Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും; തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

വിമാന വാഹിനി കാപ്പലുകളില്‍ നിന്ന് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറത്താന്‍ ആളില്ല; എല്ലാ കള്ളവും പൊളിഞ്ഞു

02 OCTOBER 2022 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ

കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ സംഘർഷം.. രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.. 12 ഓളം നഗരങ്ങളെയും പട്ടണങ്ങളെയും ഒരേസമയം ലക്ഷ്യമിട്ടുള്ള ആക്രമണം..

വീണ്ടും ഇസ്രയേലിന്റെ സംഹാരതാണ്ഡവം.. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 32 മരണം;..വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട ആക്രമണം

ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..

വിമാന വാഹിനി കാപ്പലുകളില്‍ നിന്ന് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറത്താന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താന്‍ പാടുപെടുന്നു. ജെ 15 ജെറ്റ് വിമാനങ്ങള്‍ പറത്തുന്നതിനാവശ്യമായ പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താനാണ് ബുദ്ധിമുട്ടുന്നതെന്ന് ചൈനീസ് മിലിറ്ററി മാഗസിനായ ഓര്‍ഡനന്‍സ് ഇന്‍ഡസ്ട്രി സയന്‍സ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുവാന്‍ ചൈന ജൂണില്‍ രണ്ട് വിമാനവാഹിനി കപ്പലുകള്‍ കമ്മീഷന്‍ ചെയ്തിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി (ജഘഅച) യുടെ നേതൃത്വത്തില്‍ വിമാനവാഹിനി കപ്പലുകളില്‍ നിന്ന് ജെ 15 ഫൈറ്റര്‍ ജെറ്റ് പറത്താന്‍ വൈദഗ്ധ്യമുളള പൈലറ്റുമാരെ കണ്ടെത്താനുളള അന്വേഷണങ്ങള്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല. പുതിയതായി കമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ലിയോണിംഗില്‍ നിന്ന് ഫൈറ്റര്‍ ജെറ്റുകള്‍ പറത്താനുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുന്നതിന് പരിശീലനം നല്‍കാന്‍ അനുഭവപരിചയമുള്ള ട്രെയിനറെ ലഭിക്കാത്തത് മൂലം പാടുപെടുകയാണെന്ന് മാഗസിനിലെ മറ്റൊരു ലേഖനം ചൂണ്ടിക്കാട്ടുന്നു.

അത്യാധുനിക സംവിധാനത്തോട് കൂടി നിര്‍മ്മിച്ച ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലായ ഫ്യൂജിയാനില്‍ 130 ഫൈറ്റര്‍ ജെറ്റുകള്‍ പറത്താന്‍ ആവശ്യമായ 200 ഓളം പൈലറ്റുമാരെ ആവശ്യമാണെന്ന് ബീജിംഗിലെ നാവിക സേനാ വിദഗ്ധന്‍ ലി ജി പറഞ്ഞു. ഫ്യുജിയാന്‍ വിമാനവാഹിനി കപ്പല്‍ അമേരിക്കന്‍ സൂപ്പര്‍ കരിയര്‍ ജെറാള്‍ഡ് ആര്‍ ഫോര്‍ഡിലേതിന് സമാനമായ അത്യാധുനിക സാങ്കേതിക സംവിധാനത്തോടെയുള്ള വൈദുതികാന്തിക കാറ്റപ്പാള്‍ട്ടുകളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചൈനയുടെ ആദ്യത്തെ രണ്ടു കാരിയറുകളില്‍ സ്‌കീ ജബ് ഡിസൈനുകള്‍ ഉള്ളതിനാല്‍ നാവികസേനയ്ക്ക് പുതിയ വിമാനങ്ങള്‍ പറത്താനും തിരിച്ചിറക്കാനും കൂടുതല്‍ പരിശീലനം ആവശ്യമാണ്.അമേരിക്കന്‍ നാവിക സേനയുടെ ശക്തിക്ക് സമാനമായ രീതിയില്‍ വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിക്കാനാണ് ചൈന പദ്ധതി ഇടുന്നതെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍.

ചൈനയുടെ വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളെ ചെറുക്കാനൊരുങ്ങി ലോകരാജ്യങ്ങള്‍. സൈനിക സഹകരണം വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ തീരുമാനമായി.

തായ്‌വാന്‍ കടലിടുക്കിലും സമീപ പ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റം വര്‍ദ്ധിക്കുകയാണ്. ചൈനയുടെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റത്തില്‍ അമേരിക്ക ആശങ്കാകുലരാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

ഇന്‍ഡോപസഫിക് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെ കുറിച്ച് ഓസ്‌ട്രേലിയന്‍ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വ്യക്തമാക്കി. ചൈനയ്ക്ക് അനുകൂലമായ രീതിയില്‍ പ്രദേശത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

മേഖലയില്‍ ചൈനയുടെ തന്ത്രപരമായ കടന്നാക്രമണത്തെ ചെറുക്കുന്നതില്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായും ലോക നേതാക്കള്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് ലോക നേതാക്കള്‍ ചെറുത്ത് നില്‍പ്പിന് ഒരുങ്ങുന്നത്. ഏഷ്യയിലുടനീളം ഭയവും മടിയും കൂടാതെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (4 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (4 hours ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (4 hours ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (4 hours ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (4 hours ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (4 hours ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (4 hours ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (5 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (5 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (5 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (6 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (6 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (6 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (8 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (8 hours ago)

Malayali Vartha Recommends