Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

കണ്ണൂര്‍ ജില്ലയില്‍ മന്ത്രിമാരല്ലാത്ത 9 പേര്‍ക്ക് പൊലീസിന്റെ പ്രത്യേക സുരക്ഷ അനുവദിച്ചിരിക്കുന്നത്... രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ എതിര്‍ രാഷ്ട്രീയ കക്ഷികളില്‍നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ഇതില്‍ 8 പേര്‍ക്കും സുരക്ഷ

23 APRIL 2021 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്ന് ജില്ലാ ഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസ്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം

ഉന്നതരുടെ പ്രത്യേകിച്ചും മന്ത്രിമാരുടേയും വിഐപികളെേുെടയും വി.വി.ഐ.പികളേെുടെയും സുരക്ഷാസന്നാഹങ്ങളെക്കുറിച്ച് പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. അതില്‍ തന്നെ കേരളത്തിലെ പല പല പ്രമുഖര്‍ക്കും സുരക്ഷയുള്ളതായും നമുക്കറിയാം. എന്നാലിതാ കണ്ണൂര്‍ ജില്ലയില്‍  മന്ത്രിമാരല്ലാത്ത 9 പേര്‍ക്കാണു ജില്ലയില്‍ പൊലീസിന്റെ പ്രത്യേക സുരക്ഷ അനുവദിച്ചിരിക്കുന്നത്.

 

രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ എതിര്‍ രാഷ്ട്രീയ കക്ഷികളില്‍നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ഇതില്‍ 8 പേര്‍ക്കും സുരക്ഷ. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനു വൈ പ്ലസ് സുരക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനു മുഖ്യമന്ത്രിയാകുന്നതിനു മുന്‍പേ സുരക്ഷയുണ്ടെങ്കിലും മുഖ്യമന്ത്രിയായതോടെ സ്വാഭാവികമായി സുരക്ഷ വര്‍ധിപ്പിച്ചു.

 

 

ജില്ലയില്‍നിന്നുള്ള മറ്റു മന്ത്രിമാരില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനും മുന്‍പേ സുരക്ഷയുണ്ട്. ചിലര്‍ക്കാകട്ടെ കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം മൂര്‍ച്ഛിച്ചുനിന്ന കാലയളവില്‍ നല്‍കിയ സുരക്ഷയില്‍, സംഘര്‍ഷം അയഞ്ഞതോടെ ചെറിയ ഇളവ് വരുത്തി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഓരോ സമയത്തും സുരക്ഷ സംബന്ധിച്ചു തീരുമാനമെടുക്കുക. ആരൊക്കെയാണ് ഏതൊക്കെ രീതിയിലുള്ള സുരക്ഷയാണെന്ന് പരിശോധിക്കാം.

കോടിയേരി ബാലകൃഷ്ണന്‍  മുന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഇപ്പോഴും തുടരുന്നു. സെഡ് കാറ്റഗറിയിലാണ്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായിരുന്ന കാലത്ത് അനുവദിച്ച സുരക്ഷയാണ്. 1999ല്‍ ആര്‍എസ്എസിന്റെ വധശ്രമത്തെ അതിജീവിച്ചതു മുതല്‍ ആയുധധാരിയായ പഴ്സനല്‍ സെക്യൂരിറ്റി ഓഫിസറുടെ സുരക്ഷയുണ്ട് പി.ജയരാജന്.

 

 

അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പ്രതിയായതോടെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണിലും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എ പി അബ്ദുള്ളക്കുട്ടി സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന സമയത്തുണ്ടായ ആക്രമണശ്രമവും ഭീഷണിയും മൂലം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു സുരക്ഷ ഏര്‍പ്പെടുത്തിയത്.

 

കേരളത്തിലെ യാത്രയില്‍ രണ്ടു പിഎസ്ഒമാര്‍ ഒപ്പമുണ്ടാകും. വല്‍സന്‍ തില്ലങ്കേരിക്ക് ജില്ലയിലെ സിപിഎംആര്‍എസ്എസ് സംഘര്‍ഷങ്ങളെത്തുടര്‍ന്നാണു സുരക്ഷ ഏര്‍പ്പെടുത്തിയത്. സി.കെ.പദ്മനാഭന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരിക്കേ 1998 ജൂലൈ മുതല്‍ സുരക്ഷയുണ്ട്. ആദ്യം സെഡ് കാറ്റഗറിയായിരുന്നെങ്കിലും അടുത്തിടെ എക്സിലേക്കു മാറി.

 

 

കണ്ണൂരിലെ സിപിഎംആര്‍എസ്എസ് സംഘര്‍ഷ സമയത്തു പി.കെ.കൃഷ്ണദാസിന് സുരക്ഷ നല്‍കിയിരുന്നു. പിന്നീട്, പോപ്പുലര്‍ ഫ്രണ്ടില്‍നിന്നു ഭീഷണിയുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 12 അംഗ സിആര്‍പിഎഫിനെ കേന്ദ്രം അനുവദിച്ചെങ്കിലും വേണ്ടെന്നുവച്ചു. കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ രണ്ടു പൊലീസുകാരുടെ സുരക്ഷ അനുവദിച്ചിട്ടുണ്ട്.

കെ.സുധാകരന്‍ എംപിക്ക് എക്സ് കാറ്ററി സുരക്ഷ.കോണ്‍ഗ്രസ് സിപിഎം രാഷ്ട്രീയ സംഘര്‍ഷകാലത്ത് താമസസ്ഥലത്ത് ഗാര്‍ഡ് ഉള്‍പ്പെടെ സുരക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടു പിഎസ്ഒമാരുടെ സേവനം മാത്രം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിയുടെ അടിസ്ഥാനത്തില്‍ 11 വര്‍ഷം മുന്‍പാണു കെ.എം.ഷാജിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്.

 

 

പി.സുകുമാരന്‍ റിട്ട.ഡിവൈഎസ്പിക്ക് സുരക്ഷയുണ്ട്. കണ്ണൂര്‍ ഡിവൈഎസ്പി ആയിരിക്കെ 2015ലാണു സുരക്ഷ വരുന്നത്. ഷുക്കൂര്‍ കേസില്‍ പി.ജയരാജനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നു ഭീഷണിയുണ്ടായിരുന്നു. ഒരു പിഎസ്ഒയുടെ സേവനം വിരമിച്ചശേഷവുമുണ്ട്. ഭീഷണിയുടെ അടിസ്ഥാനത്തിലും വഹിക്കുന്ന പദവിയുടെ പ്രോട്ടോക്കോള്‍ കണക്കിലെടുത്തുമാണു സുരക്ഷ നല്‍കുന്നത്.

 


എക്സ് കാറ്റഗറിയില്‍  രണ്ടു പിഎസ്ഒമാര്‍. വൈ- ഭീഷണിയുള്ളവര്‍ക്ക്  രണ്ടു പിഎസ്ഒമാര്‍. ഒരു സീനിയര്‍ സിപിഒ, നാലു സിപിഒ എന്നിവരുടെ ഗാര്‍ഡ് ഡ്യൂട്ടി. വൈ പ്ലസ്- വൈ കാറ്റഗറി സുരക്ഷയ്ക്കൊപ്പം ഒരു ടീം കൂടി ഗാര്‍ഡ് ഡ്യൂട്ടിക്ക്. വൈ കാറ്റഗറി- പദവിയുടെ അടിസ്ഥാനത്തില്‍ ഒരു പിഎസ്ഒ. ഒരു സീനിയര്‍ സിപിഒ, നാലു സിപിഒ എന്നിവരുടെ ഗാര്‍ഡ് ഡ്യൂട്ടി. സെഡ് കാറ്റഗറി- സായുധരായ മൂന്നു പൊലീസുകാരില്‍ കൂടാത്ത സുരക്ഷ വീട്ടില്‍. രണ്ടു പിഎസ്ഒമാര്‍. ഒരു എസ്ഐ അല്ലെങ്കില്‍ എഎസ്ഐ, മൂന്നു പൊലീസുകാര്‍ എന്നിവരുടെ അകമ്പടി. ഒരു സ്‌ക്രീനിങ് വാച്ചര്‍.

 

സെഡ് പ്ലസ്- താമസസ്ഥലത്തും ഓഫിസിലും ആവശ്യത്തിനു പൊലീസുകാര്‍ യൂണിഫോമില്‍. രണ്ടു പിഎസ്ഒമാര്‍. രാത്രിയും പകലുമായി രണ്ടു സ്‌ക്രീനിങ് വാച്ചര്‍മാര്‍. യാത്രയില്‍ നാലു പേരടങ്ങുന്ന രണ്ടു ടീമുകളുടെ അകമ്പടി. കമാന്‍ഡോകള്‍ സഹിതം ബുള്ളറ്റ് പ്രൂഫ് കാര്‍, ബുള്ളറ്റ് പ്രൂഫ് കാര്‍ ലഭ്യമല്ലെങ്കില്‍ സുരക്ഷയ്ക്ക് ഒരു വാഹനം കൂടി. സുരക്ഷാ സംവിധാനം ഏകോപിപ്പിക്കാന്‍ മുഴുവന്‍ സമയവും ഒരു ഇന്‍സ്പെക്ടര്‍ അല്ലെങ്കില്‍ എസ്ഐ.

 

എ- ഒരു പിഎസ്ഒ. താമസസ്ഥലത്ത് ഒരു സ്‌ക്രീനിങ് വാച്ചര്‍. ഒരു സീനിയര്‍ സിപഒയും മൂന്നു സിപിഒയുമടങ്ങുന്ന ഗാര്‍ഡ്. യാത്രയില്‍ ഒരു എസ്ഐ അല്ലെങ്കില്‍ എഎസ്ഐ, രണ്ടു പൊലീസുകാര്‍ എന്നിവരുടെ അകമ്പടി

 

ബി- ഒരു പിഎസ്ഒ. ഒരു സ്‌ക്രീനിങ് വാച്ചര്‍. ഒരു സീനിയര്‍ സിപിഒ, മൂന്നു പൊലീസുകാര്‍ എന്നിവരടങ്ങുന്ന ഗാര്‍ഡ്. സി- ഒരു പിഎസ്ഒ. സ്‌ക്രീനിങ് വാച്ചര്‍ താമസ സ്ഥലത്ത്. ഡിഎഫ്- എസ്ഐ റാങ്കില്‍ കുറയാത്ത ഒരു പിഎസ്ഒ. ആവശ്യത്തിനു സ്‌ക്രീനിങ് വാച്ചര്‍മാര്‍. ആവശ്യത്തിനു ഗാര്‍ഡ്. താമസസ്ഥലത്തെ സംശയകരമായ സാഹചര്യം വീക്ഷിക്കാന്‍ സിവില്‍ വേഷത്തില്‍ മൂന്നുപേര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (2 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (2 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (3 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (3 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (3 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (4 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (9 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (9 hours ago)

V D SATHEESHAN കനഗോലു സർവേ  (9 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (9 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (9 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (9 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (9 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (9 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (9 hours ago)

Malayali Vartha Recommends