മലയാളി ടീച്ചർമാരെ ലൈംഗീക വേഴ്ചയ്ക്ക് ഇരയാക്കി വൈദികർ; ഇഷ്ട രതി രീതികൾക്ക് പ്രത്യേക കോച്ചിങും: നിലവിളിച്ചാൽ പോലും രക്ഷപ്പെടുത്താൻ ആരും വരാത്ത ആ മുറിക്കുള്ളിൽ നിവർത്തിയില്ലാതെ അനാശാസ്യത്തിന് വഴങ്ങിക്കൊടുക്കുന്ന ബീഹാറിൽ പഠിപ്പിക്കാൻ പോകുന്ന മലയാളി ടീച്ചർമാരെക്കുറിച്ച് ഖത്തറിലെ മെയിൽ നഴ്‌സിന്റെ വെളിപ്പെടുത്തൽ...

ബീഹാറിൽ പഠിപ്പിക്കാൻ പോകുന്ന മലയാളി ടീച്ചർമാരെ ലൈംഗീക വേഴ്ച്ചയ്ക്ക് ഇരയാകുന്ന വൈദികരെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവാവിന്റെ ഫേസ്ബുക്ക് ലൈവ്. മൂവാറ്റുപുഴ സ്വദേശി ജോമോൻ ജേക്കബ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. കോട്ടയം രൂപതയിലെ അംഗമാണ് ജോമോൻ. ഇപ്പോൾ ഖത്തറിൽ മെയിൽ നഴ്‌സായി ജോലി ചെയ്യുന്നു.ബിഹാറിൽ ബഹല്പൂർ രൂപതയിലെ സെന്റ് പോൾ ഇംഗ്ളീഷ് മീഡിയം സ്കൂൾ പ്രിസിപ്പാളായ എറണാകുളത്തെ ലത്തീൻ സഭ വൈദീകൻ ചെയ്ത ലൈംഗീക പീഢനങ്ങളും അനാശാസ്യവും ആണ് അവിടെ ജോലി ചെയ്ത അദ്ധ്യാപകൻ കൂടിയായ യുവാവ് വെളിപ്പെടുത്തുന്നത്.. താൻ നേരിൽ കണ്ട കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയില്ലെന്നും ഇനി ഇത് പറയാൻ മടി ഇല്ലെന്നും ജോമോൻ പറയുന്നു.
അധ്യാപനം കഴിഞ്ഞ് 4 മണിക്ക് ഞങ്ങൾ വൈദീകനും ആയി ഷട്ടിൽ കളിക്കുമായിരുന്നു. ഞങ്ങൾ അദ്ധ്യാപകർക്ക് വൈദീകൻ താമസിക്കുന്ന വീടിന്റെ അടുക്കളയിൽ പ്രവേശം ഉണ്ടായിരുന്നു . ഷട്ടിൽ കളി കഴിഞ്ഞാൽ ഞങ്ങൾ അടുക്കളയിൽ എത്തി എന്തേലും കഴിക്കും കുടിക്കും. അന്ന് വൈദീകന്റെ ഫ്രിഡ്ജിൽ ലഭ്യമായ എല്ലാ ബ്രാന്റ് മദ്യവും ഉണ്ടായിരുന്നു. എല്ലാം എടുത്ത് ഞങ്ങൾക്കും കഴിക്കാം. എന്നാൽ 6.30നു ഞങ്ങൾ പുറത്ത് പോകണം. ഈ കോംബൗണ്ടിൽ തന്നെയാണ് ലേഡീസ് ടീച്ചർമാർ താമസിക്കുന്നതും.6.30ന് വൈദീകൻ കുളിയും കഴിഞ്ഞ് വന്നാൽ ഓരോ ലേഡി ടീച്ചർമാരേയും ഒരോ ദിവസം വൈദീകൻ ബുക്ക് ചെയ്തിരിക്കും. അവർ വൈദീകന്റെ മുറിയിൽ ചെല്ലും.പുതുതായി വരുന്ന ടീച്ചർമാരേ വൈദീകനായി ബ്രെയിൻ വാഷ് ചെയ്യുന്നത് വൈദീകന്റെ സെക്രട്ടറിയായ മറ്റൊരു മലയാളി സ്ത്രീ ആയിരുന്നു.
ചില ടീച്ചർമാർ സമ്മതമായി പോകും, ചിലർ നിവർത്തി ഇല്ലാതെ പോകും..ചിലർ ഭയന്നിട്ട് പോകും. ടിച്ചർമാർക്ക് ഈ വൈദീകന്റെ സെക്രട്ടറിയായ സ്ത്രീ പറഞ്ഞ് പഠിപ്പിച്ച് കൊടുക്കും..വൈദീകന്റെ ഇഷ്ട രതി രീതികൾ. അതു പോലെ ചെയ്ത് കൊടുക്കണം. കാരണം കേരളത്തിൽ നിന്നും നിവർത്തി ഇല്ലാതെ ഒരു ജോലിക്കായി വന്ന പെൺകുട്ടികൾ അതിനു വഴങ്ങുകയാണ്. അവരെ സഹായിക്കാനും ഒച്ചവയ്ച്ചാൽ പോലും വരാനും ആരുമില്ല. പിന്നെ ഇത് മറ്റാരും അറിയില്ല എന്നതും സുരക്ഷിതരർ എന്നും ചില പെൺകുട്ടികൾ വിചാരിക്കും. നാട്ടിൽ ഒരുകാലത്തും അറിയില്ല.
മുമ്പ് ഇത് തന്നെയായിരുന്നു ഫാ റോബിന്റെ കേസിലും നടന്നത്. പെൺകുട്ടികളെ കാനഡയിൽ സ്റ്റുഡന്റ് വിസക്ക് അയച്ചിട്ട് ഫാ.റോബിൻ കാനഡ സന്ദർശനത്തിനു പോകുമായിരുന്നു. നാട്ടിൽ വിവാഹം തകർന്ന യുവതിമാരുടെ പെൺകുട്ടികളോടും കുടുംബത്തോടും പ്രത്യേക താല്പര്യം ആയിരുന്നു റോബിന്. ഇവരുടെ കുട്ടികളെ നഴ്‌സിംഗ് പഠിക്കാൻ രൂപത നിയമ വിരുദ്ധമായി വാടകക്ക് എടുത്ത് നടത്തുന്ന കർണ്ണാടകത്തിലെ കോളേജുകളിൽ ആക്കും.
തുടർന്ന് വൈദീകരും, മറ്റും കർണ്ണാറ്റക്കയിൽ റിസോട്ടും ഹോട്ടലും ബുക്ക് ചെയ്ത് അവധി ദിവസം പെൺകുട്ടികളേ അങ്ങോട്ട് എത്തിക്കുന്ന നിരവധി സംഭവങ്ങൾ പുറത്ത് വന്നിരുന്നു. മാത്രമല്ല ഒരു വശത്ത് പെൺകുട്ടികളേ ഉപയോഗിക്കുമ്പോൾ മറുവശത്ത് അവരുടെ അമ്മമാരുയും ഉപയോഗിക്കും. അമ്മമാർ മക്കളെ കാണാൻ പോയാൽ 2ഉം 3ഉം ദിവസം കഴിഞ്ഞായിരിക്കും മടങ്ങി വരുന്നത്. ഗോവയിലേക്ക് വൈദീകരുമായി ടൂർ പോയ യുവതികളും ഉണ്ടായിരുന്നു. നിരവധി ഉന്നതരായ വൈദീകർ അടക്കം റോബിന്റെ ഈ നെറ്റ് വർക്കിൽ ഉണ്ടായിരുന്നു...
https://www.facebook.com/Malayalivartha



























