Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...


പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പണികിട്ടിയത് മുരളിക്കും പ്രകാശിനും; വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും

21 OCTOBER 2019 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്ടിയെന്ന് സൈബറിടം കത്തുന്ന പോര്!! ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ആനപ്പക

വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും. അടൂർ പ്രകാശ് കോന്നിയിൽ വോട്ടെടുപ്പിന് പോലും വന്നിട്ടില്ല. ഡൽഹിയിൽ ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ടെന്നാണ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്. കോന്നിയിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പ്രകാശ് ഇത്തരത്തിൽ പരസ്യ പ്രസ്താവന നടത്തിയത് തെറ്റാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

കെ. മുരളീധരൻ അതിരാവിലെയെത്തി വോട്ടു ചെയ്തെങ്കിലും അദ്ദേഹത്തിന്റെ മുഖത്തും തെളിച്ചമില്ല. പേരിന് മാത്രമാണ് അദ്ദേഹം പ്രചരണത്തിന് ഇറങ്ങിയത്. കൊട്ടികലാശത്തിൽ പങ്കെടുത്തുമില്ല. കൊട്ടികലാശത്തിൽ എത്തണമെന്ന് മുരളിയോട് ചെന്നിത്തല അഭ്യർത്ഥിച്ചെങ്കിലും അത് അദ്ദേഹം അനുസരിച്ചില്ല. തനിക്ക് മറ്റ് ചില അത്യാവശ്യങ്ങൾ ഉണ്ടെന്നാണ് മുരളി അറിയിച്ചത്. റോബിൻ പീറ്റർക്ക് സീറ്റ് നിഷേധിച്ചതോടെ അടൂർ പ്രകാശ് ചെന്നിത്തലക്ക് എതിരായി. കുറുപ്പിന് സീറ്റ് നിഷേധിച്ചതേടെ മുരളിയും ചെന്നിത്തലക്ക് എതിരായി.

ചെന്നിത്തലയാണ് തന്റെ സ്ഥാനാർത്ഥിക്കെതിരെ നീങ്ങിയതെന്ന് മുരളി വിശ്വസിക്കുന്നത്. പീതാംബരകുറുപ്പിന് സ്ഥാനാർത്ഥിത്വം നൽകണമെന്നാണ് മുരളി ആവശ്യപ്പെട്ടത്. തന്റെ പിതാവാണ് മോഹൻകുമാറിനെ നേതാവാക്കിയത്. എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ മോഹൻകുമാർ തന്റെ പിതാവിനെ ചതിച്ച് ചെന്നിത്തലക്കൊപ്പം പോയി. പീതാംബരകുറുപ്പാണ് കരുണാകരനാപ്പം നിന്നത്. അതാണ് അദ്ദേഹത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ മുരളി ശ്രമിച്ചത്. വട്ടിയൂർക്കാവിൽ മുരളി തീരെ പ്രവർത്തിച്ചിട്ടില്ല. മുരളിക്ക് ബി ജെ പി വോട്ടുകൾ വരെ ലഭിക്കുമായിരുന്നു. മുരളി പിണങ്ങിയതോടെ അതും കോൺഗ്രസിന് കിട്ടാതായി.

ഇടതുപക്ഷം മുരളിയുടെയും ബിജെപി അടൂർ പ്രകാശിന്റെയും വോട്ടുകൾ കൊണ്ടുപോകുമോ എന്ന ഭയം കോൺഗ്രസിനുണ്ട്. മുരളിക്കൊപ്പം നിന്ന പലരും വട്ടിയൂർക്കാവിൽ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല. ഇത്തരക്കാരോട് മുരളി ഇറങ്ങാൻ പറഞ്ഞുമില്ല. മോഹൻകുമാറുമായി മുരളി തീരെ നല്ല ബന്ധത്തിലല്ല. അതിനാൽ മോഹൻകുമാറിന്റെ ജയം മുരളിക്ക് ഒരു വിഷയമേയല്ല.

തെരഞ്ഞടുപ്പ് ദിവസം പോലും മുരളി ബൂത്തിലെത്തിയില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും അദ്ദേഹം ബൂത്തിൽ എത്താത്തത് സ്ഥാനാർഥിയോടുള്ള അത്യപ്തിയാണെന്ന് വിശ്വസിക്കേണ്ടി വരും. എന്നാൽ പ്രകാശിനെ പോലെ മുരളി പാർട്ടിയെ തള്ളി പറഞ്ഞ് മുന്നോട്ടുപോകുന്ന ഒരാളല്ല. എന്നാൽ മനസ് നൊന്താൽ മുരളി വെറുതെയിരിക്കുന്ന വ്യക്തിയുമല്ല. അതേസമയം മറ്റ് നേതാക്കളെ പോലെ സ്വന്തം പാർട്ടിയിൽ വിവാദം ഉണ്ടാക്കുകയില്ല. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ മുരളിയുമായി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. അടൂർ പ്രകാശുമായി ആരും സംസാരിച്ചിട്ടില്ല. സംസാരിച്ചാൽ അദ്ദേഹം വഴങ്ങില്ല എന്നതാണ് കാരണം.

കോൺഗ്രസിൽ വിശദീകരണത്തിന് അപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പാലായിൽ തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഇപ്പോഴും മുന്നണിയിൽ തുടരുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (3 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (3 hours ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (3 hours ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (4 hours ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (4 hours ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (4 hours ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (5 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (5 hours ago)

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്  (5 hours ago)

ആദ്യഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും  (5 hours ago)

പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...  (5 hours ago)

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (6 hours ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (6 hours ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (6 hours ago)

Malayali Vartha Recommends