Widgets Magazine
18
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...


ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...


ക്ലിഫ് ഹൗസ് താമസം മുതൽ ആജീവനാന്ത പെൻഷൻ വരെ; വി ഡി സതീശനും മന്ത്രിമാർക്കും ലഭിക്കുന്ന ഔദ്യോഗിക ആനുകൂല്യങ്ങൾ ഇവയാണ്...


കേസ് വന്നപ്പോൾ രഹസ്യമായി കെട്ടി, ഒടുവിൽ... ഗൾഫ് യാത്ര മുടക്കിയതിന് റിജിൻ തീർത്ത ക്രൂര പ്രതികാരം?! സോനയുടെ മരണത്തിൽ വിറങ്ങലിച്ച് കൃടുംബം


പുറത്താക്കിയാലും ഞാൻ കോൺഗ്രസുകാരൻ! സത്യപ്രതിജ്ഞാ വേദിയിൽ ഞെട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് തിരിച്ചതോടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ് ?

21 JANUARY 2022 10:06 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് തിരിച്ചതോടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ്'.

മുഖ്യമന്ത്രിയുമായി കണ്‍സള്‍ട്ടേഷനുള്ള അവസരം നഷ്ടമായ സഹമന്ത്രിമാര്‍ മന്ത്രി മുഹമ്മദ് റിയാസിനെയാണ് ഫോണില്‍ വിളിക്കുന്നതും നേരിട്ട് കാണുന്നതും. മുഹമ്മദ് റിയാസുമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും പി.എ.സുനീഷും സ്ഥിരമായി സംസാരിക്കുന്നുണ്ട് . മന്ത്രിമാര്‍ പങ്കു വയ്ക്കുന്ന കാര്യങ്ങള്‍ മന്ത്രി റിയാസ് മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ടെന്നാണ് വയ്പ്പ്.



( കേരളത്തില്‍ ദിനംപ്രതി നടക്കുന്ന കാര്യങ്ങള്‍ മന്ത്രി റിയാസാണ് മുഖ്യമന്ത്രിയെ അറിയിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ വിശദാംശങ്ങള്‍ മുതല്‍ കെ.റയില്‍ വരെയുള്ള വിഷയങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ട്. ചില പ്രധാന തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രിമാരെ അറിയിക്കുന്നതും മന്ത്രി റിയാസാണ്.

കുതിരാന്‍ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി റിയാസും റവന്യുമന്ത്രി കെ.രാജനും സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റിയാസിന്റെ തന്‍ പ്രമാണിത്തം മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കിയത്. സംസ്ഥാനത്തെ രണ്ടാമത്തെ മന്ത്രിയാണ് റവന്യുമന്ത്രി കെ.രാജന്‍. എന്നാല്‍ റിയാസിനൊപ്പം പത്രസമ്മേളനം നടത്തിയ രാജന്‍ റിയാസിനെ പേടിച്ചാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ചില അവസരങ്ങളില്‍ റിയാസിന് പിന്നില്‍ രാജന്‍ ഒളിച്ചു നില്‍ക്കുന്നത് പോലെ തോന്നി. ഇതിനിടയിലാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ റിയാസിനെതിരെ പരിഹാസവാക്കുകളുമായി രംഗത്തെത്തിയത്.

 



പിണറായിയുടെ അഭാവത്തില്‍ മരുമകന്‍ മുഹമ്മദ് റിയാസും കോടിയേരി ബാലകൃഷ്ണനും ജനങ്ങളുടെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നു സുധാകരന്‍ പരിഹസിക്കുന്നു.

കാബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ.



അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഞങ്ങളുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.

തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും അങ്ങേര്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു.



എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലന്‍ ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്- ഇത്തരത്തില്‍ സുധാകരന്റെ പരിഹാസം നീണ്ടു.

മന്ത്രിമാര്‍ മാത്രമല്ല ഉദ്യോഗസ്ഥരും റിയാസിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതായാണ് റിപ്പോര്‍ട്ട്. റിയാസിന്റെ വകുപ്പിലല്ലാത്ത ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ പോലും റിയാസിനെ കാണുമ്പോള്‍ അറ്റന്‍ഷനാവുന്നു. റിയാസിന്റ സ്വഭാവത്തിലും അധികാരം പ്രകടമായ മാ റ്റങ്ങള്‍ വരുത്തിയതായി എ.എന്‍.ഷംസീറിനെ പോലുള്ള എം എല്‍ എ മാര്‍ പറയുന്നു. റിയാസിന്റെ ഫയലുകളില്‍ വളരെ പെട്ടെന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ചീഫ്‌സെ സെക്രട്ടറി പോലും വളരെ പെട്ടെന്ന് റിയാസിന്റെ ഫയലുകള്‍ ക്ലിയര്‍ ചെയ്യുന്നു.



മുഖ്യമന്ത്രി ഇല്ലെങ്കിലും മുഖ്യമന്ത്രിയെ പോലെയാണ് റിയാസ് ഇപ്പോള്‍ ജീവിക്കുന്നത്. അദ്ദേഹം ക്ലിഫ് ഹൗസിലെത്തി കുടുംബ കാര്യങ്ങളിലും ഇടപെടുന്നുണ്ട്.

ഇതെല്ലാം മുന്നോട്ടു പോകുമ്പോഴും റിയാസിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് സര്‍ക്കാറിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ്  (12 minutes ago)

യുവതി ഭര്‍ത്താവിന്റെ വീടിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പിതാവ്  (1 hour ago)

വയനാട്ടില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (1 hour ago)

കുടകില്‍ ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടയില്‍പ്പെട്ട യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സത്യപ്രതിജ്ഞാ ചടങ്ങില്‍ വിജയ് പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ടിവികെ നേതാക്കള്‍  (2 hours ago)

മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 28ന്  (2 hours ago)

കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ പുനരന്വേഷണം സ്വാഗതം ചെയ്ത് മര്‍ദനമേറ്റവരില്‍ ഒരാളായ അജയ് ജുവല്‍ കുര്യാക്കോസ്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15മുതല്‍ സത്രീകള്‍ക്ക് സൗജന്യ യാത്ര  (3 hours ago)

സൂപ്പർ സബ് അർജുൻ ജയരാജ്! കേരള പൊലീസിനും പിടികൊടുക്കാതെ കാലിക്കറ്റ് എഫ്‌സി! FT: കേരള പോലീസ് 1 - 3 കാലിക്കറ്റ് എഫ് സി  (4 hours ago)

മാമ്പഴോത്സവ’വുമായി കാർഡമം കൗണ്ടി ബൈ സന്താരി, തേക്കടി  (4 hours ago)

ഈദ് അൽ അദ സീസണിന് ഒരുങ്ങി യൂണിയൻ കോപ്: ബലി നൽകാനുള്ള മ‍ൃ​ഗങ്ങളുടെ സ്റ്റോക്ക് സജ്ജമായി. പ്രീ ബുക്കിങ്ങും മുൻകൂ‍ർ പെയ്മെന്റും ലഭ്യം...  (4 hours ago)

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്  (4 hours ago)

വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...  (4 hours ago)

കണ്ണൂരിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം: എട്ട് വയസുകാരൻ മരിച്ചു...  (4 hours ago)

രതീഷ് വേഗ - ജയസൂര്യ കോമ്പിനേഷൻ; ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു  (5 hours ago)

Malayali Vartha Recommends