Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മൊബൈൽ നമ്പർ ഗ്രൂപ്പിൽ ഷെയർ ചെയ്യും പിന്നെ തെറിവിളിയോടെ തെറിവിളി.. മല ചവിട്ടിയ ബിന്ദുവിനും കനക ദുർഗയ്ക്കും സംഭവിച്ചത് ...

02 JANUARY 2022 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍... നാട്ടുകാര്‍ നോക്കി നില്‍ക്കെ പുഴയില്‍ ചാടിയ പ്രശസ്ത ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം

നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു....

സങ്കടക്കാഴ്ചയായി...ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കയത്തില്‍ അകപ്പെട്ട് മരിച്ചുല്‍ അകപ്പെട്ട് മരിച്ചു

കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടം... മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് ശേഷം മല കയറിയ കനക ദുര്‍ഗയും ബിന്ദു അമ്മിണിയും വലിയ വിവാദങ്ങളാണ് കേരളത്തിൽ ഉണ്ടാക്കിയത്.വലിയ ജനരോക്ഷമാണ് ഇവർക്ക് നേരെ ഉയർന്നത്.ഒരു കൂട്ടം ഭക്തരുടെ തെറിവിളിയും സൈബർ അറ്റാക്കും ഒക്കെ നേരിവേണ്ടി വന്നിരുന്നു.

 

എന്തിന് ശബരിമലയിൽ സുപ്രീംകോടതി വിധിക്ക് ശേഷം സന്ദർശനം നടത്തിയ ആദ്യ യുവതികൾ ആരെന്ന ചോദ്യം പിഎസ്‍സി ചോദ്യപ്പേപ്പറിൽ വരെ വന്നു.ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദു തങ്കം കല്യാണിയെയും കനക ദുർഗയെയും.അതും ചർച്ചയായി വിവാദമായി ബഹളമായി..എന്നാൽ വിവാദങ്ങൾക്കൊക്കെ ഒടുവിൽ ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെയാണെന്ന് ഒരു പ്രമുഖ മാധ്യമത്തോട് നൽകിയ അഭിമുഖത്തിൽ കനക ദുർഗയും ബിന്ദു അമ്മിണിയും പറയുന്നുണ്ട്.

സൈബർ അധിക്ഷേപങ്ങളും ശാരീരികമായ ആക്രമണങ്ങളും ഇപ്പോഴും നേരിടുന്നുണ്ടെന്നാണ് ബിന്ദു അമ്മിണി പറയുന്നത്.എന്നാൽ അത് വളരെ ചെറിയൊരു ശതമാനം വിഭാഗം കരുതിക്കൂട്ടി ചെയ്യുന്നതാണെന്നും അവർ സത്യത്തിൽ ഒരു ശതമാനം പോലുമില്ല എന്നും ബിന്ദു അമ്മിണി പറയുന്നു.


"ചെറിയൊരു ശതമാനമാണെങ്കിലും ഞങ്ങളാണ് ഭൂരിഭാഗം എന്ന് അവർ ഇടക്കിടെ പറയുന്നു. ബഹുഭൂരിപക്ഷത്തിന് വേണ്ടിയാണ് സൈബർ അധിക്ഷേപങ്ങളും ശാരീരികമായ ആക്രമണങ്ങളും നടത്തുന്നതെന്ന് അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്റെ മൊബൈൽ നമ്പർ അവരുടെ ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്ത് തങ്ങൾക്ക് ആളുകൾ ഉണ്ട് എന്ന് തെളിയിക്കാനാണ് അവർ ശ്രമിക്കുന്നത്. കൂടാതെ പല ഫേക്ക് വീഡിയോകളും ഉണ്ടാക്കി പ്രചരിപ്പിച്ചും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. അതായത്, എന്നെ ആക്രമിക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ചെറിയ ശതമാനം ആളുകളുടെ പ്രധാന അജണ്ട. അവരാരും വിശ്വാസികളെ ഒന്നുമല്ല പ്രതിനിധീകരിക്കുന്നത്." -- ബിന്ദു അമ്മിണി തുടരുന്നു

 


ശബരിമല വിവാദം ഉണ്ടായ സമയത്ത് സമൂഹത്തിൽ നിന്നുള്ള എതിർപ്പുകൾ ശക്തമായിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള സൈബർ അധിക്ഷേപങ്ങളോ ആക്രമണങ്ങളോ ഇല്ലെന്നാണ് കനകദുർഗ്ഗ പറയുന്നത്. സ്വകാര്യ ജീവിതത്തിലാണ് അവർക്ക് നഷ്ടങ്ങൾ സംഭവിച്ചത്.ശബരിമലയിൽ കയറി എന്നതുകൊണ്ട് വ്യക്തിജീവിതത്തിൽ തനിക്ക് നഷ്ടങ്ങൾ സംഭവിച്ചെന്ന് അവർ പറയുന്നു.

 

"കുട്ടികളെ കാണാൻ കഴിയാത്തതാണ് എനിക്കുള്ള ഏറ്റവും വലിയ സങ്കടം. വിവാഹമോചിതയായ ശേഷം കുട്ടികളെ അവർ കൊണ്ടുപോയി. എല്ലാ ശനിയാഴ്ചയും വൈകുന്നേരം കുട്ടികളെ എന്റടുത്ത് കൊണ്ടുവന്ന് ഞായറാഴ്ച വൈകുന്നേരം അച്ഛന്റെ അടുത്തേക്ക് തിരിച്ചയക്കണമെന്നാണ് കോടതി ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് മാസം വരെ കുട്ടികൾ ഇത്തരത്തിൽ വന്നിരുന്നു. പക്ഷേ അതിന്‌ശേഷം കൊവിഡ് കൂടുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ അവർക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്"കനക ദുർഗ്ഗ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം  (2 hours ago)

തിങ്കളാഴ്ച കേസ് പരിഗണിക്കും  (2 hours ago)

ഇരട്ടഗോളുമായി മെസി....  (2 hours ago)

ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (3 hours ago)

മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും  (3 hours ago)

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (4 hours ago)

യുവാവ് മരിച്ച നിലയില്‍....  (4 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (4 hours ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (5 hours ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (5 hours ago)

നിപ പരിശോധനഫലം നെഗറ്റീവ്  (5 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (5 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends