട് ഇപ്പോഴും സഹകരിക്കുന്നത് 'ആ ഒരൊറ്റ' കാരണത്താൽ; തനിക്ക് ആ കാര്യം 100 % ഉറപ്പാണ്; അയാൾ അങ്ങനെ ചെയ്യുമോ എന്നറിയില്ല; രവീന്ദ്രന്റെ ചങ്കിടിപ്പ് കൂട്ടി സ്വപ്ന സുരേഷിൻറെ ആ വെളിപ്പെടുത്തൽ

നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്...! വീണ്ടും മുഖ്യമന്ത്രിയെ പരിഹസിച്ച് സ്വപ്ന സുരേഷ് രംഗത്ത്...

 

 

യുൻ ഉത്തര കൊറിയ യുടെ പരമ്മോന്നത ഭരണാധികാരിയാണ്.പിതാവായ കിം ജോങ് ഇൽ 2011 ഡിസംബർ 17 ന് അന്തരിച്ചതിനെ തുടർന്നാണ് കിം ജോങ് യുൻ അധികാരത്തിലെത്തിയത്. കിമ്മിന്റെ വരുമാനത്തിൽ ഭൂരിഭാഗവും അനധികൃതമായി ആന പല്ലുകൾ വിൽക്കുക, ആഫ്രിക്കയിൽ നിന്ന് മദ്യക്കടത്ത്, ആയുധങ്ങളും മയക്കുമരുന്നുകളും വിൽക്കുക എന്നിവയിലൂടെയാണ്. ലോകത്തെ പല രാജ്യങ്ങളിലും അദ്ദേഹത്തിന് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നാണ് വിവരം.

 

 

 

 

2013 ൽ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ഉത്തര കൊറിയയിൽ മാത്രം 200 ലധികം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും അതിൽ തട്ടിക്കൊണ്ടുപോകൽ, വ്യാജരേഖകൾ, ആയുധങ്ങൾ എന്നിവയുടെ വിൽപ്പനയിൽ നിന്നുള്ള പണം എന്നിവയുണ്ടെന്നും കണ്ടെത്തിയിരുന്നു

 

 

 

 

ഉത്തര കൊറിയയിൽ നിന്ന് പലായനം ചെയ്യുകയും മറ്റ് രാജ്യങ്ങളിൽ അഭയം തേടുകയും ചെയ്യുന്ന ആളുകൾ പറയുന്നത് കിമ്മിന്റെ ജീവിതം വളരെ ആഢംബരം നിറഞ്ഞതാണെന്നാണ്. കിമ്മിന് പ്രത്യേകം ദ്വീപുകളും റിസോർട്ടുകളും ഉണ്ട്. പാർട്ടികളും ആഘോഷപരിപാടികളും സർവസാധാരണമാണ്. വൈനും ചീസും കമ്മിന്റെ ഇഷ്ട വിഭവങ്ങളാണ്.

ഓരോ വർഷവും ഏകദേശം 405 കോടി രൂപ അദ്ദേഹം തനിക്കും കുടുംബത്തിനും വേണ്ടി ചെലവഴിക്കുന്നു. മദ്യത്തിന് മാത്രം 20 കോടി രൂപയാണ് പ്രതിവർഷം ചെലവിടുന്നത്.

 

 

 

ഉത്തര കൊറിയയിൽ കിമ്മിന് ധാരാളം വസതികളുണ്ട്. കനത്ത സുരക്ഷയുള്ള പ്യോങ്‌യാങ്ങിലാണ് പ്രധാന വസതി. ആഢംബരത്തിന്റെ അവസാന വാക്കുകളാണ് ഈ വസതികൾ. വിലകൂടിയ വാച്ചുകളെയും കിം ഇഷ്ടപ്പെടുന്നു. വിലയേറിയ പിയാനോകളുടെ ശേഖരവുണ്ട്. സ്വന്തമായി ആയിരം സീറ്റുകളുള്ള ഒരു സിനിമാ തിയേറ്ററും കിമ്മിനുണ്ട്.

മറുഭാഗത്ത്, ഉത്തര കൊറിയൻ ജനതയിൽ വലിയൊരുവിഭാഗം കടുത്ത ദാരിദ്ര്യത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. ഉപരോധങ്ങളും നിയന്ത്രണങ്ങളും കാരണം ഭക്ഷണ സാമഗ്രികൾ ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയുണ്ട്.

 

 

 

 

2011 ൽ 300 മില്യൺ ഡോളർ വിലവരുന്ന സാധനങ്ങൾ കിമ്മിനായി വിദേശത്ത് നിന്ന് വാങ്ങിയെങ്കിൽ, തൊട്ടടുത്ത വർഷം ആഢംബരത്തിനായി ചെലവഴിച്ച തുക 646 മില്യൺ ഡോളറായി. പിതാവ് കിം ജോങ് ഇലിന്റെ നിര്യാണത്തിനുശേഷം കിം അധികാരം ഏറ്റെടുത്ത വർഷമായിരുന്നു ഇത്.

യുങ് ഇപ്പോൾ ആരോഗ്യകരമല്ലാത്ത ജീവിതരീതിയാണ് പിന്തുടരുന്നതെന്ന് റിപ്പോർട്ട്. ദിവസത്തിൽ ഭൂരിഭാഗം സമയവും മദ്യപാനത്തിനാണ് കിം ജോങ് ഉൻ ചെലവഴിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ആഴ്ച 39 വയസ് പൂർത്തീകരിക്കുന്ന കിം ജോങ് ഉന്നിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, അതിനാൽ തന്നെ ഇദ്ദേഹം പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടാതെ വിട്ടുനിൽക്കുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സിയോൾ നാഷണൽ യൂണിവേഴ്സിറ്റി കോളേജ് ഒഫ് മെഡിസിനിലെ വിദഗ്ദ്ധനായ ഡോ. ചോയി ജിൻവൂക്കിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. മദ്യപിച്ച ശേഷം കിം ജോങ് കരയാറുണ്ട്, ഭരണാധികാരിയുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് ആരോഗ്യ വിദഗ്ദ്ധർക്കും, കുടുംബത്തിനും ആശങ്കയുണ്ട്. തന്റെ ആരോഗ്യ വിവരങ്ങൾ ചോർന്ന് പുറത്തുവരുന്നതിൽ കിം ആശങ്കാകുലനാണ്. അപൂർവമായി വിദേശ സന്ദർശനം നടത്തുമ്പോൾ ശത്രുക്കളെ ഭയന്ന് സ്വന്തം ടോയ്ലറ്റുമായി യാത്ര ചെയ്യുന്ന ഭരണാധികാരിയാണ് കിം.

ഇതൊക്കെ ആണെങ്കിലും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളടക്കം വന്‍ ആയുധ പരീക്ഷണമാണ് 2022 ല്‍ ഉത്തര കൊറിയ നടത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ പരീക്ഷണങ്ങള്‍ രാജ്യം നടത്തിയത് ഈ വര്‍ഷമാണ്. ഐക്യരാഷ്ട്ര സഭയുടെ വിലക്ക് ലംഘിച്ചായിരുന്നു പല പരീക്ഷണങ്ങളും. കിം പ്രകോപനം ക്തമാക്കിയപ്പോള്‍ സൈനിക ശക്തിയും പ്രതിരോധ ബജറ്റും ഉയര്‍ത്തിയാണ് ദക്ഷിണ കൊറിയയും ജപ്പാനും പ്രതികരിച്ചത്.

രാജ്യത്തിലെ പ്രധാന ആണവ പരീക്ഷണങ്ങൾ പലതും നടന്ന കേന്ദ്രമായ ഉത്തര കൊറിയയുടെ വടക്ക്-കിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന പംയൂറേ ന്യൂക്ലിയർ ടെസ്റ്റിങ് സൈറ്റിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും പഴയവ പുതുക്കിപ്പണിയുകയും ചെയ്തിരുന്നു. 2018ൽ ലോകത്തെ തന്നെ ഏക ആണവ പരീക്ഷണ ശാലയായിരുന്നു പംയൂറേ. 2006 മുതൽ പ്രധാനപ്പെട്ട ആറ് ആണവ പരീക്ഷണങ്ങളാണ് പംയൂറേയിൽ നടന്നതെന്നാണ് പുറം ലോകത്തിന് ലഭിച്ച വിവരം.

ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ നടന്ന സമാധാന ചർച്ചകളുടെ ഭാഗമായി പംയൂറേയിലെ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാൻ കിം തീരുമാനിക്കുകയായിരുന്നു. പ്ലൂട്ടോണിയം വീണ്ടും ഉത്പാദിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇവിടെ നടക്കുന്നതായി ആണവ ഊർജ ഏജൻസി സംശയം പ്രകടിപ്പിച്ചിരുന്നു. ഉത്തര കൊറിയ നിർത്തിവച്ചിരുന്ന ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്‌ ന്യൂക്ലിയർ ടെസ്റ്റിങ് സൈറ്റിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത് എന്ന് അന്താരാഷ്ട്ര സമൂഹം വിലയിരുത്തിയിരുന്നത്

 

 

 

 

അടുത്തിടെ കിം ജോങ് ഉൻ മകളുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മിസൈൽ പരീക്ഷണം നടത്തുന്നതിനിടെ മേൽനോട്ടം വഹിക്കുന്ന ചടങ്ങിലാണ് മകളുമായി കിം എത്തിയത്. ഉത്തരകൊറിയയുടെ കഴിവ് വ്യക്തമായി തെളിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പരീക്ഷണമെന്ന് കിം ജോങ് ഉൻ ഈ വിക്ഷേപണത്തിന് ശേഷം പ്രതികരിച്ചത് ശത്രുക്കൾ ഉത്തര കൊറിയയ്ക്കെതികെ ഭീഷണി ഉയർത്തുന്നത് തുടരുകയാണെങ്കിൽ. ആണവ ആയുധ വഴികള്‍ അടക്കം തേടുമെന്നും കിം പ്രസ്താവിച്ചു.

കിം ജോങ് ഉന്നിന്റെയോ കുടുംബത്തിന്റെയോ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ ലോകത്തിന് ഇപ്പോഴും അറിയൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും... കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്  (1 hour ago)

സൂപ്രണ്ടിന്റെ കൂടെ കിടക്കണം അല്ലെങ്കില്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കില്ല;മേലുദ്യോഗസ്ഥന്റെ ഉപദ്രവം സഹിക്ക വയ്യാതെ ജോലി രാജിവെക്കാന്‍ യുവതി,പ്രതികരിച്ച ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി,ജലീ  (2 hours ago)

കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത കുരുക്കിട്ട് നരേന്ദ്ര മോദി;കന്നടികരുടെ വികാരത്തില്‍ കയറിപ്പിടിച്ചു,രാഹുലിന്റെ വാവിട്ട വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സ് വിയര്‍ക്കും,തീരുമ്പോള്‍ തീരുമ്പോള്‍ രാഹുലിനി  (3 hours ago)

നായനാര്‍ പിണറായിക്ക് വെച്ച എട്ടിന്റെ പണി;ലോകായുക്ത മഹത്വം വിളമ്പി നടന്ന പിണറായിക്ക് ഇപ്പോള്‍ കണ്ടൂട,ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തലയ്ക്ക് മുകളിലെ വാള്‍ ഊരാന്‍ പഴുതുതേടി മുഖ്യമന്ത്രി,ലോകായുക്തയെ ചട്ടംപഠ  (3 hours ago)

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ എന്നും കാവലാളായ ജുഡീഷ്യറി നോക്കുകുത്തിയാകുമെന്ന് കരുതിയവർക്ക് തെറ്റി; നീതി ബോധം വറ്റാത്ത മനസ്സുള്ളവർ രാജ്യത്തിൻ്റെ പരമോന്നത ന്യായാധിപൻമാരിൽ അവശേഷിക്കുന്നുണ്ടെന്ന തി  (3 hours ago)

നാല് വോട്ടിന് വേണ്ടി ജനിപ്പിച്ച അച്ഛനെ പോലും തള്ളിപ്പറയുന്ന രാഷ്ട്രീയം; അതാണ് രാഹുൽ അടക്കമുള്ളവർ ഇപ്പൊൾ ചെയ്യുന്നത്; കേരളത്തിൽ അല്ലാതെ ഇത് മറ്റെങ്ങും ചെലവാവുകയും ഇല്ല; എന്ന് മുതലാണ് കോൺഗ്രസുകാർക്കും ക  (4 hours ago)

കയ്യൂർ രക്തസാക്ഷി ദിനത്തിന്റെ എൺപതാം വാർഷികമാണ് ഇന്ന്; ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഉജ്ജ്വല സമരത്തിന്റെ ഓർമ്  (4 hours ago)

പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ വിശ്വ ആയുർവേദ പരിഷത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഗവർണറെ കണ്ടു; നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടി  (4 hours ago)

സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിൻ്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്മെൻ്റ് മാത്രമാണത്; പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്  (4 hours ago)

അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും; ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടത്; ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചു?  (5 hours ago)

19 വർഷമായി ഈ വീടായിരുന്നു നിർണായക ചർച്ചകളുടെയും കൂടിക്കാഴ്‌‌ചകളുടെയും വേദി.  (5 hours ago)

വീരനായ് സവർക്കർ, ഡിപിയും പ്രൊഫൈലും, സംഘികൾക്ക് സ്റ്റാറ്റസ്  (6 hours ago)

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പ  (6 hours ago)

ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്; ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നിൽ; 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവ  (7 hours ago)

മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം അവഹേളനം നിറഞ്ഞ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു; സ്ത്രീശാക്തീകരണമെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ  (7 hours ago)

Malayali Vartha Recommends