Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

പ്രതിച്ഛായ നഷ്ടപ്പെട്ട് ആഭ്യന്തരവകുപ്പ്

28 MAY 2015 01:25 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഏറ്റവും സീനിയറായ യുഡിഎഫ് മന്ത്രിയെ വിജിലന്‍സിന്റെ വിളയാട്ടത്തിനും പരസ്യവിചാരണയ്ക്കും എറിഞ്ഞു കൊടുത്ത കഴിവില്ലായ്മയുടെ പര്യായമായി മാറി ആഭ്യന്തരവകുപ്പ്. എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് അന്വേഷത്തിന് അജണ്ട നിശ്ചയിക്കുന്ന എസ് പി സുകേശന്‍ തന്റെ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകെട്ടി നോക്കി നില്‍ക്കാനെ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞുള്ളൂവെന്ന് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കള്‍ അടക്കം പറയുന്നു.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് നുണപരിശോധന. കേരള ചരിത്രത്തിലെ ആദ്യത്തേയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അപൂര്‍വ്വവുമായ സംഭവമാണ് ഒരഴിമതി ആരോപണക്കേസിലെ സാക്ഷിയെ നുണപരിശോധന നടത്തുക എന്നത്. പ്രതിയെ നുണപരിശോധന നടത്തുന്നതുപോലും സാധുവല്ല എന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. നുണപരിശോധന നടത്തണമെങ്കില്‍ ആരോപണത്തിന് സാധുവായ ചില തെളിവുകള്‍ അനേ്വഷണോദ്യോഗസ്ഥര്‍ കണ്ടെത്തുകയും ആ കണ്ടെത്തലുകള്‍ ഇതുമായി ബന്ധപ്പെട്ടവര്‍ നിഷേധിക്കുകയും ചെയ്താല്‍ മാത്രമേ നുണപരിശോധനയ്ക്കര്‍ത്ഥമുള്ളു. ഇത് എന്തിനുവേണ്ടി വിജിലന്‍സ് ചെയ്തു? കോടതിയില്‍ ഹാജരാക്കിയാല്‍ ഒരു വിലയുമില്ല. ഈ നുണപരിശോധന ഇന്‍വെസ്റ്റിഗേഷനെ സഹായിക്കാനുള്ളതാണ്.
അങ്ങനെ ഇന്‍വെസ്റ്റിഗേഷനെ സഹായിക്കാനാണെങ്കില്‍ കേസിന്റെ അവസാനഘട്ടത്തിലല്ല ഈ പരിശോധന നടത്തേണ്ടത്. അപ്പോള്‍ ഇതിന്റെ ലക്ഷ്യം കേസിനെ സഹായിക്കുകയല്ല മറിച്ച് സമൂഹമധ്യത്തില്‍ കുറച്ച് ഊഹാപോഹങ്ങള്‍ പടര്‍ത്തി കേരളാ കോണ്‍ഗ്രസ് നേതാവിനെ വ്യക്തിഹത്യ ചെയ്യുകയാണ്. ഇനി ഉദ്ദേശശുദ്ധിയെ സംശയിക്കണം. സാക്ഷിയുടെ മനസ്സറിയുക ആണ് ലക്ഷ്യമെങ്കില്‍ ചോദ്യങ്ങള്‍ ഊഹിക്കാവുന്നതാവരുത്. ഉത്തരങ്ങള്‍ ഒരേ രീതിയില്‍ ഉള്ളതാവരുത്. ഇവിടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കുന്നത് ശരി എന്നാണ്. ഇവിടെ അനേ്വഷണോദേ്യാഗസ്ഥരുടെ താല്പര്യം സംരക്ഷിക്കുവാനാണെങ്കില്‍ സാക്ഷിയോട് എല്ലാ ചോദ്യത്തിനും ശരി എന്നുമാത്രം പറഞ്ഞാല്‍ മതിയെന്ന് മുന്‍കൂട്ടി നിര്‍ദ്ദേശിക്കാം. പരിശീലനം നേടി എത്തുന്ന ആര്‍ക്കും നുണപരിശോധനയെ അതിജീവിക്കാം എന്നത് പകല്‍പോലെ വ്യക്തമാണ്.\"\"
15 ചോദ്യങ്ങളില്‍ പന്ത്രണ്ടാമത്തേത് \'ക്ലിഫ്ഹൗസില്‍ വച്ചാണോ പണമടങ്ങിയ കാരിബാഗ് കൈമാറിയത്\' എന്നാണ്. ഉത്തരം അതെ എന്നും. ഈ നുണപരിശോധന ശുദ്ധ അസംബന്ധമാണെന്ന് ഇതോടെ തെളിയുന്നു. ക്ലിഫ് ഹൗസില്‍ നിന്ന് 300 മീറ്ററകലെയാണ് മന്ത്രി കെ.എം. മാണിയുടെ ഔദേ്യാഗിക വസതിയായ \'പ്രശാന്ത്\'. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ചോദ്യങ്ങള്‍തന്നെ ഇതു ശുദ്ധ തട്ടിപ്പാണെന്ന് വെളിവാക്കുന്നു. ഇതു മനപൂര്‍വ്വം അപമാനിക്കലാണ്. നുണപരിശോധന എന്ന പ്രഹസനത്തിലെ 9, 10 ചോദ്യങ്ങള്‍ക്ക് അവ്യക്തതയുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട് \'\'ശ്രീവത്സന്റെ വീട്ടില്‍ പോയി പണമടങ്ങിയ കവര്‍ നല്‍കിയോ അതേ കവര്‍ തന്നെയാണോ തിരികെ വാങ്ങിക്കൊണ്ടു വന്നത്\'\' എന്നാണ് ചോദ്യം.
ഇതിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ അമ്പിളി പറഞ്ഞത് ശ്രീവത്സന്റെ വീട്ടില്‍ പോയകാര്യം പറയേണ്ടെന്ന് ഉണ്ണിച്ചേട്ടന്‍ പറഞ്ഞിരുന്നു എന്നാണ് അപ്പോള്‍ ചോദ്യങ്ങളെക്കുറിച്ച് മുന്‍ധാരണയുണ്ടായിരുന്നു എന്നു വ്യക്തം. ഇതില്‍ നിന്ന് അമ്പിളി ഇന്ററസ്റ്റഡ് സാക്ഷി മാത്രമല്ല പരിശീലന സാക്ഷി കൂടിയാണെന്ന് തെളിയുന്നു.
ബിജു രമേശിന്റെ അച്ചാരം പറ്റുന്ന ചില ഉദേ്യാഗസ്ഥരും യു.ഡി.എഫിന്റെ ശത്രുക്കളും ചേര്‍ന്ന് വ്യാജതെളിവുകള്‍ പ്രചരിപ്പിച്ച് കേസിനെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് കേരളകോണ്‍ഗ്രസ് ആരോപിക്കുന്നു. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍, വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍, ഔദേ്യാഗിക രേഖ ചോര്‍ത്തിനല്‍കല്‍ എന്നീ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവിടെ നടക്കുന്നത്. നുണപരിശോധനാഫലം ചോര്‍ത്തി നല്‍കിയതിനെക്കുറിച്ചുള്ള ക്രൈംബാഞ്ച് അനേ്വഷണം വേഗത്തിലാക്കണം. ഇതുമായി സംശയിക്കുന്ന വിജിലന്‍സ് ഉദേ്യാഗസ്ഥന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളി, ബിജുരമേശിന്റെ ആശ്രിതനും വര്‍ഷങ്ങളായി വിശ്വസ്തനും, ഗുണ്ടാ നേതാവുമാണ്. മൂന്നുപ്രാവശ്യമാണ് അമ്പിളിയുടെ മൊഴി വിജിലന്‍സ് എടുത്തത്. അനേ്വഷണ ഉദേ്യാഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം കഥയ്ക്കനുസരിക്കുന്ന രീതിയില്‍ മൊഴി മാറ്റിപ്പറയിപ്പിക്കുവാനാണ് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത്.
മറ്റൊരു തെളിവായി പറയുന്നത് മൊബൈല്‍ ടവര്‍ ലൊക്കേഷനാണ്. ബാറുടമകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ കെ.എം. മാണിയെ കണ്ടിരുന്നു, സംസാരിച്ചിരുന്നു എന്ന വസ്തുത ആരും നിഷേധിച്ചിട്ടില്ല.
ബാറുടമകള്‍ ലീഗല്‍ ആവശ്യങ്ങള്‍ക്കായി പണം പിരിച്ചു എന്നത് ആരംഭം മുതല്‍ അവര്‍ പറയുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യം വരുന്ന തരത്തില്‍ പ്രചരിപ്പിച്ച് കെ.എം. മാണിയെ വ്യക്തിഹത്യ ചെയ്ത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടണമെന്ന് പാര്‍ട്ടിയുടെ ഉന്നതതലങ്ങളില്‍ തീരുമാനമായതാണറിവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (4 hours ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (4 hours ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (4 hours ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (4 hours ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (5 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (6 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (6 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (6 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (6 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (7 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (7 hours ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (7 hours ago)

Malayali Vartha Recommends