Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് തിരിച്ചതോടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ് ?

21 JANUARY 2022 10:06 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് തിരിച്ചതോടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ്'.

മുഖ്യമന്ത്രിയുമായി കണ്‍സള്‍ട്ടേഷനുള്ള അവസരം നഷ്ടമായ സഹമന്ത്രിമാര്‍ മന്ത്രി മുഹമ്മദ് റിയാസിനെയാണ് ഫോണില്‍ വിളിക്കുന്നതും നേരിട്ട് കാണുന്നതും. മുഹമ്മദ് റിയാസുമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും പി.എ.സുനീഷും സ്ഥിരമായി സംസാരിക്കുന്നുണ്ട് . മന്ത്രിമാര്‍ പങ്കു വയ്ക്കുന്ന കാര്യങ്ങള്‍ മന്ത്രി റിയാസ് മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ടെന്നാണ് വയ്പ്പ്.



( കേരളത്തില്‍ ദിനംപ്രതി നടക്കുന്ന കാര്യങ്ങള്‍ മന്ത്രി റിയാസാണ് മുഖ്യമന്ത്രിയെ അറിയിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ വിശദാംശങ്ങള്‍ മുതല്‍ കെ.റയില്‍ വരെയുള്ള വിഷയങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ട്. ചില പ്രധാന തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രിമാരെ അറിയിക്കുന്നതും മന്ത്രി റിയാസാണ്.

കുതിരാന്‍ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി റിയാസും റവന്യുമന്ത്രി കെ.രാജനും സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റിയാസിന്റെ തന്‍ പ്രമാണിത്തം മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കിയത്. സംസ്ഥാനത്തെ രണ്ടാമത്തെ മന്ത്രിയാണ് റവന്യുമന്ത്രി കെ.രാജന്‍. എന്നാല്‍ റിയാസിനൊപ്പം പത്രസമ്മേളനം നടത്തിയ രാജന്‍ റിയാസിനെ പേടിച്ചാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ചില അവസരങ്ങളില്‍ റിയാസിന് പിന്നില്‍ രാജന്‍ ഒളിച്ചു നില്‍ക്കുന്നത് പോലെ തോന്നി. ഇതിനിടയിലാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ റിയാസിനെതിരെ പരിഹാസവാക്കുകളുമായി രംഗത്തെത്തിയത്.

 



പിണറായിയുടെ അഭാവത്തില്‍ മരുമകന്‍ മുഹമ്മദ് റിയാസും കോടിയേരി ബാലകൃഷ്ണനും ജനങ്ങളുടെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നു സുധാകരന്‍ പരിഹസിക്കുന്നു.

കാബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ.



അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഞങ്ങളുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.

തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും അങ്ങേര്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു.



എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലന്‍ ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്- ഇത്തരത്തില്‍ സുധാകരന്റെ പരിഹാസം നീണ്ടു.

മന്ത്രിമാര്‍ മാത്രമല്ല ഉദ്യോഗസ്ഥരും റിയാസിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതായാണ് റിപ്പോര്‍ട്ട്. റിയാസിന്റെ വകുപ്പിലല്ലാത്ത ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ പോലും റിയാസിനെ കാണുമ്പോള്‍ അറ്റന്‍ഷനാവുന്നു. റിയാസിന്റ സ്വഭാവത്തിലും അധികാരം പ്രകടമായ മാ റ്റങ്ങള്‍ വരുത്തിയതായി എ.എന്‍.ഷംസീറിനെ പോലുള്ള എം എല്‍ എ മാര്‍ പറയുന്നു. റിയാസിന്റെ ഫയലുകളില്‍ വളരെ പെട്ടെന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ചീഫ്‌സെ സെക്രട്ടറി പോലും വളരെ പെട്ടെന്ന് റിയാസിന്റെ ഫയലുകള്‍ ക്ലിയര്‍ ചെയ്യുന്നു.



മുഖ്യമന്ത്രി ഇല്ലെങ്കിലും മുഖ്യമന്ത്രിയെ പോലെയാണ് റിയാസ് ഇപ്പോള്‍ ജീവിക്കുന്നത്. അദ്ദേഹം ക്ലിഫ് ഹൗസിലെത്തി കുടുംബ കാര്യങ്ങളിലും ഇടപെടുന്നുണ്ട്.

ഇതെല്ലാം മുന്നോട്ടു പോകുമ്പോഴും റിയാസിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (6 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (7 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (8 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (9 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (9 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (9 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (10 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (10 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (11 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (11 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (11 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (11 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (11 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (11 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (12 hours ago)

Malayali Vartha Recommends