Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വിമാന വാഹിനി കാപ്പലുകളില്‍ നിന്ന് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറത്താന്‍ ആളില്ല; എല്ലാ കള്ളവും പൊളിഞ്ഞു

02 OCTOBER 2022 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

വിമാന വാഹിനി കാപ്പലുകളില്‍ നിന്ന് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറത്താന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താന്‍ പാടുപെടുന്നു. ജെ 15 ജെറ്റ് വിമാനങ്ങള്‍ പറത്തുന്നതിനാവശ്യമായ പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താനാണ് ബുദ്ധിമുട്ടുന്നതെന്ന് ചൈനീസ് മിലിറ്ററി മാഗസിനായ ഓര്‍ഡനന്‍സ് ഇന്‍ഡസ്ട്രി സയന്‍സ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുവാന്‍ ചൈന ജൂണില്‍ രണ്ട് വിമാനവാഹിനി കപ്പലുകള്‍ കമ്മീഷന്‍ ചെയ്തിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി (ജഘഅച) യുടെ നേതൃത്വത്തില്‍ വിമാനവാഹിനി കപ്പലുകളില്‍ നിന്ന് ജെ 15 ഫൈറ്റര്‍ ജെറ്റ് പറത്താന്‍ വൈദഗ്ധ്യമുളള പൈലറ്റുമാരെ കണ്ടെത്താനുളള അന്വേഷണങ്ങള്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല. പുതിയതായി കമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ലിയോണിംഗില്‍ നിന്ന് ഫൈറ്റര്‍ ജെറ്റുകള്‍ പറത്താനുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുന്നതിന് പരിശീലനം നല്‍കാന്‍ അനുഭവപരിചയമുള്ള ട്രെയിനറെ ലഭിക്കാത്തത് മൂലം പാടുപെടുകയാണെന്ന് മാഗസിനിലെ മറ്റൊരു ലേഖനം ചൂണ്ടിക്കാട്ടുന്നു.

അത്യാധുനിക സംവിധാനത്തോട് കൂടി നിര്‍മ്മിച്ച ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലായ ഫ്യൂജിയാനില്‍ 130 ഫൈറ്റര്‍ ജെറ്റുകള്‍ പറത്താന്‍ ആവശ്യമായ 200 ഓളം പൈലറ്റുമാരെ ആവശ്യമാണെന്ന് ബീജിംഗിലെ നാവിക സേനാ വിദഗ്ധന്‍ ലി ജി പറഞ്ഞു. ഫ്യുജിയാന്‍ വിമാനവാഹിനി കപ്പല്‍ അമേരിക്കന്‍ സൂപ്പര്‍ കരിയര്‍ ജെറാള്‍ഡ് ആര്‍ ഫോര്‍ഡിലേതിന് സമാനമായ അത്യാധുനിക സാങ്കേതിക സംവിധാനത്തോടെയുള്ള വൈദുതികാന്തിക കാറ്റപ്പാള്‍ട്ടുകളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചൈനയുടെ ആദ്യത്തെ രണ്ടു കാരിയറുകളില്‍ സ്‌കീ ജബ് ഡിസൈനുകള്‍ ഉള്ളതിനാല്‍ നാവികസേനയ്ക്ക് പുതിയ വിമാനങ്ങള്‍ പറത്താനും തിരിച്ചിറക്കാനും കൂടുതല്‍ പരിശീലനം ആവശ്യമാണ്.അമേരിക്കന്‍ നാവിക സേനയുടെ ശക്തിക്ക് സമാനമായ രീതിയില്‍ വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിക്കാനാണ് ചൈന പദ്ധതി ഇടുന്നതെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍.

ചൈനയുടെ വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളെ ചെറുക്കാനൊരുങ്ങി ലോകരാജ്യങ്ങള്‍. സൈനിക സഹകരണം വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ തീരുമാനമായി.

തായ്‌വാന്‍ കടലിടുക്കിലും സമീപ പ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റം വര്‍ദ്ധിക്കുകയാണ്. ചൈനയുടെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റത്തില്‍ അമേരിക്ക ആശങ്കാകുലരാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

ഇന്‍ഡോപസഫിക് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെ കുറിച്ച് ഓസ്‌ട്രേലിയന്‍ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വ്യക്തമാക്കി. ചൈനയ്ക്ക് അനുകൂലമായ രീതിയില്‍ പ്രദേശത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

മേഖലയില്‍ ചൈനയുടെ തന്ത്രപരമായ കടന്നാക്രമണത്തെ ചെറുക്കുന്നതില്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായും ലോക നേതാക്കള്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് ലോക നേതാക്കള്‍ ചെറുത്ത് നില്‍പ്പിന് ഒരുങ്ങുന്നത്. ഏഷ്യയിലുടനീളം ഭയവും മടിയും കൂടാതെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends