അവസാന പ്രതീക്ഷ...നെഞ്ചു തുളച്ചു.. കണ്ണ് ചിതറി.ശത്രുവിന്റെ വെടികൊണ്ട ചെറോമി പറന്നുയർന്ന് 195 സൈനികരേയും രക്ഷിച്ചു.....അമേരിക്കൻ ആരാധിക്കുന്ന പ്രാവിനെക്കുറിച്ചറിയാം

ചെറോമി...ഒന്നാം ലോക മഹായുദ്ധം കണ്ട ഏറ്റവും ധീരയായ പോരാളി..
1914-1918 കാലഘട്ടം ...അകലെ ഫ്രാൻസിലെ നീലിച്ച ആകാശ വിധാനത്തിൽ.കറുപ്പും വെളുപ്പും ചേർന്ന ഒരു അനക്കം കണ്ട് ആ ജർമ്മൻ സൈനികൻ ജാഗരൂഗനായി.അത് ഒരു പ്രാവാണ്.ഒന്നാം ലോക മഹായുദ്ധകാലത്ത് പ്രാവ് എന്നാൽ ഒരു പക്ഷി മാത്രമായിരുന്നില്ല. മറിച്ച് സന്ദേശമായിരുന്നു.ശത്രുക്കളുടെ സന്ദേശം.അതായത് അമേരിക്കയുടെ സന്ദേശകൈമാറ്റം.സന്ദേശ പ്രാവുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുൻപ് വെടിവെച്ചിടാൻ പ്രത്യേക പരിശീലനം നേടിയ ഒരു സൈനികൻ ആയിരുന്നു അത്.എന്നാൽ അൽപസമയത്തിനകം തന്നെ തന്റെ ഇടനെഞ്ചിൽ പതിച്ചേക്കാവുന്ന വെടിയുണ്ടയെ കുറിച്ച് ഒരു അറിവും ഇല്ലാതെ തൻറെ കാലിൽ കിട്ടിയ സന്ദേശവുമായി ആ പ്രാവ് ലക്ഷ്യം നോക്കി പറക്കുകയായിരുന്നു..
ബാക്കി അറിയാൻ വീഡിയോ കാണു ...
https://www.facebook.com/Malayalivartha