Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ ബന്ധപ്പെടും; 'ഷെയർ ചാറ്റിങ്ങിൽ ഭാര്യമാർ വീണത് ഇങ്ങനെ...

27 APRIL 2019 04:52 PM IST
മലയാളി വാര്‍ത്ത

ലൈംഗികബന്ധത്തിനായി ഭാര്യമാരെ പരസ്പരം യുവാക്കൾ കൈമാറിയ സംഭവത്തിൽ നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2018 മാര്‍ച്ച്‌ മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. ഷെയർ ചാറ്റി'ലൂടെ പരിചയം സ്ഥാപിച്ച ശേഷം ഭാര്യമാരെ പരസ്പരം കൈമാറുകയായിരുന്നു ഇവർ. കോഴിക്കോടുകാരനെ തന്റെ ഭാര്യയ്ക്കൊപ്പം ശയിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. അയാളുടെ സുന്ദരിയായ ഭാര്യയെ പകരം നല്‍കാം എന്ന ഉറപ്പിലായിരുന്നു ഇത്.

കൃഷ്ണപുരം കാപ്പില്‍ മേക്ക് രേവതിയില്‍ കിരണ്‍, കുലശേഖരപുരം വവ്വാക്കാവ് ചുളൂര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സീതി (39) കൊല്ലം പെരിനാട് കേരളപുരം മുസ്ലിം പള്ളിക്ക് സമീപം മയൂഘം വീട്ടില്‍ ഉമേഷ് (28) തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെത്തിയ കോഴിക്കോടുകാരനെ കാണാനാണ് എന്ന് പറഞ്ഞ് ഭാര്യയെ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു കായംകുളംകാരന്‍. സ്റ്റേഷനില്‍ നിന്നും കോഴിക്കോടുകാരനും ഇവരുടെ കാറില്‍ കയറി. കാറില്‍ കയറിയ ശേഷം ബാഹ്യമായ രീതിയില്‍ ഇവരെ ഉപയോഗിച്ചു. തനിക്കൊപ്പം വരാന്‍ ഏറെ നിര്‍ബന്ധിച്ചിട്ടും ഭാര്യ സമ്മതിച്ചില്ല.

തുടര്‍ന്ന് വന്നയാളെ വഴിയിലിറക്കിയിട്ട് ഇരുവരും തിരികെ വീട്ടില്‍ പോയി. വീട്ടിലെത്തിയ ശേഷം കാലുപിടിച്ച്‌ ഭര്‍ത്താവ് പറഞ്ഞു നിനക്ക് വേണ്ടിയാണ് ഇത്രയും ദൂരെ നിന്നും അവന്‍ വന്നത്. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പോലെ എത്തിയ ആള്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു അന്ന് രാത്രി തങ്ങി. പിറ്റേന്ന് വെളുപ്പിനെ ഭാര്യയെ ക്ഷേത്രത്തില്‍ പോകാനാണ് എന്ന് പറഞ്ഞ് കായംകുളത്തുകാരന്‍ വീട്ടില്‍ നിന്ന് കൊണ്ടു പോയത് താമസിക്കുന്ന ലോഡ്ജിലേക്കായിരുന്നു. അവിടെ വെച്ച്‌ കാലു പിടിച്ചു കരഞ്ഞാണ് പരപുരുഷനുമായി ഭാര്യയെ കിടക്ക പങ്കിടാന്‍ അയാള്‍ നിര്‍ബന്ധിപ്പിച്ചത്.

അതിന് ശേഷം കരുനാഗപ്പള്ളിക്ക് സമീപം താമസിക്കുന്ന പ്രവാസിയെ ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ടു. ഇയാള്‍ ഗള്‍ഫിലായിരുന്നപ്പോഴാണ് പരിചയപ്പെട്ടത്. പിന്നീട് നാട്ടിലെത്തിയ ശേഷം ഭാര്യയുമായി ഇയാളുടെ വീട്ടിലെത്തുകയും ഇരുവരും പരസ്പരം ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ തന്നെ ബന്ധപ്പെടുന്നതായിരുന്നു ഇവരുടെ രീതി. ഭാര്യയെ ഭീഷണിപെടുത്തിയാണ് കായംകുളത്തുകാരന്‍ ഇവിടെ എത്തിച്ചത്. ഇവിടെ ഏറെ നാള്‍ ഇത്തരത്തില്‍ ഭാര്യമാരെ കൈമാറ്റം ചെയ്ത് ബന്ധം തുടര്‍ന്നിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായും പരിചയപ്പെട്ട് ഭാര്യയെ കൈമാറി അയാളുടെ ഭാര്യയുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അവസാനമാണ് തിരുവല്ലയിലുള്ള ആളുമായി അടുക്കുന്നത്. ഇയാള്‍ പ്രണയിച്ചു വിവാഹം കഴിച്ച ആളായിരുന്നു.

ഇയാളുടെ ഭാര്യ എം.എസ്.സി വിദ്യാര്‍ത്ഥിയാണ്. കായംകുളത്തുകാരനും ഭാര്യയും തിരുവല്ലയിലെ വീട്ടിലെത്തുകയും ഇവിടെയും ഭാര്യമാരെ കൈമാറ്റം ചെയ്യുകയുമായിരുന്നു. തിരുവല്ലക്കാരന്റെ ഭാര്യയുമായി കായംകുളത്തുകാരന് വീണ്ടും ബന്ധം തുടരണമെന്നുണ്ടായിരുന്നു. എന്നാല്‍ അയാളുടെ ഭാര്യ സമ്മതിച്ചില്ല. എന്നാല്‍ ഭാര്യയെ ഭീഷണിപ്പെടുത്തി കൊണ്ടുപോകാന്‍ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കൊപ്പം ബൈക്കില്‍ പോകവേ ഇതിനെ ചൊല്ലി വഴക്കിട്ട് ബൈക്കില്‍ നിന്നും ചാടി ഇറങ്ങി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതികളെ എല്ലാം ഓടിച്ചിട്ട് പിടിച്ചത്.

ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘത്തിലെ നാലു പേരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തതത്. കായംകുളം ഡിവൈ.എസ്‌പി ആര്‍ ബിനുവിന്റെ നിര്‍ദ്ദേശാനുസരണം കായംകുളം സിഐ പി.കെ സാബുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി.എസ് ഷാരോണ്‍ ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭാര്യമാരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇവരെ ഇപ്പോള്‍ സാക്ഷികളായി കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. കോഴിക്കോട് സ്വദേശിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മറ്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ നാളെ കോടതിയില്‍ സമര്‍പ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് മാറ്റി പ്രചരണം കഴിഞ്ഞ് വീട്ടിലെത്തി 5 മിനിറ്റ്...യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (1 minute ago)

സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും  (4 minutes ago)

രാഹുലിന്റെ വീട്ടിൽ നിന്ന് ഒറ്റയൊരണ്ണം വോട്ട് ഇടില്ല..! ഇത് അമ്മയുടെ ശപഥം...! പക്ഷേ രാഹുൽ എത്തും..!  (11 minutes ago)

കനകമ്മ സോമരാജനെ മകൻ കൊലപ്പെടുത്തിയത്  (19 minutes ago)

പരസ്യപ്രചാരണത്തിന് വൈകുന്നേരം കൊട്ടിക്കലാശം..  (46 minutes ago)

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല...  (49 minutes ago)

ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് ...  (58 minutes ago)

ആദ്യ ടി20 മത്സരം ഇന്ന്  (1 hour ago)

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (1 hour ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (2 hours ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (2 hours ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (2 hours ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (2 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (3 hours ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (3 hours ago)

Malayali Vartha Recommends