Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

കോവിഡ്19; രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനിൽ വിടുന്നതിൽ ആരോഗ്യവകുപ്പിന് സംഭവിച്ചത് ഗുരുതര അനാസ്ഥ....സംസ്ഥാനത്ത് കടുത്ത ആശങ്ക...ഹെൽത്ത് ഇൻസ്പെക്ടറോടൊപ്പം ജോലി ചെയ്തിരുന്നവർ ഇടപെട്ടത് നൂറോളം പേരുമായി

30 MARCH 2020 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്ത വിധം മുന്നോട്ട് പോകുമ്പോൾ തന്നെ ഗുരുതരമായ കൃത്യവിലോപനം നടത്തിയതിന്റെ പേരിൽ ആരോഗ്യ വകുപ്പിലെ ഏതാനും പ്രവർത്തകരുടെ പ്രവൃത്തി ഇപ്പോൾ നാടിനു മറ്റൊരു ആശങ്ക കൂടി സൃഷ്ടിച്ചിരിക്കുകയാണ് .കൊറോണയുടെ സമൂഹ വ്യാപനം തടയുവാൻ സർക്കാർ സ്വീകരിച്ച ബ്രേക്ക് ദി ചെയിൻ വലിയ സ്വീകാര്യതയും അതോടൊപ്പം തന്നെ അതിനെ അനന്തരഫലമായി വലിയ തോതിലുള്ള നിയന്ത്രണവുമാണ് കേരളത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞത്.മൊത്തം 202 പേർക്കാണ് കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് .എന്നാൽ സർക്കാർ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഭാഗമായി പലരുംരോഗമുക്തി പ്രാപിച്ചു എന്ന് തന്നെയാണ് നിലവിൽ വ്യക്തമാകുന്നത് .എന്നാൽ കൊച്ചിയിൽ നടന്ന അനിഷ്ടസംഭവം ഇപ്പോൾ ഏവരെയും ആശങ്കയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്.

നെടുമ്പാശേരി വിമാനത്താവളത്തിൽ കോവിഡ്19 സ്ഥിരീകരിച്ച ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനിൽ വിടുന്നതിൽ ആരോഗ്യവകുപ്പിന് അനാസ്ഥ കാണിച്ചു എന്നത് സോഷ്യൽ മീഡിയ വലിയ തോതിൽ വിമർശനം നടത്തിയ കാര്യമായി മാറിക്കഴിഞ്ഞു . രോഗബാധിതനായി ഇദ്ദേഹം കഴിഞ്ഞ 21ന് ജോലിയിൽ നിന്ന് പോയെങ്കിലും അദ്ദേഹത്തോട് ഒപ്പം കൂടെ ജോലി ചെയ്തവർക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്താതിരുന്നത് കാര്യം കൂടുതൽ ഗുരുതരമാക്കിയേക്കും എന്നാണ് വിലയിരുത്തൽ. ഹെൽ‍ത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവർ സമ്പർക്ക വിലക്കിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത് ഇന്നലെയാണ്. ഇദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതും ഇന്നലെയായിരുന്നു. ഇതോടെയാണ് ഇപ്പോൾ കടുത്ത ആശങ്ക ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്നത്

വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കടുത്ത പനിയുമായി മടങ്ങിയത് മാർച്ച് 21നാണ്. തൊട്ടടുത്ത ദിവസം അതായത് മാർച്ച് 22ന് രാജ്യാന്തര സർവീസുകൾ നിർത്തിവച്ചതോടെ ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ആരോഗ്യ സംഘവും വിമാനത്താവളം വിട്ടു. ക്വാറന്റീനിൽ പോകേണ്ടതല്ലേയെന്ന് നഴ്സുമാരടക്കം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കാതെ വന്നതോടെ ഇവർക്ക് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലേക്കു മടങ്ങേണ്ടി വന്നു. ജില്ലയിലെ പിഎച്ച്‌സികളിൽ നിന്ന് ഉൾപ്പെടെ എത്തിയവരായിരുന്നു ഇവർ.

ഇതിനിടെയാണ് ഈ സംഘത്തിലുണ്ടാിയരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു തൊട്ടുപിന്നാല വിമാനത്താവളത്തിൽ ജോലിയിലുണ്ടായിരുന്നവർ ജോലി സ്ഥലത്തു നിന്നു മടങ്ങിയ ദിവസം മുതൽ 14 ദിവസത്തേയ്ക്ക് ക്വാറന്റീനിൽ പോകണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഉത്തരവ് ഇറക്കുകയായിരുന്നു. മാർച്ച് 22ന് നെടുമ്പാശേരിയിലെ ഡ്യൂട്ടി അവസാനിപ്പിച്ച് പോയ മെഡിക്കൽ സംഘത്തിലുള്ളവർ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജോലിസ്ഥലത്തും വീട്ടിലും ഉൾപ്പടെ നൂറുകണക്കിന് ആളുകളുമായി ഇടപെട്ടിട്ടുണ്ട് എന്നത് നിലവിലെ കാര്യങ്ങൾ ഗുരുതരമാക്കും.

എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ പുറത്തിറക്കിയ ഉത്തരവു പ്രകാരം ഐസലേഷൻ ഡ്യൂട്ടികളിൽ ഉള്ളവർക്ക് ഡ്യൂട്ടി കാലാവധി കഴിഞ്ഞാൽ പിന്നീട് 14 ദിവസം സമ്പർക്ക വിലക്ക് ഏർപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ ഗുരുതരമായ വീഴ്ച ജില്ലാ ഭരണകൂടത്തിന് ഇരട്ടി ജോലിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത് .ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിർദ്ദേശം ലഭ്യമായിരുന്നുവെങ്കിൽ കൂടുതൽ ജാഗ്രത പാലിച്ചേനെ എന്നാണ് ഇവർ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (2 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (2 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (2 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (3 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (3 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (3 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (3 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (3 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (3 hours ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പതാകയുള്ള കപ്പലിലെ മലയാളി ജീവനക്കാരി സുരക്ഷിതയായി കേരളത്തിലെത്തി  (4 hours ago)

തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ 'പവര്‍അപ്പ് തിരുവനന്തപുരം' കോണ്‍ക്ലേവ്; നാളെ വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ നടക്കും  (5 hours ago)

തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024 ഊന്നല്‍ നല്‍ക  (5 hours ago)

രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...  (5 hours ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (5 hours ago)

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതു  (6 hours ago)

Malayali Vartha Recommends