Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

പിടികൊടുക്കാതെ കേരളം മുന്നോട്ട്.... കോവിഡ് സാധ്യതയുള്ളവര്‍ക്കായുള്ള ടെലിമെഡിസിന്‍ സംവിധാനം... ആദ്യഘട്ടത്തില്‍ 100 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും , മരുന്നിനുള്ള കുറിപ്പടി ഓണ്‍ലൈനായി ലഭിക്കും

31 MARCH 2020 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

കോവിഡ് 19 എന്ന കൊറോണ വിഭാഗത്തിലുള്ള മഹാമാരിയെ തുരത്താന്‍ നിലവില്‍ ഫലപ്രദമായ ഒരു മരുന്നും കണ്ടുപിടിക്കാത്തതിനാലും പകര്‍ച്ചവ്യാധി ഗണ്യമായി രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് കൊണ്ടും കേരളം ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി തന്നെ പാലിച്ചു വരികയാണ് .കോട്ടയത്തെ പായിപ്പാട് നടന്ന അനിഷ്ട സംഭവവും അതോടൊപ്പം തന്നെ കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍
കൈകൊണ്ട തെറ്റായ നിലപാട് ഒഴികെ കേരളത്തില്‍ എടുത്തു പറയത്തക്ക പിഴവുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .എന്നാലും ചെറിയ പിഴവുകള്‍ കാരണം വലിയ പ്രതിസന്ധിയിലേക്ക് പോകാന്‍ കാരണമാകുന്ന തരത്തിലേക്ക് അങ്ങേയറ്റം കരുതല്‍ വേണ്ട സാഹചര്യം കൂടിയാണ് ഇപ്പോള്‍ ഉള്ളത് രാജ്യത്തുസമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനു ശേഷം കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെ
ഉള്ള നടപടി കേരളം കൈകൊണ്ടു .
നിലവില്‍ മറ്റു അന്താരാഷ്ട്ര സംഘടനകളുമായി നേരിട്ട് ബന്ധപ്പെടാന്‍ കേരളത്തിലെ ആരോഗ്യവകുപ്പ് സുസജ്ജമായി എന്നതിന്റെ ഉദാഹരണമായി തന്നെയാണ് ടെലിമെഡിസിന്‍ സംവിധാനം തയ്യാറാക്കുന്നത് . കോവിഡ് സാധ്യതയുള്ളവര്‍ക്കായുള്ള ടെലിമെഡിസിന്‍ സംവിധാനത്തിന് ആദ്യഘട്ടത്തില്‍ 100 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത് . മരുന്നിനുള്ള കുറിപ്പടി ഓണ്‍ലൈനായി ലഭിക്കും. തീവ്രമല്ലാത്ത വൈദ്യ ആവശ്യങ്ങള്‍ക്കു മാത്രമാകും ടെലിമെഡിസിന്‍ എന്നതാണ് ഇതിന്റെ സവിശേഷത .

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ ഐടി മിഷനാണു പദ്ധതി നടപ്പാക്കുന്നത്. രോഗസാധ്യതയുള്ളവര്‍ റജിസ്റ്റര്‍ ചെയ്താല്‍ ഡോക്ടര്‍ വെര്‍ച്വലായി 'വീട്ടിലെത്തും' എന്നതാണ് ഇതിന്റെ സാങ്കേതിക വശം . തുടക്കത്തില്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമായാണെങ്കിലും അധികം വൈകാതെ ഐസലേഷനില്‍ കഴിയുന്ന എല്ലാവര്‍ക്കും സേവനം ലഭ്യമാക്കും. ഐസലേഷനിലുള്ളവര്‍ക്കുമായി പ്രത്യേക മൊബൈല്‍ ആപ് തയാറാകുന്നുണ്ട്. സര്‍ക്കാരുമായി സംവദിക്കാനുള്ള ചാറ്റ് ബോട്ട് സൗകര്യവും ഉണ്ടാകും.രശശ്വേലിരലിലേൃ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ആണ് രെജിസ്റ്റര്‍ ചെയ്യേണ്ടത്

നിശ്ചിത സമയത്ത് ഈ പ്ലാറ്റ്‌ഫോമിലെ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഡോക്ടറുമായി സംസാരിക്കുകയും അതിനു ശേഷം ഫലപ്രദമായ മരുന്ന് കുറിപ്പടി ഡോക്ടര്‍മാര്‍ അപ്ലോഡ് ചെയ്യുകയും . അതു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ് .നിലവിലെ സാഹചര്യതയില്‍ നേരിയ മാറ്റങ്ങളിലൂടെ ആരോഗ്യരംഗത്തു ക്രമീകരണങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുകയുള്ളു
60 വയസ്സിനു മുകളിലുള്ളവരെയും രോഗസാധ്യതയുള്ളവരെയും നിരീക്ഷിക്കാനുള്ള ഡിജിറ്റല്‍ മാപ്പിങ് നിലവില്‍ പൂര്‍ത്തിയായി. ഇതിനായി പഞ്ചായത്ത്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍നിന്നു ഡേറ്റ ശേഖരിച്ചു. ഈ വിവരം പ്രത്യേക മൊബൈല്‍ ആപ്പിലൂടെ നിരീക്ഷണത്തിലുള്ള വീടുകള്‍ സന്ദര്‍ശിക്കുന്ന വാര്‍ഡ്തല കമ്മിറ്റികള്‍ക്കു നല്‍കും എന്ന്‌നതും വ്യതമായി . പ്രായമായവരും രോഗസാധ്യത ഏറിയവരും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഈ ഡേറ്റ ഉപയോഗിച്ച് പരിശോധിക്കാമെന്ന് ഐടി മിഷന്‍ ഡയറക്ടര്‍ എസ്. ചിത്ര പറഞ്ഞു.

അതേസമയം കോവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള ദ്രുതപരിശോധന ഇനിയും വൈകും എന്നാണ് വ്യക്തമാകുന്നത് . ഇതിനായി ഐടിഎംആര്‍ അംഗീകാരമുള്ള കിറ്റ് ലഭിക്കാനായി സര്‍ക്കാര്‍ സിംഗപ്പുരിലുള്ള കമ്പനിക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ചരക്കു നീക്കം തടസ്സപ്പെട്ടതിനാല്‍ കിറ്റ് എപ്പോള്‍ ലഭിക്കുമെന്ന് അവര്‍ അറിയിച്ചിട്ടില്ല. അതിനിടെ പുണെയിലെ മൈ ലാബില്‍ നിന്നു 3000 ടെസ്റ്റ് കുപ്പികള്‍ ലഭ്യമാക്കാന്‍ ഇപ്പോള്‍ ബദല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (4 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (5 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (5 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (6 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (6 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (8 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (8 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (9 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends