Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

കന്യാസ്ത്രീകളുടെ ഉടുപ്പഴിച്ച് നഗ്‌നത ആസ്വദിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയ്ക്ക് വലിയ ഹരമായിരുന്നു, മഠത്തിലെത്തിയ ബിഷപ്പ് രാത്രി എട്ട് മണി മുതല്‍ 11 മണി വരെ സിസ്റ്റര്‍ നീനാ റോസിന്റെ മുറിയില്‍ തങ്ങി. അവിടേക്ക് പരാതിക്കാരിയായ കന്യാസ്ത്രീയേയും സിസ്റ്റര്‍ അനുപമയേയും വിളിച്ച് വരുത്തി. ആദ്യം സിസ്റ്റര്‍ നീനാ റോസിന്റെ ഉടുപ്പ് താന്‍ അഴിച്ച് മാറ്റുമെന്ന് ഭീഷണിപ്പെടുത്തി, അതിന് ശേഷം അനുപമയുടെയും പരാതിക്കാരിയുടെയും ഉടുപ്പുകള്‍ ഊരിമാറ്റുമെന്നും പറഞ്ഞു

21 SEPTEMBER 2018 04:06 PM IST
മലയാളി വാര്‍ത്ത

മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠം ഗസ്റ്റ്ഹൗസ് ബിഷപ്പ് ഫ്രാങ്കോയുടെ കാമകേളീ മന്ദിരമായിരുന്നെന്ന് മുമ്പേ തന്നെ വ്യാപകമായ പരാതിയുണ്ടായിരുന്നതായും സഭാനേതൃത്വം ഇക്കാര്യം ഒതുക്കി ഒതുക്കി വയ്ക്കുകയായിരുന്നെന്നും വിശ്വാസികടളക്കം ആരോപിക്കുന്നു. മഠത്തിന്റെ ചാര്‍ജ്ജുള്ള ബിഷപ്പ് പലതരത്തിലുള്ള തന്ത്രങ്ങളിലൂടെയാണ് കന്യാസ്ത്രീകളെ തന്റെ വലയില്‍ വീഴ്ത്തിയതെന്ന് ആക്ഷേപമുണ്ട്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയോ, അവര്‍ക്കെതിരെ നടപടികള്‍ എടുക്കുകയോ ആയിരുന്നു. പല കന്യാസ്ത്രീകളും ബിഷപ്പിന്റെ കാമലീലകള്‍ക്ക് ഇരയായിട്ടുണ്ടെന്നും സഭയെ ഭയന്നാണ് അവരാരും മുന്നോട്ട് വരാത്തതെന്നും സമരം നടത്തുന്ന സിസ്റ്റര്‍ അനുപമ വെളിപ്പെടുത്തിയിരുന്നു.

2014 മുതല്‍ ബിഷപ്പ് പരാതിക്കാരിയായ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവരുകയായിരുന്നു. ആദ്യമൊക്കെ ഭയമായിരുന്നു. പിന്നീടാണ് പ്രതികരണ ശക്തി താന്‍ വീണ്ടെടുത്തതെന്ന് പരാതിക്കാരി സമരം നടത്തുന്ന കന്യാസ്ത്രീകളോട് പറഞ്ഞിരുന്നു. കന്യാസ്ത്രീകളുടെ ഉടുപ്പഴിച്ച് നഗ്നത ആസ്വദിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയ്ക്ക് വലിയ ഹരമായിരുന്നു. 2017 ഡിസംബറില്‍ മഠത്തിലെത്തിയ ബിഷപ്പ് രാത്രി എട്ട് മണി മുതല്‍ 11 മണി വരെ സിസ്റ്റര്‍ നീനാ റോസിന്റെ മുറിയില്‍ തങ്ങി. അവിടേക്ക് പരാതിക്കാരിയായ കന്യാസ്ത്രീയേയും സിസ്റ്റര്‍ അനുപമയേയും വിളിച്ച് വരുത്തി. ആദ്യം സിസ്റ്റര്‍ നീനാ റോസിന്റെ ഉടുപ്പ് താന്‍ അഴിച്ച് മാറ്റുമെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തി. അതിന് ശേഷം പരാതിക്കാരിയുടെയും സിസ്റ്റര്‍ അനുപമയുടെയും ഉടുപ്പുകള്‍ അഴിച്ച് മാറ്റുമെന്ന് പറഞ്ഞു. 

2016 ഡിസംബറില്‍ ജലന്തറില്‍ നിന്ന് ബിഷപ്പ് പരാതിക്കാരിയായ കന്യാസ്ത്രീയെ വിളിച്ചു. അടുത്തമാസം താന്‍ മഠത്തില്‍ വരുന്നുണ്ടെന്നും കൂടെ കിടക്കണമെന്നും വീണ്ടും ആവശ്യപ്പെട്ടു. അതോടെ അവര്‍ ആകെ അസ്വസ്ഥയായി. ഇത് കണ്ടാണ് സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുളളവര്‍ കാര്യം തിരക്കി. സംഭവം അറിഞ്ഞതോടെ തങ്ങളുടെ മദര്‍ ജന്റാളായിരുന്ന പരാതിക്കാരിയോട് ബിഷപ്പ് വരുന്ന ദിവസം വീട്ടില്‍ പോകാന്‍ പറഞ്ഞു. പിന്നീട് ബിഷപ്പ് വന്നപ്പോള്‍ സിസ്റ്റര്‍ അനുപമ ഇക്കാര്യം ചോദിച്ചു. അങ്ങനെയൊന്നും ഇല്ലെന്നാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് ബാല്‍ല്‍സംഗം നടന്നെന്ന പരാതി ഭഗല്‍പ്പൂര്‍ ബിഷപ്പ് കുര്യന്‍ കളത്തില്‍ വഴി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്ക് നല്‍കി. അതോടെ ഫ്രാങ്കോയുടെ പീഡനം ക്രൂരമായി. അതോടെ പരാതിക്കാരി ഇനിയും കൂടെക്കിടക്കണോ എന്ന് സിസ്റ്റര്‍ അനുപമ ചോദിച്ചു. കൂടെക്കിടത്താത്തതിന്റെ പേരിലാണോ സിസ്റ്ററുടെ സഹോദരന്റെ പേരിലും വീട്ടുകാര്‍്ക്കും സിസ്റ്റര്‍ക്കും എതിരെ ജലന്ദറില്‍ പരാതി നല്‍കിയതെന്നും ചോദിച്ചു. 

കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെ ആല്‍ഫി എന്ന കന്യാസ്ത്രീ മദര്‍ ജന്റാള്‍ റജീനയ്ക്ക് പരാതി നല്‍കി. എന്നാല്‍ സഭാ അധികാരിയായ ബിഷപ്പിനെതിരെ തനിക്ക് നടപടിയെടുക്കാനാവില്ലെന്ന് അവര്‍ മറുപടി നല്‍കി. ബിഷപ്പുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കണമെന്നും നിര്‍ദ്ദേശിച്ചു. അതോടെ പരാതിക്കാരി ഇനിയും ബിഷപ്പിന്റെ കൂടെക്കിടക്കണോ എന്നാണോ മദര്‍ജനറാള്‍ ഉദ്ദേശിക്കുന്നതെന്ന് സിസ്റ്റര്‍ അനുപമ ചോദിച്ചു. പിന്നീടാണ് സിസ്റ്റര്‍ അനുപമയ്ക്കും അവരുടെ കുടുംബത്തിനും എതിരെ വ്യാജ കേസുകളും ഭീഷണികളും തുടങ്ങിയത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (2 hours ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (2 hours ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (2 hours ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (2 hours ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (3 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (3 hours ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (3 hours ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (3 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (3 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (4 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (4 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (4 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (4 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends