Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

വിമാനത്തിന്റെ ശബ്ദം പോലും ഭീതി ഉളവാക്കുന്നു, യുദ്ധപ്പേടിയില്‍ ഉറക്കം നഷ്ട്രപ്പെട്ട് പാകിസ്ഥാന്‍ ; ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏതു സമയവും ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍

23 FEBRUARY 2019 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

ഇന്ത്യ പണിതുടങ്ങിയന്ന് പേടിച്ച് വിറച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏതു സമയവും ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ ആശുപത്രികള്‍ വരെ സജ്ജമാക്കി കാത്തിരിക്കുകയാണ്. ഇന്തയയോട് കളിച്ചാല്‍ കളിപഠിപ്പിക്കുമെന്ന് പാവം ഇമ്രാന്‍ അറിയാന്‍ കുറച്ചു വൈകി പോയി. സമ്പത്തികമായും സൗഹ്യദപരമായും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായ പാകിസ്ഥാനെ മറ്റു രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് പാകിസ്ഥാന്‍ നേരിടുന്നത്. 

പാക് പോര്‍ വിമാനങ്ങള്‍ പരീക്ഷണ പറക്കലിന് ഇറങ്ങിയപ്പോള്‍ സോണിക് ബൂം ശബ്ദം കേട്ട് യുദ്ധം തുടങ്ങിയെന്ന് കരുതി പ്രാണരക്ഷാര്‍ത്ഥം തലങ്ങും വിലങ്ങും ഓടി പാക്കിസ്ഥാനികള്‍. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആകാശത്ത് സ്ഫോടന ശബ്ദം കേട്ടെന്നും ഭൂമി കുലുങ്ങിയതു പോലെ തോന്നിയെന്നുമൊക്കെ പറഞ്ഞ് ട്വീറ്റ് ചെയ്ത് ജനങ്ങള്‍പാക് മാധ്യമങ്ങളില്‍ നിറയെ യുദ്ധം നിഴലിച്ചു നില്‍ക്കുന്നു. ഇന്ത്യയുടെ നീക്കം എന്തെന്ന് ഇപ്പോഴും പാകിസ്ഥാനികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുദ്ധഭീതിയില്‍ നടുങ്ങി ഉറക്കം നഷ്ടപ്പെട്ട് അലയുകയാണ് പാക്കിസ്ഥാനികള്‍. പാകിസ്ഥാന്‍ ഇന്ത്യക്കുനേരെ നടത്തിയ പല ഭീകരക്രമണങ്ങളുംപത്താന്‍കോട്ടിലെ തീവ്രവാദ ആക്രമണം ഉള്‍പ്പെടെ
ഇന്ത്യ സഹിച്ചു. എന്നാല്‍ അതുപോലെ അല്ല പുല്‍വമായിലെ 40 പേരുടെ ജീവന്‍. പാകിസ്ഥാനുമായി സൗഹ്യദ ബന്ധം സൂക്ഷിച്ച ഇന്ത്യക്ക് പുല്‍വാമ ആക്രമണം അപ്രത്യക്ഷിതമായി കിട്ടിയ അടിയായിരുന്നു അതിന് ഇന്ത്യ പകരം ചോദിക്കുമെന്ന് പാക്കിസ്ഥാന് ഉറപ്പിക്കുന്നു. തന്നത് ഒരു ഇരട്ടിയായിതിരിച്ചു തരുമെന്ന് ഇന്ത്യയും പറയുന്നുഅതുകൊണ്ട് തന്നെ ഏത് സമയവും ഒരു യുദ്ധമുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇറാനേയും അഫ്ഗാനിസ്ഥാനേയും കൂടെ കൂട്ടിയുള്ള ഇന്ത്യന്‍ ആക്രമണം. അതിനെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്റെ കൈയില്‍ ആയുധമൊന്നുമില്ല എന്നതും പാകിസ്ഥാനെ പ്രതിസന്ധിയിലാക്കുന്നു.

എന്നാല്‍ സിയാല്‍കോട്ട് അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങളുടെ സോണിക് ബൂം ശബ്ദം കേട്ട ജനം ഭയന്നുവിറച്ചു. ആകാശത്തു നിന്നു പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുവെന്നാണ് സിയാല്‍കോട്ട് സ്വദേശികള്‍ പറഞ്ഞത്. ഭൂമികുലുങ്ങുന്നത് പോലെ തോന്നിയെന്നും ചിലര്‍ പ്രതികരിച്ചത്. ഇന്ത്യ യുദ്ധം തുടങ്ങിയെന്ന വിലയിരുത്തലില്‍ ജനങ്ങള്‍ ഭയന്ന് വിറിച്ചു. ഇത് പാകിസ്ഥന്‍ ഭരണകൂടത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.

എന്തായാലും പാകിസ്ഥാന്റെ കള്ളി വെളിച്ചത്തായപ്പോള്‍ മനപ്പൂര്‍വ്വം ഉഴപ്പുന്നു. ഏതു നിമിഷവും ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് ഭയന്ന് പാക്കിസ്ഥാന്‍ മുന്നോട്ട് പോകുകയാണ്. രാജ്യത്തെ സോഷ്യല്‍മീഡിയയും മുന്‍നിര മാധ്യമങ്ങളുമെല്ലാം ഇന്ത്യ ആക്രമിക്കുമെന്ന സൂചനകള്‍ നല്‍കുന്നു. ഇതിനിടെയാണ് സൈനിക അഭ്യാസം പാക്കിസ്ഥാന്‍ നടത്തിയത്. ഇത് പുവാലാവുകയും ചെയ്തു. യുദ്ധത്തോടുള്ള ജനങ്ങളുടെ ഭീതിയാണ് വ്യോമപ്രകടനം തെളിയിച്ചത്. പോര്‍വിമാനങ്ങള്‍ ഒന്നിച്ചു പറന്നപ്പോള്‍ സംഭവിച്ചതാണ് സോണിക് ഭൂം ശബ്ദം. എന്നാല്‍ യുദ്ധം തുടങ്ങിയെന്ന് ചില പാക്കിസ്ഥാനികള്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ഗ്രാമങ്ങള്‍ ഒന്നടങ്കം ഭീതിയിലായി. പാക്കിസ്ഥാന്റെ തന്നെ രണ്ട് പോര്‍വിമാനങ്ങളാണ് സിയാല്‍കോട്ടിനു മുകളില്‍ വ്യോമനിരീക്ഷണം നടത്തിയത്. ഇന്ത്യന്‍ നീക്കങ്ങളെ ഭയന്നായിരുന്നു ഇതും. സിയാല്‍കോട്ടിനു മുകളില്‍ രണ്ടു പോര്‍വിമാനങ്ങള്‍ നിരീക്ഷണം നടത്തിയതായി പാക് പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മണിക്കൂറില്‍ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പര്‍ സോണിക്. ഈ വേഗത്തില്‍ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തില്‍ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം. ഇത് യുദ്ധ വിമാനങ്ങളുടെ സഞ്ചാര പഥങ്ങളില്‍ സര്‍വ്വ സാധാരണമാണ്. അതുകൊണ്ടാണ് സോണിക് ബൂമിനെ യുദ്ധവുമായി ആളുകള്‍ കൂട്ടിക്കെട്ടി സംശയിച്ചത്. ജനങ്ങളുടെ യുദ്ധഭീതി തിരിച്ചറിഞ്ഞതോടെ പാക്കിസ്ഥാന്‍ പരസ്യ പ്രതികരണവുമായി എത്തി. ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുകയല്ലെന്ന് പാക്കിസ്ഥാന്‍ സൈന്യം വിശദീകരിച്ചു. സൈനികവക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. ഇന്ത്യയാണ് യുദ്ധഭീഷണി മുഴക്കുന്നതെന്നും ഏത് ആക്രമണത്തെയും സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പാക് സൈനികവക്താവിന്റെ പ്രതികരണം. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് ആസിഫ് ഗഫൂര്‍ ആവര്‍ത്തിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്ഐ.യ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനിടെ അക്രമത്തെ അപലപിച്ച് ഐക്യരാഷ്ട്ര രക്ഷാ സഭയുടെ പ്രമേയവും എത്തി. ജെയ്ഷെ മുഹമ്മദിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ ജെയ്ഷെയുടെ ആസ്ഥാനം പാക് സൈന്യം പിടിച്ചെടുത്തു. അങ്ങനെ അനിവാര്യമായ യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍.പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തെളിവുനല്‍കാന്‍ തയ്യാറായാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതിനുനേരെ കടുത്തഭാഷയില്‍ പ്രതികരിക്കുകയുംചെയ്തു. ജെയ്‌ഷെയുടെ ബഹവല്‍പുരിലെ ആസ്ഥാനത്തിന്റെയും ക്യാമ്പസിന്റെയും നിയന്ത്രണം പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തെന്ന് പാക് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി. അറുനൂറോളം വിദ്യാര്‍ത്ഥികളും എഴുപതോളം അദ്ധ്യാപകരും ക്യാമ്പസിന്റെ ഭാഗമാണ്. ഇപ്പോഴത്തെ ക്രമീകരണങ്ങളുടെ ഭാഗമായി ക്യാമ്പസിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിട്ടുണ്ട്.ഇതിനു പുറമേ ക്യാമ്പസിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പഞ്ചാബ് പൊലീസിനെ നിയോഗിച്ചതായും പ്രസ്താവന വ്യക്തമാക്കുന്നു. കൊടുംഭീകരന്‍ മസൂദ് അസര്‍ നേതൃത്വം നല്‍കുന്ന ജെയ്‌ഷെ മുഹമ്മദാണ് പുല്‍വാമയില്‍ ദിവസങ്ങള്‍ക്കുമുമ്പു നടന്ന ഭീകരാക്രമണത്തിനു ചരടുവലിച്ചതെന്നാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. എന്തായാലും തിരിച്ചടിക്കുമെന്ന് ഇന്ത്യ ഉറപ്പിച്ച്് തന്നെയാണ് പറഞ്ഞിരിക്കുന്നത് അത് നടപ്പാക്കുകയും ചെയ്യും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്് അടി വരുന്ന വഴി ഏതെന്നുമാത്രം ഇനി അറിഞ്ഞാല്‍ മതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാറാ രോഗമാണ് ജയിലില്‍ കിടക്കാന്‍ വയ്യെന്ന് !! ജാമ്യത്തിന് ഉഡായിപ്പ് നമ്പറുമായ് എന്‍ വാസു; വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍ !! കാട്ടുകള്ളാ കട്ടിള വാസു...നാണമില്ലേടാ നിനക്ക്...വിലങ്ങ  (5 hours ago)

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 25 )മുതല്‍  (6 hours ago)

ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടി: രാജീവ് ചന്ദ്രശേഖർ  (6 hours ago)

ശബരിമലയിൽ സുഖദര്‍ശനം, തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തർ ദർശനത്തിനെത്തി  (6 hours ago)

തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്; തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വ  (7 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ  (7 hours ago)

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?  (7 hours ago)

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ; ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ!!  (7 hours ago)

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!  (8 hours ago)

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി...  (8 hours ago)

ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?  (8 hours ago)

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...  (8 hours ago)

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി "എക്കോ"  (8 hours ago)

വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച്  (9 hours ago)

ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....  (9 hours ago)

Malayali Vartha Recommends