Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

എല്ലാ വീട്ടിലും ഒരു പൾസ് ഓക്സിമീറ്റർ ഉറപ്പാക്കുക: സാച്ചുറേഷൻ 94നും താഴേക്കായാൽ ശ്രദ്ധിക്കണം: ഓക്സിമീറ്ററിൽ ആദ്യ പരിശോധന കഴിഞ്ഞ് 6 മിനിറ്റ് പതിയെ നടന്ന ശേഷം വീണ്ടും പരിശോധിക്കുക: അപ്പോഴും സാച്ചുറേഷൻ താഴോട്ടുതന്നെയെങ്കിൽ ആശുപത്രിയിലേക്കു പോവുക: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

24 APRIL 2021 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്ന് ജില്ലാ ഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസ്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം

ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...

കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിടുന്നത് ഓക്സിജന്റെ കാര്യത്തിലാണ്. ഓക്സിജൻ നമുക്ക് വളരെയധികം ആവശ്യമായ ഒന്നുതന്നെയാണ്.ഓക്സിജൻ ചികിത്സയിലുള്ള രോഗികൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ ചില സഹായങ്ങൾ നമുക്ക് വേഗത്തിൽ ചെയ്തു കൊടുക്കാൻ സാധിക്കും. അതെന്താണെന്ന് നോക്കാം.

കൊറോണ പടരുന്ന സാഹചര്യത്തിൽ ഈ കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഓക്സിജൻ ചികിത്സയിലുള്ള രോഗികൾ നേരെ കിടക്കുന്നതിനു പകരം കമിഴ്ന്നു കിടക്കുന്നത് ശ്വസനത്തിനു സഹായിക്കുകയും ഓക്സിജന്റെ അളവു കൂട്ടുകയും ചെയ്യും. ഇത്തരത്തിലുള്ള പുതു നിരീക്ഷണങ്ങൾ കോവിഡ് ചികിത്സയിൽ സഹായിക്കും. എല്ലാ വീട്ടിലും ഒരു പൾസ് ഓക്സിമീറ്റർ ഉറപ്പാക്കണം. ഓക്സിജൻ സാച്ചുറേഷൻ 94നും താഴേക്കായാൽ ശ്രദ്ധിക്കണം. ഓക്സിമീറ്ററിൽ ആദ്യ പരിശോധന കഴിഞ്ഞ് 6 മിനിറ്റ് പതിയെ നടന്ന ശേഷം വീണ്ടും പരിശോധിക്കുക. അപ്പോഴും സാച്ചുറേഷൻ താഴോട്ടുതന്നെയെങ്കിൽ ആശുപത്രിയിലേക്കു പോവുക.

അതു വൈറസിനെക്കുറിച്ചുള്ള ഭീതി മൂലമല്ല, ഓക്സിജൻ ഉൾപ്പെടെ കോവിഡ് ചികിത്സയ്ക്കു വേണ്ട പ്രാഥമിക കാര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. ശരിയാണ്, കോവിഡിനു ഫലപ്രദമെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ചികിത്സ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നതു തന്നെയാണ് വസ്തുത. എന്നാൽ, ഒരു വർഷത്തിലേറെയായി ഡോക്ടർമാർ മനസ്സിലാക്കിയെടുത്ത ചില ചികിത്സാ പാഠങ്ങളുണ്ട്. വാക്സീനും മറ്റു പ്രതിരോധവഴികളും കഴിഞ്ഞാൽ, അത്തരം ചികിത്സാവഴികളെ വിശ്വസിക്കുക, മുൻകരുതലുകൾ തുടരുക എന്നിവയാണു കോവിഡിനെതിരെ ചെയ്യാവുന്നത്.

നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രികളിലേക്കു പോകുന്നത് ഒഴിവാക്കണം. പകരം വീട്ടിൽ ചെയ്യാവുന്ന ചെറു പരിഹാരങ്ങൾ മതി. എല്ലാ വീട്ടിലും ഒരു പൾസ് ഓക്സിമീറ്റർ ഉറപ്പാക്കണം. ഇക്കാര്യത്തിൽ സർക്കാരിനോ സന്നദ്ധ സംഘടനകൾക്കോ മുൻകയ്യെടുക്കാം. പൾസ് ഓക്സിമീറ്ററിൽ ഓക്സിജൻ സാച്ചുറേഷൻ 94നു താഴേക്കായാൽ ശ്രദ്ധിക്കണം. ഓക്സിമീറ്ററിൽ ആദ്യ പരിശോധന കഴിഞ്ഞ് 6 മിനിറ്റ് പതിയെ നടന്ന ശേഷം വീണ്ടും പരിശോധിക്കുക. അപ്പോഴും സാച്ചുറേഷൻ താഴോട്ടുതന്നെയെങ്കിൽ ആശുപത്രിയിലേക്കു പോവുക. ഈ പാഠം മറക്കാതെ, പഴുതടച്ച പ്രതിരോധം ഉറപ്പാക്കിയാൽ കോവിഡിനെതിരെ വിജയം ഉറപ്പ്.


കോവിഡിന്റെ തുടക്കത്തിൽ നാം വിശ്വസിക്കുകയും ഏറെക്കുറെ അനുഭവിക്കുകയും ചെയ്തതു പോലെയല്ല ഇപ്പോൾ കാര്യങ്ങൾ. ആദ്യം നാം കരുതി വെന്റിലേറ്ററുകളാണ് കോവിഡ് ചികിത്സയിൽ പരമപ്രധാനമായി വേണ്ടതെന്ന്. അതിനായി ഇറക്കുമതിയും പ്രാദേശിക ഉൽപാദനശേഷിയും വർധിപ്പിച്ചപ്പോൾ കോവിഡ് ചികിത്സയിലെ മറ്റു ഘടകങ്ങളിലേക്കുള്ള ശ്രദ്ധ കുറഞ്ഞു. തുടർച്ചയായ വെന്റിലേറ്റർ ഉപയോഗം ശ്വാസകോശത്തെ തളർത്തുമെന്ന തിരിച്ചറിവിൽ അടിയന്തര സാഹചര്യത്തിൽ മാത്രം അതിലേക്കും അതുവരെ ഓക്സിജൻ എന്ന തിരിച്ചറിവിലേക്കും നാം വന്നു. എന്നാൽ, കോവിഡിന്റെ ഈ രണ്ടാം തരംഗത്തിൽ, ആവശ്യത്തിന് ഓക്സിജൻ ലഭ്യമല്ലെന്ന പരിമിതിയിൽ കിടന്നു ശ്വാസംമുട്ടുകയാണ് മിക്കവാറും സംസ്ഥാനങ്ങൾ. ഒരാൾക്കു സാധാരണ വേണ്ടതിന്റെ എത്രയോ മടങ്ങ് ഓക്സിജനാണ് ഇപ്പോൾ ഓരോ ആൾക്കും നൽകേണ്ടിവരുന്നത്. ഓക്സിജൻ എന്ന പരിഹാരം തൽക്കാലം ഡോക്ടർമാർക്കു സ്വന്തമായി കണ്ടെത്താൻ കഴിയില്ല. ചികിത്സാസംവിധാനങ്ങളെ ശാക്തീകരിക്കാൻ സർക്കാരിനു മാത്രമേ കഴിയൂ.

നിസ്സാരമെന്നു തോന്നുമെങ്കിലും കോവിഡ് രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിലെ രീതിക്കു പോലും പ്രാധാന്യമുണ്ടെന്ന പാഠം, ഈ ഓക്സിജൻ ക്ഷാമത്തോടും കോവിഡ് ചികിത്സയിൽ പുതുതായി ഉരുത്തിരിയുന്ന ഗവേഷണങ്ങളോടും ചേർത്തുവായിക്കേണ്ടതാണ്. ഓക്സിജൻ ചികിത്സയിലുള്ള രോഗികൾ നേരെ കിടക്കുന്നതിനു പകരം കമിഴ്ന്നു കിടക്കുന്നത് ശ്വസനത്തിനു സഹായിക്കുകയും ഓക്സിജന്റെ അളവു കൂട്ടുകയും ചെയ്യുമെന്നതു പോലെയുള്ള പുതു നിരീക്ഷണങ്ങൾ കോവിഡ് ചികിത്സയിൽ സഹായിക്കും. ഓക്സിജൻ സഹായി തുടരുന്നതിനൊപ്പമാണ് ഇത്തരം ചില മാർഗങ്ങൾ കൂടി ഡോക്ടർമാർ തേടുന്നത്.

 

ഇതിനെതിരെ നേരത്തേ ഉപയോഗിച്ചിരുന്ന പല ആന്റിവൈറൽ മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ആന്റി ഇൻഫ്ലമേറ്ററി മരുന്നുകളും കോവിഡ് ചികിത്സയിൽ വലിയതോതിൽ സഹായിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഉൾപ്പെടെ നടത്തിയ പരീക്ഷണങ്ങളിൽ പാസ് മാർക്ക് ലഭിച്ചില്ലെങ്കിലും, റെംഡിസിവിർ, ഐവർമെക്ടിൻ, ഹൈഡ്രോക്സി ക്ലോറോക്വിൻ തുടങ്ങിയ മരുന്നുകൾ രോഗികളെ രക്ഷിച്ചെടുക്കാൻ സഹായിക്കുന്നുണ്ട്.

ഉദാഹരണത്തിന്, തുടക്കത്തിൽ ഉപയോഗിക്കുകയും പിന്നീട് ഒഴിവാക്കണമെന്നു സർക്കാർ തന്നെ പറയുകയും ചെയ്ത ഹൈഡ്രോക്സി ക്ലോറോക്വിനും ഐവർമെക്ടിനും. ഇതു രണ്ടും കേരളത്തിൽ ഉൾപ്പെടെ ഡോക്ടർമാർ ഉപയോഗിക്കുകയും രോഗികളിൽ ഗുണം ചെയ്യുന്നുണ്ടെന്നു വിശ്വസിക്കുകയും ചെയ്തു. സമാനമാണ് റെംഡിസിവിറിന്റെയും കാര്യം. ട്രയലുകളൊന്നും പ്രതീക്ഷയുണർത്തുന്ന ഫലം നൽകിയില്ല. പക്ഷേ, ഇപ്പോഴും ഏറ്റവും കൂടുതൽ ആവശ്യമുയരുന്ന മരുന്നായി ഇതു തുടരുന്നു.


,, വൈറസിനു സംഭവിച്ച മാറ്റം വ്യാപനശേഷി വർധിപ്പിച്ചു. ഈ ഘട്ടത്തിലും ഓർക്കേണ്ടതു പഴയ കാര്യം തന്നെ – മുൻകരുതൽ. വാക്സീൻ എടുക്കേണ്ട സമയത്ത് എടുക്കണം. മുൻകരുതലുകൾ എപ്പോഴും പിന്തുടരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (4 minutes ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (4 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (4 hours ago)

V D SATHEESHAN കനഗോലു സർവേ  (5 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (5 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (5 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (5 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (5 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (5 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (5 hours ago)

ഇങ്ങനെ പണിയെടുക്കാൻ വേണം ചങ്കൂറ്റം.. പണിമുടക്ക് ദിവസം റോഡിൽ പണിക്കിറങ്ങി ഡ്രൈവർ യദു,സമരക്കാർക്ക് പിരിവെട്ടുന്ന കാഴ്ച  (5 hours ago)

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (5 hours ago)

മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല: താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്ന് ആതിര ഗ്രേസ്  (5 hours ago)

ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും  (5 hours ago)

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകര  (5 hours ago)

Malayali Vartha Recommends