Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

തികച്ചും യാദൃച്ഛികമായി ബീച്ചിൽ നിന്ന്കാലങ്ങൾക്ക് മുൻപ് ഒരാൾ മറ്റാർക്കോ അയച്ച ഒരു കത്ത് കുപ്പിയിൽ ഭദ്രമായി അടച്ച നിലയിൽ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യും? അതും തീർത്തും അപരിചിതമായ ഒരു ഭാഷയിലാണ് ആ കത്ത് എഴുതിയിരിക്കുന്നതെങ്കിലോ?ഒരു പക്ഷെ അതൊരു പ്രണയ ലേഖനമാകാം ..അല്ലെങ്കിൽ അതൊരു സഹായാഭ്യത്ഥനയാകാം..അതുമല്ലെങ്കിൽ ഏതോ കടൽക്കൊള്ളക്കാരുടെ കയ്യിൽ നിന്ന് വീണു പോയ നിധിയെ കുറിച്ചുള്ള വിവരമാകാം...എങ്ങനെയും ആ കത്ത് വായിക്കണം എന്നാകും പിന്നെ ആഗ്രഹം

20 AUGUST 2019 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തികച്ചും യാദൃച്ഛികമായി ബീച്ചിൽ നിന്ന് കാലങ്ങൾക്ക് മുൻപ് ഒരാൾ മറ്റാർക്കോ അയച്ച ഒരു കത്ത് കുപ്പിയിൽ ഭദ്രമായി അടച്ച നിലയിൽ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യും? അതും തീർത്തും അപരിചിതമായ ഒരു ഭാഷയിലാണ് ആ കത്ത് എഴുതിയിരിക്കുന്നതെങ്കിലോ?ഒരു പക്ഷെ അതൊരു പ്രണയ ലേഖനമാകാം ..അല്ലെങ്കിൽ അതൊരു സഹായാഭ്യത്ഥനയാകാം..അതുമല്ലെങ്കിൽ ഏതോ കടൽക്കൊള്ളക്കാരുടെ കയ്യിൽ നിന്ന് വീണു പോയ നിധിയെ കുറിച്ചുള്ള വിവരമാകാം...എങ്ങനെയും ആ കത്ത് വായിക്കണം എന്നാകും പിന്നെ ആഗ്രഹം ..50 വർഷം മുൻപ് എഴുതി കുപ്പിയ്ക്കുള്ളിലടച്ച് കടലിലൊഴുക്കിയ ആ കത്തിൽ എഴുതിയിരുന്നത് ഇതാണ്

അവിചാരിതമായി അത്തരത്തിലൊരു കത്ത് കൈയില്‍ കിട്ടിയ ടെയ്‌ലര്‍ ഇവാനോവ് ആ കത്തെഴുതിയ ആളെ തേടി പിടിച്ചു ... 50 കൊല്ലം മുമ്പ് ആ കത്തെഴുതിയത് ക്യാപ്റ്റന്‍ അനാറ്റലി ബോട്‌സാനെന്‍കോ ആയിരുന്നു...അദ്ദേഹത്തിനിപ്പോൾ 86 വയസ്സുണ്ട്

കുട്ടികളുമൊത്ത് അവധിദിനമാഘോഷിക്കാന്‍ ഓഗസ്റ്റ് അഞ്ചിന് അലാസ്കയിലെ ഒരു ബീച്ചിലെത്തിയതായിരുന്നു ടെയ്‌ലര്‍ ഇവാനോവ്. ക്യാമ്പ് ഫയറിനായി വിറക് ശേഖരിക്കുന്നതിനിടെയാണ് കുപ്പിയിൽ ഭദ്രമായി അടച്ച രീതിയിൽ ഒരു കടലാസ്സ് ചുരുൾ അദ്ദേഹത്തിന് കിട്ടിയത് ...
ഉള്ളില്‍ വെള്ളം കയറാത്ത വിധത്തില്‍ കോര്‍ക്ക് കൊണ്ടടച്ച കുപ്പിക്കുള്ളിലാക്കി സന്ദേശങ്ങള്‍ കൈമാറുന്ന പതിവ് പണ്ട് നാവികര്‍ക്കിടയില്‍ പതിവായിരുന്നു......അത്തരത്തിൽ എന്തെങ്കിലും സന്ദേശമായിരിക്കും അതെന്നു ടെയ്‌ലർ ഊഹിച്ചു ...

ടെയ്‌ലറിന്റെ എട്ടുവയസുകാരിയായ മകൾ നിധിശേഖരത്തിലേക്കുള്ള മാര്‍ഗം രേഖപ്പെടുത്തിയ കടല്‍ക്കൊള്ളക്കാരുടെ കുപ്പിയാണോ അതെന്നു ചോദിച്ചതോടെ എല്ലാവര്ക്കും കത്തിലെ ഉള്ളടക്കം എന്തെന്നറിയാൻ ആകാംക്ഷയായി..

ടെയ്‌ലര്‍ കോര്‍ക്ക് വലിച്ചൂരി കടലാസ് കഷണം പുറത്തെടുത്തു. നീലമഷിപ്പേനയിലെഴുതിയ കത്ത് റഷ്യന്‍ ഭാഷയിലേതാണെന്ന് ടെയ്‌ലറിന് മനസിലായി. പക്ഷെ ഭാഷ പഠിച്ചിട്ടില്ലാത്തതിനാൽ കത്തിലെ ഉള്ളടക്കം എന്തെന്ന് പിടികിട്ടിയില്ല ...വീട്ടില്‍ മടങ്ങിയെത്തിയ ടെയ്‌ലര്‍ കുപ്പിയുടേയും കത്തിന്റേയും ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കത്ത് വായിക്കാനറിയാവുന്ന സുഹൃത്തുക്കള്‍ സഹായിക്കണമെന്ന അഭ്യർത്ഥയായിരുന്നു ടെയ്‌ലറിന്റെ പോസ്റ്റിൽ

രാവിലെ ഉറക്കമുണർന്ന അയാളെ കാത്തിരുന്നത് കത്തിന്റെ തര്‍ജമയും അതെഴുതിയ ആളെ കുറിച്ചുള്ള വിവരവുമാണ്. അഞ്ഞൂറിലേറെ പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു
റഷ്യന്‍ കപ്പലായ വിആര്‍എക്‌സ്എഫില്‍ നിന്നുള്ള ആശംസ ആയിരുന്നു കത്തില്‍ കാത്തു എഴുതിയത് കപ്പലിന്റെ ക്യാപ്റ്റൻ ആയിരുന്ന അനാറ്റലി ബോട്‌സാനെന്‍കോ..

1969 ജൂണ്‍ 20 നാണ് കത്തെഴുതിയിരിക്കുന്നത്. കത്ത് ലഭിക്കുന്ന ആള്‍ക്കും വ്‌ളാഡിവൊസ്റ്റോക്-43 ബിആര്‍എക്‌സ്എഫ് സുലാക് കപ്പല്‍ ക്രൂവിനും ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നിട്ടുള്ള ആശംസയായിരുന്നു കത്തിന്റെ ഉള്ളടക്കം... കത്ത് കിട്ടുന്ന ആള്‍ സന്ദേശം വ്‌ളാഡിവൊസ്റ്റോക്-43 ബിആര്‍എക്‌സ്എഫ് കപ്പല്‍ സംഘത്തെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും സന്ദേശത്തിലുണ്ട്. പക്ഷെ ആ സന്ദേശം ഒരാളുടെ കയ്യിലെത്താൻ 50 വർഷമെടുത്തു എന്ന് മാത്രം

ഫെയ്‌സ്ബുക്കിലൂടെ കത്തിന്റെ ചിത്രം കണ്ടതോടെ തന്റെ കൈയക്ഷരമാണെന്ന് 86 കാരനായ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ബോട്‌സാനെന്‍കോ തിരിച്ചറിഞ്ഞു. കത്തുമായി ക്യാപ്റ്റനെ സന്ദര്‍ശിക്കണമെന്നാണ് ടെയ്‌ലറിന്റെ ആഗ്രഹം. കത്തില്‍ ക്യാപ്റ്റന്‍ കുറിച്ചത് പോലെ അദ്ദേഹത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നതായി ടെയ്‌ലർ മാധ്യമങ്ങളോട് പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (7 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (7 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (7 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (8 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (8 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (9 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (9 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (9 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (10 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (11 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (11 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (11 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (11 hours ago)

Malayali Vartha Recommends