Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

ഭരണകൂടത്തിന് കനത്ത വെല്ലുവിളിയായി യെമനിലും ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു.... അഞ്ച് വര്‍ഷം നീണ്ട യുദ്ധത്തില്‍ പാടേ തകര്‍ന്ന രാജ്യത്ത് രോഗം പടര്‍ന്നാല്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി മുന്നറിയിപ്പു നല്‍കി

11 APRIL 2020 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

യെമനിലും ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭരണകൂടത്തിന് കനത്ത വെല്ലുവിളിയാണ് . 5 വര്‍ഷം നീണ്ട യുദ്ധത്തില്‍ പാടേ തകര്‍ന്ന രാജ്യത്ത് രോഗം പടര്‍ന്നാല്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി മുന്നറിയിപ്പു നല്‍കി.ഇതോടെ ഏത് വിധേനെയും ഈ മഹാമാരി തടയാനും സമൂഹ വ്യാപനം ഉണ്ടാതിരിക്കാനുമുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ യമന്‍ സ്വീകരിച്ചു വരികയാണ് ഒരുലക്ഷത്തോളം പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യെമനില്‍ ജനങ്ങളില്‍ പകുതിയും അനാരോഗ്യത്തിലും പട്ടിണിയിലുമാണ്. പുതിയ സാഹചര്യത്തില്‍ സൈനിക നടപടികള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യം. എന്നാല്‍ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഹൂതി വിമതരുടെ കണ്ണില്‍ ചോരയില്ലാത്ത മറുപടി യമനെ അക്ഷരാത്ഥത്തില്‍ മാനസികമായി തകര്‍ത്തിരിക്കുകയാണ് .സൗദിയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് മുന്‍കാലങ്ങളില്‍ യമനിലെ ഹൂതി വിമതര്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിന്റെ അനന്തര ഫലമാണ് അവിടുത്തെ നിരപരാധിയായ പൊതുജനം കൂടി അനുഭവിച്ചു തീര്‍ക്കുന്നത് . യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത് കഴിഞ്ഞ വര്ഷം ഏറ്റവും ദയനീയമായി നിസ്സഹായതയോടെ ജനങ്ങള്‍ നോക്കിക്കണ്ട സംഭവമായിരുന്നു
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ നജ്‌റാന് സമീപത്തെ ആയുധ സംഭരണകേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി അനുകൂല ടെലിവിഷന്‍ ചാനല്‍ അന്ന് അവകാശപ്പെടുകയും ചെയ്തു . പുണ്യനഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി സൗദി സായുധ സേന പിന്നീട് അറിയിക്കുകയൂം ചെയ്തു . പശ്ചിമേഷ്യയിലെ 300ഓളം സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് അക്കാലത്ത് ഹൂതി വിമതര്‍ നടത്തിയ പ്രധാന വെല്ലുവിളി . സൗദിയില്‍ അരാംകോ എണ്ണപ്പാടം തകര്‍ക്കാന്‍ പദ്ധിതിയിട്ട ഹൂതി വിമതരുടെ വെല്ലുവിളി ഈ പ്രതിസന്ധി ഘട്ടത്തിലും ഉയരുന്നത് കനത്ത വെല്ലുവിളിയായി ഉയരുകയാണ് .എന്നാല്‍ പിന്നീട് സൗദി അറേബ്യക്കെതിരെ എല്ലാ ആക്രമണങ്ങളും നിര്‍ത്തിവയ്ക്കുന്നതായി യമനിലെ ഹൂതി വിമത ഭരണാധികാരികള്‍ പ്രഖ്യാപിക്കുന്ന സാഹചര്യവും ഉണ്ടായി . യമനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനശ്രമത്തിന്റെ ഭാഗമായാണിതെന്ന് ഹൂതികളുടെ പരമോന്നത രാഷ്ട്രീയ സഭാ തലവന്‍ മെഹ്ദി അല്‍ മശ്ഹത് വ്യക്തമാക്കുകയും ചെയ്തു . .

യമന്‍ തലസ്ഥാനമായ സനാ ഹൂതി വിമതര്‍ പിടിച്ചടക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അന്ന് അത്തരമൊരു സമാധാന ശ്രമം ആരംഭിച്ചത് .എന്നാല്‍ ഇപ്പോള്‍ യമനെ പാടെ തകര്‍ത്തുകളയും എന്ന തരത്തിലാണ് പുതിയ പ്രതികരണം ഉടലെടുത്തിരിക്കുന്നത് .. യുദ്ധം ആരുടെയും താല്‍പ്പര്യത്തിന് ഗുണകരമല്ല എന്ന നിലപാടാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ യമന്‍ മുന്നോട്ട് വച്ചിരിക്കുന്നത് . യമന്‍ തലസ്ഥാനമടക്കം ഹൂതികളുടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്നാണ് 2015ല്‍ സൗദി നേതൃത്വത്തില്‍ ഗള്‍ഫ് അറബ് രാജ്യങ്ങളുടെ സഖ്യസേന യമനില്‍ യുദ്ധം നടത്തി വരുന്നത് .ഈ പ്രതിസന്ധിക്ക് ഒരു താത്കാലിക വിരാമം എന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും അത് ഇപ്പോള്‍ അതെല്ലാം പാടെ തകര്‍ക്കുന്ന പഴയ സമീപനമാണ് ഹൂതി വിമതര്‍ സ്വീകരിച്ചിരിക്കുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (30 minutes ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (47 minutes ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (54 minutes ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (1 hour ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (2 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (2 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (3 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (4 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (5 hours ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (5 hours ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (6 hours ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (6 hours ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (6 hours ago)

Malayali Vartha Recommends