Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

നിങ്ങൾക്കറിയാമോ? സയൻസുമായി ബന്ധപ്പെട്ട രണ്ടു ചോദ്യങ്ങൾ

19 MARCH 2018 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു... അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി, ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു, ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ നീണ്ട യാത്ര

ഇന്ന് രാത്രി ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു...

വ്യാഴത്തിന്റെ മഞ്ഞുമൂടിയ ചന്ദ്രനായ യൂറോപ്പയ്ക്ക് 'ചിലന്തി പോലുള്ള പോറൽ എങ്ങനെയുണ്ടായി..... വിശദീകരണവുമായി ശാസ്ത്രജ്ഞർ

ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച... അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി

നിങ്ങൾ എന്നും കാണുന്ന ,അല്ലെങ്കിൽ കണ്ട് പരിചയിച്ച രണ്ടു കാര്യങ്ങളാണ് ഇവിടെ ചോദിക്കുന്നത്. ഇവയുടെ ഉത്തരം എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

വിറക് കത്തുമ്പോള്‍ കരി ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?

കാര്‍ബണ്‍ സംയുക്തങ്ങള്‍ അടങ്ങുന്ന വസ്തുക്കള്‍ കത്തിക്കുമ്പോള്‍ , കത്തല്‍ അപൂര്‍ണമാണെങ്കില്‍ കരിയുണ്ടാവും. വേണ്ടത്ര ഓക്സിജന്‍ ലഭിച്ചാല്‍ കത്തല്‍ പൂര്‍ണമായി നടക്കും. അപ്പോള്‍ കാര്‍ബണ്‍ വിഘടിച്ചു CO2 ആയിമാറും, കരിയുണ്ടാവില്ല. വിറകില്‍ ഉള്ള പ്രധാനമായ ഘടകങ്ങള്‍ കാര്‍ബണ്‍ സംയുക്തങ്ങള്‍ ആയ സെല്ലുലോസ്, ലിഗ്നിന്‍ എന്നിവയാണ്. ഇവ പൂര്‍ണമായി കത്തിയാല്‍ കരിയുണ്ടാവില്ല. എന്നാല്‍ വേണ്ടത്ര വായുസഞ്ചാരം ഇല്ലാത്ത നമ്മുടെ നാടന്‍ അടുപ്പുകളില്‍ ഇവ പൂര്‍ണമായും കത്തില്ല. അതിനാല്‍ കുറച്ച് കരി അടുപ്പില്‍ അവശേഷിക്കും. ഇങ്ങനെ വിറക് അപൂര്‍ണമായി കത്തിച്ചാണ് മരക്കരി ഉണ്ടാക്കുന്നത്.
വിറക് അടുക്കി ചെളികൊണ്ട് പൊതിഞ്ഞ് ചൂടുവാതകങ്ങള്‍ പോവാനുള്ള ദ്വാരം ഇട്ട് സാവധാനം കത്തിച്ചാല്‍ വളരെയേറെ കരി അവശേഷിക്കും. നാട്ടിന്‍പുറങ്ങളില്‍ പണ്ട് ഇസ്തിരി ഇടാന്‍ ചിരട്ടക്കരി ഉണ്ടാക്കിയിരുന്നത് ഇതിന്‍റെ ചെറിയ ഒരു ഉദാഹരണമാണ് . ചുരുക്കത്തില്‍ കാര്‍ബണ്‍ സംയുക്തങ്ങളുടെ അപൂര്‍ണമായ കത്തലില്‍ ഉണ്ടാകുന്ന ഉല്‍പ്പന്നമാണ്‌ കരി.

 അടുക്കളയിലെന്തിനാ ചിമ്മിനി?

അടുപ്പ് കത്തുമ്പോള്‍ വരുന്ന കരിയും പുകയും പുറത്തു കളയാനുള്ള സംവിധാനമാണ് ചിമ്മിനി എന്ന് ആര്‍ക്കാണറിയാത്തത്.' എന്തൊരു മണ്ടന്‍ ചോദ്യം എന്നാണോ?
എന്നാൽ കാര്യം അത്ര നിസ്സാരമല്ല. അടുക്കളയിലെ ചിമ്മിനി വെറുതെ പുക പുറത്തുകളയാന്‍ മാത്രമുള്ള സംവിധാനമല്ല.
അടുപ്പ് കത്താനാവശ്യമായ ഓക്‌സിജന്‍ നിറഞ്ഞ വായു പ്രദാനം ചെയ്യുക എന്നതാണ് ചിമ്മിനിയുടെ പ്രധാന ജോലി. കരിയും പുകയും കളയല്‍ രണ്ടാമത്തെ ജോലി മാത്രമാണ്. ചിമ്മിനി എങ്ങനെയാണ് ഈ കടമ നിര്‍വ്വഹിക്കുന്നത് എന്ന് വിശദീകരിക്കാം:
അടുപ്പില്‍ തീ കത്തുമ്പോള്‍ പുറത്തുവരുന്നത് ചൂടുകൂടിയ വായു ആയിരിക്കുമല്ലോ. ഈ വായുവിന് ചൂടുകുറഞ്ഞ വായുവിനേക്കാള്‍ സാന്ദ്രത കുറവായിരിക്കും. സാന്ദ്രത കൂടിയ ചൂടുകുറഞ്ഞ വായു സാന്ദ്രത കുറഞ്ഞ ചൂടുകൂടിയ വായുവിനെ മുകളിലേക്കു തള്ളി അവിടെ സ്ഥാനം പിടിക്കുന്നു. എന്നു വെച്ചാല്‍ അടുക്കളയിലുള്ള ചൂടുകുറഞ്ഞ ശുദ്ധവായു അടുപ്പിലേക്ക് ഒഴുകും എന്നര്‍ത്ഥം. ചൂടുകൂടിയ വായുവാകട്ടെ മുകളിലേക്കുയര്‍ന്ന് ചിമ്മിനിയിലൂടെ പുറത്തുപോവുകയും ചെയ്യും. ഇതു തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്. ഇങ്ങനെ അടുപ്പിലേയ്ക്ക് നിരന്തരമായി വായു സഞ്ചരിക്കുന്നു. ഇതു സാധ്യമാക്കുന്നു എന്നതാണ് ചിമ്മിനിയുടെ ധര്‍മ്മം.
ചിമ്മിനിയുടെ ഉയരം കൂടുന്തോറും അടുക്കളയിലെ വായുപ്രവാഹത്തിന്റെ അളവ് കൂടും. അതുകൊണ്ട് ഉയരം കൂടിയ ചിമ്മിനിയുള്ള വീടുകളിലെ അടുപ്പ് നന്നായി കത്തുന്നതു കാണാം. എന്നുവെച്ച്, ഒരു പരിധിയിലേറെ ഉയരം ചിമ്മിനിക്ക് ഉണ്ടാവുകയും അരുത്. വായു പ്രവാഹം അധികരിച്ചാല്‍ ആവശ്യത്തിന് ചൂട് അടുപ്പില്‍ നിലനില്ക്കാതിരിക്കുകയും വിറക് മുഴുവനായി കത്താത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. പരിധി വിട്ട് ചിമ്മിനിയുടെ ഉയരം കുറയാനും കൂടാനും പാടില്ല എന്നര്‍ത്ഥം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കോടതി 40ാം ദിവസം വധശിക്ഷ വിധിച്ചു  (3 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തെ ആയുധമാക്കി ബംഗാളിലും ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്ന് മോദി  (3 hours ago)

ബൈക്കില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

കേരള കോണ്‍ഗ്രസ് നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി  (3 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം  (4 hours ago)

യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍  (4 hours ago)

ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന കള്ളനെ പൊക്കി പൊലീസ്  (4 hours ago)

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്  (5 hours ago)

14 കാരിയെ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍  (6 hours ago)

മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ.രാജന്‍  (6 hours ago)

മലപ്പുറത്ത് 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും  (7 hours ago)

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്  (7 hours ago)

Malayali Vartha Recommends