Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

പണികിട്ടിയത് മുരളിക്കും പ്രകാശിനും; വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും

21 OCTOBER 2019 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും. അടൂർ പ്രകാശ് കോന്നിയിൽ വോട്ടെടുപ്പിന് പോലും വന്നിട്ടില്ല. ഡൽഹിയിൽ ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ടെന്നാണ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്. കോന്നിയിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പ്രകാശ് ഇത്തരത്തിൽ പരസ്യ പ്രസ്താവന നടത്തിയത് തെറ്റാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

കെ. മുരളീധരൻ അതിരാവിലെയെത്തി വോട്ടു ചെയ്തെങ്കിലും അദ്ദേഹത്തിന്റെ മുഖത്തും തെളിച്ചമില്ല. പേരിന് മാത്രമാണ് അദ്ദേഹം പ്രചരണത്തിന് ഇറങ്ങിയത്. കൊട്ടികലാശത്തിൽ പങ്കെടുത്തുമില്ല. കൊട്ടികലാശത്തിൽ എത്തണമെന്ന് മുരളിയോട് ചെന്നിത്തല അഭ്യർത്ഥിച്ചെങ്കിലും അത് അദ്ദേഹം അനുസരിച്ചില്ല. തനിക്ക് മറ്റ് ചില അത്യാവശ്യങ്ങൾ ഉണ്ടെന്നാണ് മുരളി അറിയിച്ചത്. റോബിൻ പീറ്റർക്ക് സീറ്റ് നിഷേധിച്ചതോടെ അടൂർ പ്രകാശ് ചെന്നിത്തലക്ക് എതിരായി. കുറുപ്പിന് സീറ്റ് നിഷേധിച്ചതേടെ മുരളിയും ചെന്നിത്തലക്ക് എതിരായി.

ചെന്നിത്തലയാണ് തന്റെ സ്ഥാനാർത്ഥിക്കെതിരെ നീങ്ങിയതെന്ന് മുരളി വിശ്വസിക്കുന്നത്. പീതാംബരകുറുപ്പിന് സ്ഥാനാർത്ഥിത്വം നൽകണമെന്നാണ് മുരളി ആവശ്യപ്പെട്ടത്. തന്റെ പിതാവാണ് മോഹൻകുമാറിനെ നേതാവാക്കിയത്. എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ മോഹൻകുമാർ തന്റെ പിതാവിനെ ചതിച്ച് ചെന്നിത്തലക്കൊപ്പം പോയി. പീതാംബരകുറുപ്പാണ് കരുണാകരനാപ്പം നിന്നത്. അതാണ് അദ്ദേഹത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ മുരളി ശ്രമിച്ചത്. വട്ടിയൂർക്കാവിൽ മുരളി തീരെ പ്രവർത്തിച്ചിട്ടില്ല. മുരളിക്ക് ബി ജെ പി വോട്ടുകൾ വരെ ലഭിക്കുമായിരുന്നു. മുരളി പിണങ്ങിയതോടെ അതും കോൺഗ്രസിന് കിട്ടാതായി.

ഇടതുപക്ഷം മുരളിയുടെയും ബിജെപി അടൂർ പ്രകാശിന്റെയും വോട്ടുകൾ കൊണ്ടുപോകുമോ എന്ന ഭയം കോൺഗ്രസിനുണ്ട്. മുരളിക്കൊപ്പം നിന്ന പലരും വട്ടിയൂർക്കാവിൽ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല. ഇത്തരക്കാരോട് മുരളി ഇറങ്ങാൻ പറഞ്ഞുമില്ല. മോഹൻകുമാറുമായി മുരളി തീരെ നല്ല ബന്ധത്തിലല്ല. അതിനാൽ മോഹൻകുമാറിന്റെ ജയം മുരളിക്ക് ഒരു വിഷയമേയല്ല.

തെരഞ്ഞടുപ്പ് ദിവസം പോലും മുരളി ബൂത്തിലെത്തിയില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും അദ്ദേഹം ബൂത്തിൽ എത്താത്തത് സ്ഥാനാർഥിയോടുള്ള അത്യപ്തിയാണെന്ന് വിശ്വസിക്കേണ്ടി വരും. എന്നാൽ പ്രകാശിനെ പോലെ മുരളി പാർട്ടിയെ തള്ളി പറഞ്ഞ് മുന്നോട്ടുപോകുന്ന ഒരാളല്ല. എന്നാൽ മനസ് നൊന്താൽ മുരളി വെറുതെയിരിക്കുന്ന വ്യക്തിയുമല്ല. അതേസമയം മറ്റ് നേതാക്കളെ പോലെ സ്വന്തം പാർട്ടിയിൽ വിവാദം ഉണ്ടാക്കുകയില്ല. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ മുരളിയുമായി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. അടൂർ പ്രകാശുമായി ആരും സംസാരിച്ചിട്ടില്ല. സംസാരിച്ചാൽ അദ്ദേഹം വഴങ്ങില്ല എന്നതാണ് കാരണം.

കോൺഗ്രസിൽ വിശദീകരണത്തിന് അപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പാലായിൽ തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഇപ്പോഴും മുന്നണിയിൽ തുടരുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (43 minutes ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (54 minutes ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (59 minutes ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (1 hour ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (2 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (2 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (2 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (2 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (3 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (3 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (3 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (3 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (3 hours ago)

Malayali Vartha Recommends