Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

കേരള കോണ്‍ഗ്രസ് എന്ന ഞണ്ടുകളുടെ നാട്ടില്‍ ജോസ് കെ മാണി ഉയരങ്ങളിലേക്ക്; പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായി ജോമോന്‍ മാറുന്നു

09 JUNE 2018 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ സ്വന്തം നാട്ടിലോ “കാലുകുത്താൻ” കഴിയാതെ 288 കിലോമീറ്റർ ദൂരെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണ്; ആഞ്ഞടിച്ച് കെ എസ് ശബരീനാഥൻ

ശബരിമലയില്‍ ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി ജയിലിലും എല്ലാം നിയന്ത്രിച്ച മന്ത്രിമാര്‍ പുറത്തും എന്നതാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിലെ നിലവിലെ അവസ്ഥ; താന്ത്രിക ചുമതല ആര്‍ക്ക് നല്‍കണമെന്നത് ഒരു രാഷ്ട്രീയ വിഷയമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ

മധ്യതിരുവിതാംകൂറിലെ പ്രബല കക്ഷിയായ കേരള കോണ്‍ഗ്രസിന് എന്നും കരുത്തനായ ഒരു ലീഡറെ ഉണ്ടായിരുന്നുള്ളൂ. കെ.എം. മാണിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്നും പാര്‍ട്ടിയും അമരക്കാരന്‍. കേരളാ കോണ്‍ഗ്രസ് നേടിയെടുത്ത രാജ്യസഭാസീറ്റ് ജോസ് കെ മാണിയുടെ രാഷ്ട്രീയ വൈഭവം. ആ തിളക്കത്തിന് പാര്‍ട്ടി ഒറ്റക്കെട്ടായി നല്കിയ ഇരട്ടി മധുരമാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം. കെ.എം. മാണിക്കുശേഷം കേരള കോണ്‍ഗ്രസ് സംഘടനയുടെ അമരത്തെത്താന്‍ ഇനി ജോസ് കെ മാണിക്ക് ഏറെ ആയാസപ്പെടേണ്ടി വരില്ല.

പാലായുടെ ജോമോന്‍ ദില്ലിയിലെത്തിയിട്ട് ഒന്‍പതുവര്‍ഷം. ദില്ലിയിലും ജോമോന്‍ താരമായിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, ഹിന്ദിയും, തമിഴുമൊക്കെ അനായാസം വഴങ്ങുന്ന സ്മാര്‍ട്ട് യൂത്ത്. മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധ. എല്ലാം കൃത്യമായ ഫയലുകളാക്കി പഠിച്ച് കൃത്യമായ ഫോളോ അപ്പുകള്‍. ഒന്‍പതു വര്‍ഷംകൊണ്ട് കോട്ടയം നേടിയത് ഏറെയാണ്. നിരവധി പ്രോജക്ടുകള്‍ കോട്ടയത്തു കൊണ്ടുവരാന്‍ ഈ യുവ എം.പിക്കു കഴിഞ്ഞു. അപ്പോഴും രാഷ്ട്രീയ കേരളം ഒന്നു പറഞ്ഞു. എം.പി. മിടുക്കനാണ്. പക്ഷേ, കേരളകോണ്‍ഗ്രസ് എന്ന പ്രസ്ഥാനം മുന്‍പോട്ട് കൊണ്ടുപോകാന്‍ കെ.എം. മാണിയെപ്പോലെ മെയ്‌വഴക്കം ജോമോനില്ല.

കഴിഞ്ഞ ഒരാഴ്ചത്തെ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ വഴി ജോസ് കെ മാണിയെന്ന തന്ത്രജ്ഞനായ രാഷ്ട്രീയ നേതാവിനെ കേരളം തിരിച്ചറിഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ എനിക്കേറെ അഭിമാനമുള്ള യുവ നേതാവ് എന്നു പറഞ്ഞുള്ള രാഹുലിന്റെ വര്‍ണ്ണനകേട്ട് കുഞ്ഞാലിക്കുട്ടിപോലും ഞെട്ടിപ്പോയി. മോദിയുമായും അടുത്ത ബന്ധം. ദില്ലിയിലെ ഒട്ടുമിക്ക ഓഫീസുകളിലും വ്യക്തിപരമായ ബന്ധങ്ങള്‍. ജോമോന്‍ എന്ന സൗമ്യനായ രാഷ്ട്രീയ നേതാവ് ദില്ലിക്കാര്‍ക്ക് പ്രിയപ്പെട്ടവന്‍ തന്നെ.

കേരള കോണ്‍ഗ്രസ് പോലെ ഞണ്ടുകളുടെ നാട്ടില്‍, കൂടെയൊരുത്തന്‍ മുകളിലോട്ടു കയറിയാല്‍ വലിച്ചു താഴേയ്ക്കു താഴ്ത്തുന്ന നേതാക്കള്‍ക്കിടയില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി ജോസ് കെ. മാണി മാറുന്നു. അതും ഒരു കൊടുങ്കാറ്റായി. രാഷ്ട്രീയ കേരളത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഈ ഉയര്‍ത്തെഴുന്നേൽപ് ഒന്നു മാത്രം മതി അണികള്‍ക്ക് തൃപ്തി പകരാന്‍.

കേരള കോണ്‍ഗ്രസ് എന്ന വികാരം കെ.എം. മാണിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. അതിന്റെ പിന്തുടര്‍ച്ചയാണ് ജോസ് കെ മാണി. എന്നും ആളുകള്‍ സംശയിച്ചിരുന്ന നേതൃവൈഭവം, കൂടുതല്‍ തന്ത്രങ്ങളിലൂടെ ജോസ് കെ മാണി പുറത്തെടുക്കുമ്പോള്‍ കെ.എം. മാണിക്കുശേഷം ഒരു ലീഡര്‍ ജോസ് കെ. മാണിയിലൂടെ ഏറെ വിദൂരമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (55 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (2 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends