Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

പ്രവാസികൾക്ക് ആശ്വാസം; ഈ മാസം 7 മുതൽ മടങ്ങാം പക്ഷേ ആശങ്ക വിതച്ച് നിബന്ധനകൾ  

05 MAY 2020 07:52 AM IST
മലയാളി വാര്‍ത്ത

ഏറെ വാദ -പ്രതിവാദങ്ങൾക്കൊടുവിൽ , ഇൗ മാസം ഏഴു മുതൽ വിദേശത്ത് നിന്ന് ഇന്ത്യക്കാരെ സ്വന്തം മണ്ണിലേയ്ക്ക് കൊണ്ടുപോകുമെന്ന വാർത്ത പ്രവാസ ലോകത്തെ ലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ വലിയ ആശ്വാസമാണ് നൽകിയത് . എന്നാൽ , വിമാന ടിക്കറ്റിനും നാട്ടിലെ ക്വാറന്റീൻ താമസത്തിനും മടങ്ങുന്നവർ തന്നെ പണം മുടക്കണമെന്ന നിബന്ധന, ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന പലർക്കും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് .

അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുപോവുക എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ വിമാനങ്ങളും നാവിക സേനാ കപ്പലുകളും യാത്രയ്ക്ക് ഉപയോഗിക്കും എന്നാണ് വിവരം. മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ലേബർ ക്യാംപുകളിൽ കഴിയുന്നവർ, സന്ദർശക വീസയിലെത്തി കൃത്യമായി ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായവർ, ഏറെ കാലമായി ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായിരുന്നവർ തുടങ്ങിയവരാണ് വിമാന ടിക്കറ്റിനും ക്വാറന്റീനിനും പണം മുടക്കണമെന്ന നിബന്ധയിൽ പ്രതിസന്ധിയിലായത്. തങ്ങളുടെ യാത്ര മുടങ്ങുമോ എന്ന ഭീതിയിലാണ് ഇപ്പോൾ ഇവരെല്ലാം.
ആയിരക്കണക്കിന് തൊഴിലാളികളും സന്ദർശക വീസക്കാരുമാണ് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോക്കിനായി കാത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽനിന്നും തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് ഗൾഫിലെ തൊഴിലാളികളിൽ ഭൂരിഭാഗവും. മലയാളികളും ഒട്ടേറെയുണ്ട്. ഇവര്‍ക്ക് മലയാളി സന്നദ്ധ പ്രവർത്തകരും സംഘടനകളും എത്തിച്ചിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്വാസം. ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ തണൽ പ്രതീക്ഷിച്ച് ജോലി തേടി ഗൾഫിലെത്തിയ യുവതീയുവാക്കളും ദുരിത്തിലാണ് കഴിയുന്നത്.

നാട്ടിൽ നിന്ന് കടം വാങ്ങിയും ബന്ധുക്കളുടെ സ്വർണവും മറ്റും പണയം വച്ചും എത്തിയവർ പ്രതിമാസം ബെഡ് സ്പെയിസിന് മാത്രം 300 ദിർഹം, ഭക്ഷണത്തിന് ചുരുങ്ങിയത് 250 ദിർഹം മുടക്കിയാണ് കഴിഞ്ഞിരുന്നത്. മിക്കവരും ജോലി അന്വേഷണം തുടർന്നുകൊണ്ടിരിക്കെയാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടും പ്രതിസന്ധിയിലായതും. ഇവരുടെയെല്ലാം വീസ കാലാവധി ഇൗ വർഷാവസാനം വരെ സൗജന്യമായി നീട്ടിക്കൊടുക്കാൻ യുഎഇ സർക്കാർ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. യു എ ഇ സർക്കാർ തങ്ങളുടെ ബുദ്ധമുട്ട് മനസ്സിലാക്കിയിട്ടും എന്നിട്ടും ഇന്ത്യൻ സർക്കാർ യാത്രാ ചെലവ് പോലും ഇൗടാക്കുന്നത് വലിയ വിഷമം ഉണ്ടാകുന്നുവെന്നാണ് ഇവരുടെ അഭിപ്രായം . നാട്ടിലെത്തിയാൽ ചിലർക്കെങ്കിലും ബന്ധുക്കൾ വഴി ക്വാറന്റീനിൽ കഴിയേണ്ട പണം നൽകാനായേക്കാം. എന്നാൽ പ്രവാസികളായ ഭൂരിഭാഗം പേരെയും ആശ്രയിച്ചാണ് നാട്ടിൽ പല കുടുംബങ്ങളും കഴിയുന്നത്.അവർക്കു ഈ അവസ്ഥ എങ്ങനെ കൈകാര്യം ചെയണമ് എന്ന ആശങ്ക ഇതുവരെ അവസാനിച്ചിട്ടില്ല.

നാട്ടിലേയ്ക്ക് പോകുന്നവര്‍ തന്നെ യാത്രാ ചെലവ് വഹിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം വന്നിരിക്കെ ഗൾഫിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് സാമൂഹിക പ്രവർത്തകരുടെയും മറ്റും ആവശ്യം..ഇക്കാര്യം നേരത്തെ തന്നെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും എംബസി, കോൺസുലേറ്റ് ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

നയതന്ത്ര കാര്യാലയങ്ങളിൽ വിവിധ സേവനങ്ങളോടനുബന്ധിച്ച് ഇൗടാക്കുന്ന അധിക തുക പ്രവാസി ക്ഷേമത്തിനുള്ള ഫണ്ടിലേയ്ക്കാണ് പോകുന്നത്. ഇത്തരത്തിൽ വൻ തുക ഫണ്ടിലുണ്ടെന്നാണ് വിവരം. പാവപ്പെട്ടവർ മരിക്കുമ്പോൾ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് മാത്രമേ നിലവിൽ ഇൗ തുക ഉപയോഗിക്കുന്നുള്ളൂ. എന്നാൽ, നാട്ടിലേയ്ക്ക് മടങ്ങുന്നവരുടെ യാത്രാ ചെലവിനും ക്വാറന്റീൻ കാര്യങ്ങൾക്കും തുക ഉപയോഗിക്കണമെന്നാണ് ശക്തമായ ആവശ്യം. കൂടാതെ, കോവിഡ് ബാധിതരല്ല എന്ന് ഉറപ്പാക്കാനുള്ള പരിശോധന നടത്തുന്നതിനും നയതന്ത്ര കാര്യാലയങ്ങൾ മുന്നോട്ടുവരണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (3 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (3 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (3 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (4 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (4 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (4 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (5 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (5 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (5 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (5 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (5 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (6 hours ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (6 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (7 hours ago)

Malayali Vartha Recommends