Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

റഷ്യ ഞെട്ടിത്തരിച്ചു... ചന്ദ്രനില്‍ ഖനനത്തിനുള്ള കരാര്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്

13 APRIL 2020 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

റഷ്യ ഞെട്ടിത്തരിച്ചു. അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. ആ കരാര്‍ ഒപ്പിട്ട് ട്രംപ്. കൊവിഡ് വന്നു രാജ്യം ഗതിമുട്ടി നില്‍ക്കുന്നതിനിടെയാണ് ചന്ദ്രനില്‍ ഖനനത്തിനുള്ള കരാര്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. ബഹിരാകാശത്തെ ട്രംപ് ഇങ്ങനെ കോളനിവല്‍ക്കരിക്കുന്നത് സ്വീകാര്യമല്ല എന്ന് റഷ്യന്‍ സ്‌പേസ് ഏജന്‍സി ആയ റോസ്‌കോസ്മോസ് വ്യക്തമാക്കി.

ചന്ദ്രോപരിതലത്തിലെ ജലം, ധാതുക്കള്‍ എന്നിവയില്‍ അമേരിക്കയ്ക്കുള്ള അവകാശം സംബന്ധിച്ച ഒന്നാണ് ഈ ഓര്‍ഡര്‍. അസമയത്തുള്ള ഈ കരാര്‍ ഒപ്പിടല്‍, ആഗോളതലത്തില്‍ ഏറിയ കൂറും വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത് . നിലവിലെ നിയമത്തിന് വിധേയമായിക്കൊണ്ട് അമേരിക്കയ്ക്കും ബഹിരാകാശത്തെ വിശിഷ്യാ ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെയും ജലത്തിന്റെയും പര്യവേക്ഷണത്തിനും വിനിയോഗത്തിനുമുള്ള അവകാശമുണ്ടായിരിക്കും. ബഹിരാകാശമെന്നത് മനുഷ്യന്റെ പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നിയമപരമായും ഭൗതികമായും അനതിസാധാരണമായ ഒരിടമാണ്. അത് ഒരു ആഗോള പൊതുവിടമാണ് എന്ന് അമേരിക്ക കരുതുന്നില്ല എന്ന് ഓര്‍ഡര്‍ പറയുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാതെ തന്നെ അവിടെ വ്യവസായികാടിസ്ഥാനത്തിലുള്ള ഖനനം നടത്താനും, അവിടെ ലഭ്യമായ വിഭവങ്ങള്‍ വിനിയോഗിക്കാനും അമേരിക്കയ്ക്ക് അവകാശമുണ്ട് എന്നും ഓര്‍ഡര്‍ പറയുന്നുണ്ട്. എന്നാല്‍ അമേരിക്കയുടെ ഈ അവകാശവാദം അന്താരാഷ്ട്രതലത്തില്‍ നിയമപരമായ നിലനില്‍പ്പുള്ള ഒന്നാണോ എന്ന് ഇനിയും ഉറപ്പിക്കാറായിട്ടില്ല. അമേരിക്കന്‍ മണ്ണിലെ ഖനനങ്ങളെപ്പറ്റി പറയുന്ന അതേ ലാഘവത്തോടെ അമേരിക്കയ്ക്ക് ബഹിരാകാശത്തെ ഖനനങ്ങളെപ്പറ്റി പറയാന്‍ സാധിക്കുമോ എന്ന് ഉറപ്പിച്ചു പറയാറായിട്ടില്ല. ബഹിരാകാശ ക്ലബ്ബില്‍ അംഗത്വം നേടിയിട്ടുള്ള ചുരുക്കം ചില രാജ്യങ്ങള്‍ ഇനിയും ബഹിരാകാശത്തെ ഒരു ഗ്ലോബല്‍ കോമണ്‍സ് അഥവാ ആഗോള പൊതു ഇടം ആയി അംഗീകരിക്കാന്‍ സന്മനസ്സു കാണിച്ചിട്ടില്ല. അത് അവിടെ ഉണ്ടാകാന്‍ സാധ്യതയുള്ള വിഭവങ്ങളെ തങ്ങളുടെ ശാസ്ത്രസാങ്കേതിക വളര്‍ച്ച മുതലെടുത്തുകൊണ്ട് ഏകപക്ഷീയമായി ചൂഷണം ചെയ്യാം എന്നുള്ള സ്വകാര്യമോഹത്തിന്റെ പുറത്താണ്.

സ്‌പേസിലേക്ക് പോകാന്‍ കോപ്പുകൂട്ടുന്ന അല്ലെങ്കില്‍ പോയിക്കഴിഞ്ഞ റഷ്യ, ചൈന, ജപ്പാന്‍, മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ ഇതേ കാരണത്താലാണ് മൂണ്‍ ട്രീറ്റിയില്‍ ഇന്നുവരെ ഒപ്പുവെക്കാതെ മാറി നില്‍ക്കുന്നത്. ചന്ദ്രനിലേക്കുള്ള യാത്രകള്‍ക്കും, ചൊവ്വ പര്യവേക്ഷണത്തിനും ഒക്കെ അമേരിക്ക പദ്ധതിയിടുന്നുണ്ട് എന്നും, ഈ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ബഹിരാകാശത്ത് വ്യവസായികാടിസ്ഥാനത്തിലുള്ള റിയല്‍ എസ്റ്റേറ്റ്, മൈനിങ് സൈറ്റുകളുടെ ഡെവലപ്പ്മെന്റ് ലക്ഷ്യമിട്ടുള്ളതാണ് എന്നും പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും നാഷണല്‍ സ്‌പേസ് കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി വ്യക്തമാക്കി.

ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ നില്‍ക്കുന്നതിനിടെ ചന്ദ്രോപരിതലത്തിലെ വിഭവങ്ങളുടെ പര്യവേക്ഷണവും വിനിയോഗവും സംബന്ധിച്ച അമേരിക്കന്‍ നയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പിടാന്‍ സമയം കണ്ടെത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (45 minutes ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (1 hour ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (2 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (2 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (4 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (6 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (6 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (6 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (7 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (8 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (8 hours ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (9 hours ago)

Malayali Vartha Recommends