Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

പണികിട്ടിയത് മുരളിക്കും പ്രകാശിനും; വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും

21 OCTOBER 2019 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്; ഇതിലേതെങ്കിലും വഴി പാമ്പ് വീടിനകത്തേക്ക് കയറിയതെന്ന് നിഗമനം

വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും. അടൂർ പ്രകാശ് കോന്നിയിൽ വോട്ടെടുപ്പിന് പോലും വന്നിട്ടില്ല. ഡൽഹിയിൽ ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ടെന്നാണ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്. കോന്നിയിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പ്രകാശ് ഇത്തരത്തിൽ പരസ്യ പ്രസ്താവന നടത്തിയത് തെറ്റാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

കെ. മുരളീധരൻ അതിരാവിലെയെത്തി വോട്ടു ചെയ്തെങ്കിലും അദ്ദേഹത്തിന്റെ മുഖത്തും തെളിച്ചമില്ല. പേരിന് മാത്രമാണ് അദ്ദേഹം പ്രചരണത്തിന് ഇറങ്ങിയത്. കൊട്ടികലാശത്തിൽ പങ്കെടുത്തുമില്ല. കൊട്ടികലാശത്തിൽ എത്തണമെന്ന് മുരളിയോട് ചെന്നിത്തല അഭ്യർത്ഥിച്ചെങ്കിലും അത് അദ്ദേഹം അനുസരിച്ചില്ല. തനിക്ക് മറ്റ് ചില അത്യാവശ്യങ്ങൾ ഉണ്ടെന്നാണ് മുരളി അറിയിച്ചത്. റോബിൻ പീറ്റർക്ക് സീറ്റ് നിഷേധിച്ചതോടെ അടൂർ പ്രകാശ് ചെന്നിത്തലക്ക് എതിരായി. കുറുപ്പിന് സീറ്റ് നിഷേധിച്ചതേടെ മുരളിയും ചെന്നിത്തലക്ക് എതിരായി.

ചെന്നിത്തലയാണ് തന്റെ സ്ഥാനാർത്ഥിക്കെതിരെ നീങ്ങിയതെന്ന് മുരളി വിശ്വസിക്കുന്നത്. പീതാംബരകുറുപ്പിന് സ്ഥാനാർത്ഥിത്വം നൽകണമെന്നാണ് മുരളി ആവശ്യപ്പെട്ടത്. തന്റെ പിതാവാണ് മോഹൻകുമാറിനെ നേതാവാക്കിയത്. എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ മോഹൻകുമാർ തന്റെ പിതാവിനെ ചതിച്ച് ചെന്നിത്തലക്കൊപ്പം പോയി. പീതാംബരകുറുപ്പാണ് കരുണാകരനാപ്പം നിന്നത്. അതാണ് അദ്ദേഹത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ മുരളി ശ്രമിച്ചത്. വട്ടിയൂർക്കാവിൽ മുരളി തീരെ പ്രവർത്തിച്ചിട്ടില്ല. മുരളിക്ക് ബി ജെ പി വോട്ടുകൾ വരെ ലഭിക്കുമായിരുന്നു. മുരളി പിണങ്ങിയതോടെ അതും കോൺഗ്രസിന് കിട്ടാതായി.

ഇടതുപക്ഷം മുരളിയുടെയും ബിജെപി അടൂർ പ്രകാശിന്റെയും വോട്ടുകൾ കൊണ്ടുപോകുമോ എന്ന ഭയം കോൺഗ്രസിനുണ്ട്. മുരളിക്കൊപ്പം നിന്ന പലരും വട്ടിയൂർക്കാവിൽ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല. ഇത്തരക്കാരോട് മുരളി ഇറങ്ങാൻ പറഞ്ഞുമില്ല. മോഹൻകുമാറുമായി മുരളി തീരെ നല്ല ബന്ധത്തിലല്ല. അതിനാൽ മോഹൻകുമാറിന്റെ ജയം മുരളിക്ക് ഒരു വിഷയമേയല്ല.

തെരഞ്ഞടുപ്പ് ദിവസം പോലും മുരളി ബൂത്തിലെത്തിയില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും അദ്ദേഹം ബൂത്തിൽ എത്താത്തത് സ്ഥാനാർഥിയോടുള്ള അത്യപ്തിയാണെന്ന് വിശ്വസിക്കേണ്ടി വരും. എന്നാൽ പ്രകാശിനെ പോലെ മുരളി പാർട്ടിയെ തള്ളി പറഞ്ഞ് മുന്നോട്ടുപോകുന്ന ഒരാളല്ല. എന്നാൽ മനസ് നൊന്താൽ മുരളി വെറുതെയിരിക്കുന്ന വ്യക്തിയുമല്ല. അതേസമയം മറ്റ് നേതാക്കളെ പോലെ സ്വന്തം പാർട്ടിയിൽ വിവാദം ഉണ്ടാക്കുകയില്ല. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ മുരളിയുമായി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. അടൂർ പ്രകാശുമായി ആരും സംസാരിച്ചിട്ടില്ല. സംസാരിച്ചാൽ അദ്ദേഹം വഴങ്ങില്ല എന്നതാണ് കാരണം.

കോൺഗ്രസിൽ വിശദീകരണത്തിന് അപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പാലായിൽ തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഇപ്പോഴും മുന്നണിയിൽ തുടരുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (1 hour ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (2 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (4 hours ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (4 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (4 hours ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (4 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (5 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (5 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (5 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (5 hours ago)

കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ; മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്ന് പ  (6 hours ago)

വാൽപ്പാറ വാഹനാപകടം; ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായി? ചുരം പോലുള്ള കുത്തനെ ഇറക്കം ഇറങ്ങുമ്പോൾ ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്തതില്ല? തുടർച്ചയായ ഡ്രൈവിങ്ങും അപകടത്തിലേക്ക് നയിച്ചു; മോട്ടോർ വാഹന വകുപ  (6 hours ago)

വലിയ ദുരന്തം!! ടെലിപ്പതി വന്ന് ആറാം പക്കം വാൽപ്പാറ ദുരന്തം!! ‌‌ 7288 നമ്പർ വാഹനം എന്ന് നേരത്തെ സൂചന കിട്ടി !!!  (6 hours ago)

Malayali Vartha Recommends