Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി

16 JUNE 2026 11:39 AM IST
മലയാളി വാര്‍ത്ത

 


ശബരിമല സ്വർണ്ണകൊള്ളകേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവുമായ എ പദ്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്ന ശേഷമെന്ന നിലപാടിൽ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയുണ്ടാകുമെന്നാണ് വിശദീകരണം. ആത്മകഥാ വെളിപ്പെടുത്തൽ നടപടിയെ സ്വാധ‌ീനിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിശദീകരണം.

നേരത്തെ കടുത്ത നടപടിയുണ്ടായാൽ പാർട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും തുറന്നെഴുതിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ഫലം കണ്ടെന്നും പുറത്താക്കാനുണ്ടായ തീരുമാനം സസ്പെൻഷനിൽ ഒതുക്കിയതിന് കാരണമിതാണെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.

 

 

ശബരിമല കേസിന്റെ സമയങ്ങളിലെല്ലാം പത്മകുമാറിനെ ന്യായീകരിച്ച് കരുതലോടെ പ്രതികരിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പിന്നീട്, പത്മകുമാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു. പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്താൻ ശക്തമായ നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് നിരവധി നേതാക്കൾ യോഗത്തിൽ വാദിച്ചിരുന്നു. എന്നാൽ പത്മകുമാറിന്റെ ഭാഗത്തുനിന്നുള്ള വെളിപ്പെടുത്തൽ ഭീഷണിയെ തുടർന്ന് സെക്രട്ടറിയേറ്റ് സസ്പെൻഷൻ തീരുമാനത്തിലേക്ക് മാറുകയും ഇത് പിന്നീട് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു.
സ്വർണക്കൊള്ള കേസിൽ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പദ്മകുമാറിനെതിരായ അച്ചടക്ക നടപടി സംസ്ഥാന നേതൃത്വം സസ്‌പെൻഷനിൽ ഒതുക്കിയത് അദ്ദേഹം എഴുതാൻ പോകുന്ന ആത്മകഥയെ ഭയന്നിട്ടെന്ന് സൂചന. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടായാൽ പാർട്ടി ഗുരുതര പ്രതിസന്ധിയിൽ അകപ്പെടുമെന്ന് വിലയിരുത്തിയാണ് പുറത്താക്കൽ നടപടിക്ക് പാർട്ടി മുതിരാത്തത്.
പുറത്താക്കലെന്ന കടുത്ത നടപടിയിലേക്ക് നീങ്ങിയ സംസ്ഥാന നേതൃത്വത്തെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പദ്മകുമാർ കീഴ്‌പ്പെടുത്തിയത്. യുവതീ പ്രവേശനം നടന്നപ്പോൾ തന്നേയും എ.ഡി.ജി.പി എസ്.ശ്രീജിത്തിനേയും ശബരിമലയിൽ നിന്ന് മാറ്റി നിറുത്തിയെന്ന് സുഹൃത്തുക്കളോട് പദ്മകുമാർ പറഞ്ഞെന്ന പ്രചരണമാണ് നടന്നത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിനെയായിരുന്നു പദ്മകുമാർ ലക്ഷ്യം വച്ചത്. 
ആത്മകഥയിൽ ഇതെല്ലാമുണ്ടാകുമെന്നും പ്രചരണമുണ്ടായി.വെളിപ്പെടുത്തലുണ്ടായാൽ സ്വർണക്കൊള്ള കേസിനെക്കാൾ വലിയ പ്രത്യാഘാതമായിരിക്കും പാർട്ടിക്കുണ്ടാകുകയെന്ന് നേതൃത്വം വിലയിരുത്തി. ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. പദ്മകുമാർ പറയുന്നതിനെല്ലാം മാദ്ധ്യമങ്ങൾ വലിയ പ്രചരണം നൽകും. യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയമായി ഏറ്റെടുക്കും. ജനങ്ങളുടെ വൈകാരികമായ പ്രതികരണങ്ങൾ പാർട്ടി നേതൃത്വത്തിന് നേരിടേണ്ടി വരും. തിരഞ്ഞെടുപ്പിലെ തോൽവിയെക്കാൾ വലിയ പ്രതിസന്ധിയാവും ഇതുണ്ടാക്കുക. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം വീടുകൾ കയറി സി.പി.എം വിശദീകരണം നൽകി അടച്ച അദ്ധ്യായമാണ് ശബരിമല യുവതീ പ്രവേശനം.

 

 

കടുത്ത നടപടി വേണമെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സി.പി.എം നടപടികളിൽ രണ്ടാമത്തെ വലിയ നടപടിയാണ് സസ്‌പെൻഷനെന്ന് ചൂണ്ടിക്കാണിച്ചാവും വിമർശനങ്ങൾക്ക്
മറുപടി നൽകുക. കുറ്റപത്രത്തിൽ കടുത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിൽ പുറത്താക്കലിലേക്ക് പോകുമെന്നും വ്യക്തമാക്കും. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം പദ്മകുമാറിനെ തിരഞ്ഞെടുക്കപ്പെട്ട ചുമതലകളിൽ നിന്നും മാറ്റി നിറുത്തിയിരുന്നു.

നടപടി സസ്‌പെൻഷനിൽ ഒതുക്കിയത് പാർട്ടി കമ്മിറ്റികളിൽ വീണ്ടും ചർച്ചയാകും. രൂക്ഷമായ വിമർശനങ്ങൾ പാർട്ടി നേതൃത്വത്തിന് നേരിടേണ്ടി വരും.

 തോൽവിക്ക് പ്രധാന കാരണം ഭരണവിരുദ്ധ വികാരം:സി.പി.ഐ

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ സി.പി.എം നിലപാടിനെ തള്ളി സി.പി.ഐ. കനത്ത പരാജയത്തിന് പ്രധാന കാരണം ഭരണ വിരുദ്ധ വികാരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
രണ്ടാം പിണറായി സർക്കാരിന്റെ നടപടികളോട് ജനങ്ങൾക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഇത് തോൽവിയിൽ മുഖ്യപങ്ക് വഹിച്ചതായും ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ന്യൂനപക്ഷ ഏകീകരണം, സംഘടനാവീഴ്ച, സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൾ എന്നിവയും തോൽവിക്ക് കാരണമായി. താഴെത്തട്ടിലെ ചർച്ചകൾ വിലയിരുത്തിയാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് റിപ്പോർട്ട് തയാറാക്കിയത്. ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അന്തിമ റിപ്പോർട്ട് തയാറാക്കും.
മുതിർന്ന സി.പി.ഐ നേതാവ് കെ.ആർ.ചന്ദ്രമോഹനനെ താക്കീത് ചെയ്യാനും സി.പി.ഐ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പരസ്യപ്രസ്താവന നടത്തിയതിനാണ് നടപടി. ചന്ദ്രമോഹൻ നൽകിയ വിശദീകരണം പരിഗണിച്ച ശേഷമാണ് താക്കീത് ചെയ്യാൻ തീരുമാനിച്ചത്. നാളെ മുതൽ തുടങ്ങുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. കൊല്ലം ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവാണ് കെ.ആർ.ചന്ദ്രമോഹൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (29 minutes ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (55 minutes ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (1 hour ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (1 hour ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (1 hour ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (2 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (3 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (3 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (3 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (3 hours ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (4 hours ago)

Malayali Vartha Recommends