Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ ബന്ധപ്പെടും; 'ഷെയർ ചാറ്റിങ്ങിൽ ഭാര്യമാർ വീണത് ഇങ്ങനെ...

27 APRIL 2019 04:52 PM IST
മലയാളി വാര്‍ത്ത

ലൈംഗികബന്ധത്തിനായി ഭാര്യമാരെ പരസ്പരം യുവാക്കൾ കൈമാറിയ സംഭവത്തിൽ നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2018 മാര്‍ച്ച്‌ മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. ഷെയർ ചാറ്റി'ലൂടെ പരിചയം സ്ഥാപിച്ച ശേഷം ഭാര്യമാരെ പരസ്പരം കൈമാറുകയായിരുന്നു ഇവർ. കോഴിക്കോടുകാരനെ തന്റെ ഭാര്യയ്ക്കൊപ്പം ശയിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. അയാളുടെ സുന്ദരിയായ ഭാര്യയെ പകരം നല്‍കാം എന്ന ഉറപ്പിലായിരുന്നു ഇത്.

കൃഷ്ണപുരം കാപ്പില്‍ മേക്ക് രേവതിയില്‍ കിരണ്‍, കുലശേഖരപുരം വവ്വാക്കാവ് ചുളൂര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സീതി (39) കൊല്ലം പെരിനാട് കേരളപുരം മുസ്ലിം പള്ളിക്ക് സമീപം മയൂഘം വീട്ടില്‍ ഉമേഷ് (28) തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെത്തിയ കോഴിക്കോടുകാരനെ കാണാനാണ് എന്ന് പറഞ്ഞ് ഭാര്യയെ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു കായംകുളംകാരന്‍. സ്റ്റേഷനില്‍ നിന്നും കോഴിക്കോടുകാരനും ഇവരുടെ കാറില്‍ കയറി. കാറില്‍ കയറിയ ശേഷം ബാഹ്യമായ രീതിയില്‍ ഇവരെ ഉപയോഗിച്ചു. തനിക്കൊപ്പം വരാന്‍ ഏറെ നിര്‍ബന്ധിച്ചിട്ടും ഭാര്യ സമ്മതിച്ചില്ല.

തുടര്‍ന്ന് വന്നയാളെ വഴിയിലിറക്കിയിട്ട് ഇരുവരും തിരികെ വീട്ടില്‍ പോയി. വീട്ടിലെത്തിയ ശേഷം കാലുപിടിച്ച്‌ ഭര്‍ത്താവ് പറഞ്ഞു നിനക്ക് വേണ്ടിയാണ് ഇത്രയും ദൂരെ നിന്നും അവന്‍ വന്നത്. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പോലെ എത്തിയ ആള്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു അന്ന് രാത്രി തങ്ങി. പിറ്റേന്ന് വെളുപ്പിനെ ഭാര്യയെ ക്ഷേത്രത്തില്‍ പോകാനാണ് എന്ന് പറഞ്ഞ് കായംകുളത്തുകാരന്‍ വീട്ടില്‍ നിന്ന് കൊണ്ടു പോയത് താമസിക്കുന്ന ലോഡ്ജിലേക്കായിരുന്നു. അവിടെ വെച്ച്‌ കാലു പിടിച്ചു കരഞ്ഞാണ് പരപുരുഷനുമായി ഭാര്യയെ കിടക്ക പങ്കിടാന്‍ അയാള്‍ നിര്‍ബന്ധിപ്പിച്ചത്.

അതിന് ശേഷം കരുനാഗപ്പള്ളിക്ക് സമീപം താമസിക്കുന്ന പ്രവാസിയെ ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ടു. ഇയാള്‍ ഗള്‍ഫിലായിരുന്നപ്പോഴാണ് പരിചയപ്പെട്ടത്. പിന്നീട് നാട്ടിലെത്തിയ ശേഷം ഭാര്യയുമായി ഇയാളുടെ വീട്ടിലെത്തുകയും ഇരുവരും പരസ്പരം ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ തന്നെ ബന്ധപ്പെടുന്നതായിരുന്നു ഇവരുടെ രീതി. ഭാര്യയെ ഭീഷണിപെടുത്തിയാണ് കായംകുളത്തുകാരന്‍ ഇവിടെ എത്തിച്ചത്. ഇവിടെ ഏറെ നാള്‍ ഇത്തരത്തില്‍ ഭാര്യമാരെ കൈമാറ്റം ചെയ്ത് ബന്ധം തുടര്‍ന്നിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായും പരിചയപ്പെട്ട് ഭാര്യയെ കൈമാറി അയാളുടെ ഭാര്യയുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അവസാനമാണ് തിരുവല്ലയിലുള്ള ആളുമായി അടുക്കുന്നത്. ഇയാള്‍ പ്രണയിച്ചു വിവാഹം കഴിച്ച ആളായിരുന്നു.

ഇയാളുടെ ഭാര്യ എം.എസ്.സി വിദ്യാര്‍ത്ഥിയാണ്. കായംകുളത്തുകാരനും ഭാര്യയും തിരുവല്ലയിലെ വീട്ടിലെത്തുകയും ഇവിടെയും ഭാര്യമാരെ കൈമാറ്റം ചെയ്യുകയുമായിരുന്നു. തിരുവല്ലക്കാരന്റെ ഭാര്യയുമായി കായംകുളത്തുകാരന് വീണ്ടും ബന്ധം തുടരണമെന്നുണ്ടായിരുന്നു. എന്നാല്‍ അയാളുടെ ഭാര്യ സമ്മതിച്ചില്ല. എന്നാല്‍ ഭാര്യയെ ഭീഷണിപ്പെടുത്തി കൊണ്ടുപോകാന്‍ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കൊപ്പം ബൈക്കില്‍ പോകവേ ഇതിനെ ചൊല്ലി വഴക്കിട്ട് ബൈക്കില്‍ നിന്നും ചാടി ഇറങ്ങി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതികളെ എല്ലാം ഓടിച്ചിട്ട് പിടിച്ചത്.

ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘത്തിലെ നാലു പേരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തതത്. കായംകുളം ഡിവൈ.എസ്‌പി ആര്‍ ബിനുവിന്റെ നിര്‍ദ്ദേശാനുസരണം കായംകുളം സിഐ പി.കെ സാബുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി.എസ് ഷാരോണ്‍ ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭാര്യമാരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇവരെ ഇപ്പോള്‍ സാക്ഷികളായി കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. കോഴിക്കോട് സ്വദേശിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മറ്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ നാളെ കോടതിയില്‍ സമര്‍പ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ്  (42 minutes ago)

ഭര്‍തൃമതിയായ യുവതി തൂങ്ങിമരിച്ച നിലയില്‍...  (1 hour ago)

വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 750ലധികം പോയിന്റ് ആണ് മുന്നേറിയത്.  (1 hour ago)

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസിൽ 3 ജീവനക്കാരികളടക്കം 4 പേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.  (1 hour ago)

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...  (1 hour ago)

ദര്‍ശന നിയന്ത്രണം ഉണ്ടാകും....  (1 hour ago)

ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്  (1 hour ago)

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (1 hour ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (1 hour ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (2 hours ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (2 hours ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (3 hours ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (3 hours ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (4 hours ago)

Malayali Vartha Recommends