Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

വിമാനത്തിന്റെ ശബ്ദം പോലും ഭീതി ഉളവാക്കുന്നു, യുദ്ധപ്പേടിയില്‍ ഉറക്കം നഷ്ട്രപ്പെട്ട് പാകിസ്ഥാന്‍ ; ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏതു സമയവും ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍

23 FEBRUARY 2019 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി: ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

ഇന്ത്യ പണിതുടങ്ങിയന്ന് പേടിച്ച് വിറച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏതു സമയവും ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ ആശുപത്രികള്‍ വരെ സജ്ജമാക്കി കാത്തിരിക്കുകയാണ്. ഇന്തയയോട് കളിച്ചാല്‍ കളിപഠിപ്പിക്കുമെന്ന് പാവം ഇമ്രാന്‍ അറിയാന്‍ കുറച്ചു വൈകി പോയി. സമ്പത്തികമായും സൗഹ്യദപരമായും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായ പാകിസ്ഥാനെ മറ്റു രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് പാകിസ്ഥാന്‍ നേരിടുന്നത്. 

പാക് പോര്‍ വിമാനങ്ങള്‍ പരീക്ഷണ പറക്കലിന് ഇറങ്ങിയപ്പോള്‍ സോണിക് ബൂം ശബ്ദം കേട്ട് യുദ്ധം തുടങ്ങിയെന്ന് കരുതി പ്രാണരക്ഷാര്‍ത്ഥം തലങ്ങും വിലങ്ങും ഓടി പാക്കിസ്ഥാനികള്‍. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആകാശത്ത് സ്ഫോടന ശബ്ദം കേട്ടെന്നും ഭൂമി കുലുങ്ങിയതു പോലെ തോന്നിയെന്നുമൊക്കെ പറഞ്ഞ് ട്വീറ്റ് ചെയ്ത് ജനങ്ങള്‍പാക് മാധ്യമങ്ങളില്‍ നിറയെ യുദ്ധം നിഴലിച്ചു നില്‍ക്കുന്നു. ഇന്ത്യയുടെ നീക്കം എന്തെന്ന് ഇപ്പോഴും പാകിസ്ഥാനികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുദ്ധഭീതിയില്‍ നടുങ്ങി ഉറക്കം നഷ്ടപ്പെട്ട് അലയുകയാണ് പാക്കിസ്ഥാനികള്‍. പാകിസ്ഥാന്‍ ഇന്ത്യക്കുനേരെ നടത്തിയ പല ഭീകരക്രമണങ്ങളുംപത്താന്‍കോട്ടിലെ തീവ്രവാദ ആക്രമണം ഉള്‍പ്പെടെ
ഇന്ത്യ സഹിച്ചു. എന്നാല്‍ അതുപോലെ അല്ല പുല്‍വമായിലെ 40 പേരുടെ ജീവന്‍. പാകിസ്ഥാനുമായി സൗഹ്യദ ബന്ധം സൂക്ഷിച്ച ഇന്ത്യക്ക് പുല്‍വാമ ആക്രമണം അപ്രത്യക്ഷിതമായി കിട്ടിയ അടിയായിരുന്നു അതിന് ഇന്ത്യ പകരം ചോദിക്കുമെന്ന് പാക്കിസ്ഥാന് ഉറപ്പിക്കുന്നു. തന്നത് ഒരു ഇരട്ടിയായിതിരിച്ചു തരുമെന്ന് ഇന്ത്യയും പറയുന്നുഅതുകൊണ്ട് തന്നെ ഏത് സമയവും ഒരു യുദ്ധമുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇറാനേയും അഫ്ഗാനിസ്ഥാനേയും കൂടെ കൂട്ടിയുള്ള ഇന്ത്യന്‍ ആക്രമണം. അതിനെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്റെ കൈയില്‍ ആയുധമൊന്നുമില്ല എന്നതും പാകിസ്ഥാനെ പ്രതിസന്ധിയിലാക്കുന്നു.

എന്നാല്‍ സിയാല്‍കോട്ട് അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങളുടെ സോണിക് ബൂം ശബ്ദം കേട്ട ജനം ഭയന്നുവിറച്ചു. ആകാശത്തു നിന്നു പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുവെന്നാണ് സിയാല്‍കോട്ട് സ്വദേശികള്‍ പറഞ്ഞത്. ഭൂമികുലുങ്ങുന്നത് പോലെ തോന്നിയെന്നും ചിലര്‍ പ്രതികരിച്ചത്. ഇന്ത്യ യുദ്ധം തുടങ്ങിയെന്ന വിലയിരുത്തലില്‍ ജനങ്ങള്‍ ഭയന്ന് വിറിച്ചു. ഇത് പാകിസ്ഥന്‍ ഭരണകൂടത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.

എന്തായാലും പാകിസ്ഥാന്റെ കള്ളി വെളിച്ചത്തായപ്പോള്‍ മനപ്പൂര്‍വ്വം ഉഴപ്പുന്നു. ഏതു നിമിഷവും ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് ഭയന്ന് പാക്കിസ്ഥാന്‍ മുന്നോട്ട് പോകുകയാണ്. രാജ്യത്തെ സോഷ്യല്‍മീഡിയയും മുന്‍നിര മാധ്യമങ്ങളുമെല്ലാം ഇന്ത്യ ആക്രമിക്കുമെന്ന സൂചനകള്‍ നല്‍കുന്നു. ഇതിനിടെയാണ് സൈനിക അഭ്യാസം പാക്കിസ്ഥാന്‍ നടത്തിയത്. ഇത് പുവാലാവുകയും ചെയ്തു. യുദ്ധത്തോടുള്ള ജനങ്ങളുടെ ഭീതിയാണ് വ്യോമപ്രകടനം തെളിയിച്ചത്. പോര്‍വിമാനങ്ങള്‍ ഒന്നിച്ചു പറന്നപ്പോള്‍ സംഭവിച്ചതാണ് സോണിക് ഭൂം ശബ്ദം. എന്നാല്‍ യുദ്ധം തുടങ്ങിയെന്ന് ചില പാക്കിസ്ഥാനികള്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ഗ്രാമങ്ങള്‍ ഒന്നടങ്കം ഭീതിയിലായി. പാക്കിസ്ഥാന്റെ തന്നെ രണ്ട് പോര്‍വിമാനങ്ങളാണ് സിയാല്‍കോട്ടിനു മുകളില്‍ വ്യോമനിരീക്ഷണം നടത്തിയത്. ഇന്ത്യന്‍ നീക്കങ്ങളെ ഭയന്നായിരുന്നു ഇതും. സിയാല്‍കോട്ടിനു മുകളില്‍ രണ്ടു പോര്‍വിമാനങ്ങള്‍ നിരീക്ഷണം നടത്തിയതായി പാക് പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മണിക്കൂറില്‍ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പര്‍ സോണിക്. ഈ വേഗത്തില്‍ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തില്‍ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം. ഇത് യുദ്ധ വിമാനങ്ങളുടെ സഞ്ചാര പഥങ്ങളില്‍ സര്‍വ്വ സാധാരണമാണ്. അതുകൊണ്ടാണ് സോണിക് ബൂമിനെ യുദ്ധവുമായി ആളുകള്‍ കൂട്ടിക്കെട്ടി സംശയിച്ചത്. ജനങ്ങളുടെ യുദ്ധഭീതി തിരിച്ചറിഞ്ഞതോടെ പാക്കിസ്ഥാന്‍ പരസ്യ പ്രതികരണവുമായി എത്തി. ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുകയല്ലെന്ന് പാക്കിസ്ഥാന്‍ സൈന്യം വിശദീകരിച്ചു. സൈനികവക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. ഇന്ത്യയാണ് യുദ്ധഭീഷണി മുഴക്കുന്നതെന്നും ഏത് ആക്രമണത്തെയും സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പാക് സൈനികവക്താവിന്റെ പ്രതികരണം. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് ആസിഫ് ഗഫൂര്‍ ആവര്‍ത്തിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്ഐ.യ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനിടെ അക്രമത്തെ അപലപിച്ച് ഐക്യരാഷ്ട്ര രക്ഷാ സഭയുടെ പ്രമേയവും എത്തി. ജെയ്ഷെ മുഹമ്മദിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ ജെയ്ഷെയുടെ ആസ്ഥാനം പാക് സൈന്യം പിടിച്ചെടുത്തു. അങ്ങനെ അനിവാര്യമായ യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍.പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തെളിവുനല്‍കാന്‍ തയ്യാറായാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതിനുനേരെ കടുത്തഭാഷയില്‍ പ്രതികരിക്കുകയുംചെയ്തു. ജെയ്‌ഷെയുടെ ബഹവല്‍പുരിലെ ആസ്ഥാനത്തിന്റെയും ക്യാമ്പസിന്റെയും നിയന്ത്രണം പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തെന്ന് പാക് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി. അറുനൂറോളം വിദ്യാര്‍ത്ഥികളും എഴുപതോളം അദ്ധ്യാപകരും ക്യാമ്പസിന്റെ ഭാഗമാണ്. ഇപ്പോഴത്തെ ക്രമീകരണങ്ങളുടെ ഭാഗമായി ക്യാമ്പസിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിട്ടുണ്ട്.ഇതിനു പുറമേ ക്യാമ്പസിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പഞ്ചാബ് പൊലീസിനെ നിയോഗിച്ചതായും പ്രസ്താവന വ്യക്തമാക്കുന്നു. കൊടുംഭീകരന്‍ മസൂദ് അസര്‍ നേതൃത്വം നല്‍കുന്ന ജെയ്‌ഷെ മുഹമ്മദാണ് പുല്‍വാമയില്‍ ദിവസങ്ങള്‍ക്കുമുമ്പു നടന്ന ഭീകരാക്രമണത്തിനു ചരടുവലിച്ചതെന്നാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. എന്തായാലും തിരിച്ചടിക്കുമെന്ന് ഇന്ത്യ ഉറപ്പിച്ച്് തന്നെയാണ് പറഞ്ഞിരിക്കുന്നത് അത് നടപ്പാക്കുകയും ചെയ്യും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്് അടി വരുന്ന വഴി ഏതെന്നുമാത്രം ഇനി അറിഞ്ഞാല്‍ മതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (11 minutes ago)

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി അതിജീവിത  (15 minutes ago)

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "  (20 minutes ago)

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു  (30 minutes ago)

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബിജെപിയിലേക്ക്  (30 minutes ago)

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (1 hour ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (1 hour ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (1 hour ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (1 hour ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (2 hours ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (2 hours ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (2 hours ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (2 hours ago)

Malayali Vartha Recommends