Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിതരായത് ആയിരക്കണക്കിനു കുട്ടികള്‍.... കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവര്‍ കുടുങ്ങി, സമൂഹമാധ്യമങ്ങളിലൂടെ ആരോ പടച്ചുവിട്ട പ്രചാരണം മൂലം ദുരിതം അനുഭവിച്ചത് ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും

29 JANUARY 2020 07:17 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം...

മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ നിര്യാതനായി

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിന് എതിരായ സർക്കാർ അപ്പീലിന്മേൽ ഉടൻ തീരുമാനമില്ല... ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹർജി മാറ്റി

രാഹുലിന് പൂങ്കുഴലിയുടെ മുന്നറിയിപ്പ്...!പത്തനംതിട്ട വിട്ടുപോകരുത് ...!കാവലിരിക്കുന്ന SIT-ക്ക് രാഹുലിന്റെ വക കട്ടൻ

സോഷ്യല്‍ മീഡിയ കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സിലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് ഇന്നലെ രാവിലെ 7 മുതല്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവരാണ് കുടുങ്ങിയത്. പത്തു മണിവരെ സ്റ്റേഡിയത്തില്‍ വെയിലു കൊണ്ടു കാത്തിരുന്നെങ്കിലും സംഘാടകരെ കാണാതായതോടെ ചതിപറ്റിയെന്നു ബോധ്യപ്പെട്ടു. കണ്ണൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളില്‍ നിന്നായി കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആരോ പടച്ചുവിട്ട പ്രചാരണം മൂലം ദുരിതം അനുഭവിച്ചത് ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും
വാര്‍ത്ത സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കള്‍ ഈ നമ്പറില്‍ വിളിച്ചെങ്കിലും 'ധൈര്യമായി വന്നോളൂ' എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഏഴോളം ജില്ലകളില്‍ നിന്നായി ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും തൃശൂരിലെത്തി. പലരും തലേന്നു തന്നെ ഇവിടെ എത്തിയിരുന്നു10ന് ശേഷം ഗോകുലം എഫ്‌സി അധികൃതരെ വിളിച്ചപ്പോഴാണ് സംഗതി വ്യാജമാണെന്ന് അറിയുന്നത്. ഇതോടെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ പരാതി നല്‍കി.

ഐ ലീഗില്‍ പങ്കെടുപ്പിക്കാന്‍ ഗോകുലം എഫ്‌സി കുട്ടികള്‍ക്കായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു എന്ന അടിക്കുറിപ്പോടെ ഏതാനും ദിവസം മുന്‍പാണ് യൂട്യൂബില്‍ വിഡിയോ പ്രത്യക്ഷപ്പെടുന്നത്. തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കിലും വിഡിയോ എത്തി. ഫുട്‌ബോള്‍ പ്രേമികളുടെയും താരങ്ങളുടെയും മറ്റും വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വിഡിയോ അതിവേഗം പ്രചരിച്ചു. റജിസ്‌ട്രേഷനും മറ്റുമായി ബന്ധപ്പെടാനെന്ന പേരില്‍ വിഡിയോയില്‍ ഒരു ഫോണ്‍ നമ്പറും കൊടുത്തിരുന്നു.

കുട്ടികള്‍ക്കായി സിലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്നു ഗോകുലം എഫ്‌സി. ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും വ്യാജസന്ദേശത്തില്‍പ്പെട്ടു വഞ്ചിതരായെന്ന വിവരമറിഞ്ഞ് ക്ലബ് നടത്തിയ ഔദ്യോഗിക വിശദീകരണം ഇങ്ങനെ:

''ആരോ സൃഷ്ടിച്ച ഒരു വാട്‌സാപ് സന്ദേശത്തിന്റെ പേരില്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പോയ ഒരുപാടുപേര്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞു. വളരെയധികം ഖേദമുണ്ട്. ഈ സന്ദേശത്തിനു പിന്നില്‍ ക്ലബ്ബിന്റെ അറിവോ സമ്മതമോയില്ല. ഗോകുലം എഫ്‌സി സിലക്ഷന്‍ ട്രയല്‍സ് നടത്തുമ്പോള്‍ ഔദ്യോഗിക തലത്തില്‍ തന്നെ അറിയിപ്പ് നല്‍കുന്നതായിരിക്കും.''

7034643005, വലച്ചത് ഈ നമ്പര്‍
ആയിരക്കണക്കിനു കുട്ടികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കിയ ക്രൂര വിനോദത്തിനു പിന്നില്‍ ഈ ഫോണ്‍ നമ്പര്‍. വിഡിയോയിലൂടെ പ്രചരിക്കുന്നതു സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കള്‍ ഈ നമ്പറിലേക്കു വിളിച്ച് അന്വേഷിച്ചെങ്കിലും ശരിയാണെന്ന വിവരമാണ് ഈ നമ്പറിന്റെ ഉടമ നല്‍കിയത്. ഇതു വിശ്വസിച്ചെത്തിയവര്‍ കുടുങ്ങി. ഈ നമ്പര്‍ സഹിതം കൗണ്‍സിലര്‍ കെ. മഹേഷ് കലക്ടര്‍ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിൽ ചാക്കിനുള്ളിലായിരുന്നു മൃതദേഹം  (2 hours ago)

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം...  (2 hours ago)

ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ നിര്യാതനായി  (2 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (2 hours ago)

ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹർജി മാറ്റി....  (2 hours ago)

രാഹുലിന് പൂങ്കുഴലിയുടെ മുന്നറിയിപ്പ്...!പത്തനംതിട്ട വിട്ടുപോകരുത്ത്...!കാവലിരിക്കുന്ന SIT-ക്ക് രാഹുലിന്റെ വക കട്ടൻ  (3 hours ago)

വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..  (3 hours ago)

ബസ് പൂർണമായും കത്തി നശിച്ചു  (3 hours ago)

ദിലീപ് സന്നിധാനത്ത്.  (4 hours ago)

അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ  (4 hours ago)

ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി....  (4 hours ago)

പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ  (4 hours ago)

NOT AN INCH BACK..! ഉവ്വ.. പോണേ ഇറങ്ങി ,ആര്യയ്ക്ക് 916 തെറിവിളി..! കൊമ്പ് വെട്ടി ഗായത്രി, പടക്കംപൊട്ടിച്ച് യദു..!  (5 hours ago)

Malayali Vartha Recommends