Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ഇത്‌ ജ്യോതിയുടെ കഥ, ഒരിക്കലും ഓര്‍മ്മിക്കാനാഗ്രഹിക്കാത്ത ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥ...

13 NOVEMBER 2012 01:44 AM IST
മലയാളി വാര്‍ത്ത.

More Stories...

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ആരുമില്ലാത്ത 8 പേരെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

കുറഞ്ഞ വാര്‍ഷിക പ്രീമിയം നിരക്കില്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കുടുംബശ്രീയുടെ 'ജീവന്‍ ദീപം ഒരുമ' പദ്ധതി

ഡല്‍ഹിയിലേക്ക്‌ വണ്ടി കയറിയപ്പോള്‍ ജ്യോതിയുടെ കുടുംബം സന്തോഷിച്ചു. ഇനി ജ്യോതിയിലാണ്‌ തങ്ങളുടെ പ്രതീക്ഷ. ഡല്‍ഹിയിലെ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ്‌ കൂടി കഴിഞ്ഞാല്‍ സ്ഥിരമായ ജോലിയും ശമ്പളവും. 
ഉത്തര്‍പ്രദേശിലെ മേദ്വാരകല എന്ന കുഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലെ മൂത്തമകളായാണ്‌ ജ്യോതി ജനിച്ചത്‌. ഡല്‍ഹി വിമാനത്താവളത്തിലെ ലോഡിംഗ്‌ വിഭാഗത്തിലെ തൊഴിലാളിയാണ്‌ അച്ഛന്‍. ഡല്‍ഹിയിലെ ഒറ്റമുറി ഫ്‌ളാറ്റിലായിരുന്നുതാമസം. വീട്ടില്‍ കഷ്‌ടപ്പാടുകള്‍ ഏറെയായിരുന്നു. അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിലേ ട്യൂഷനെടുത്ത്‌ വീട്ടുകാര്‍ക്കൊരു താങ്ങായി. ഫിസിയോതെറാപ്പിക്ക്‌ അഡ്‌മിഷന്‍ കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാല്‍ പഠിക്കാനുള്ള കാശിനെക്കുറിച്ചോര്‍ത്തപ്പോള്‍ പേടിയായി. അച്ഛന്റെ നിര്‍ബന്ധപ്രകാരം ഉള്ള ഭൂമിവില്‍ക്കാന്‍ തീരുമാനിച്ചു. ഭൂമി വിറ്റുകിട്ടിയ കാശു കൊണ്ട്‌ ജ്യോതിയെ ഡെറാഡൂണില്‍ ഫിസിയോതെറാപ്പിക്ക്‌ ചേര്‍ത്തു. ഇല്ലായ്‌മകള്‍ക്ക്‌ നടുവിലും ജ്യോതി നന്നായി പഠിച്ചു. കോഴ്‌സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ്‌ ചെയ്യണം.

അങ്ങനെ ഉത്തര്‍പ്രദേശിലെ തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും ഏറെ പ്രതീക്ഷയോടെ ഡല്‍ഹിയിലേക്ക്‌ ജ്യോതി വണ്ടി കയറി. 23 വയസ്‌ പ്രായം, പരിചയമില്ലാത്ത സ്ഥലം, അതുകൊണ്ടു തന്നെ സൂക്ഷിക്കണേയെന്ന വീട്ടുകാരുടെ ഉപദേശം. 
ഡല്‍ഹിയിലെത്തിയപ്പോള്‍ ജ്യോതി കൂടുതല്‍ സ്വതന്ത്രയായതുപോലെ തോന്നി. സുരക്ഷിതമായ തലസ്ഥാന നഗരം. രാത്രിയും പകലാകുന്ന സ്വാതന്ത്ര്യം. ചുരുക്കം ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. പഠനം കഴിഞ്ഞ്‌ ഒന്ന്‌ റിലാക്‌സാവാന്‍ വല്ലപ്പോഴും ഒരു സിനിമ കാണല്‍..

പകല്‍ സമയം ക്ലാസുള്ളതിനാല്‍ രാത്രിയിലെ ഷോയ്‌ക്ക്‌ പോയി. കൂട്ടിന്‌ എഞ്ചിനിയറായ സുഹൃത്തും. സിനിമയും കണ്ട്‌ ലഘു ഭക്ഷണവും കഴിച്ച്‌ റോഡിലെത്തിയപ്പോള്‍ മണി 11. എന്തിന്‌ പേടിക്കണം, ഇത്‌ ഇന്ത്യയുടെ ഹൃദയ കവാടം ഡല്‍ഹി. പോരാത്തതിന്‌ സുഹൃത്തുമുണ്ട്‌. രാത്രിയായതിനാല്‍ ബസും കുറവാണ്‌. കിട്ടുന്ന വണ്ടിയില്‍ കയറിപ്പോയില്ലങ്കില്‍ ഓട്ടോയ്‌ക്ക്‌ വലിയ തുക തന്നെയാവും.

ഇവരെ കണ്ട്‌ ഒരു സ്വകാര്യ ബസ്‌ നിര്‍ത്തി. സ്‌കൂള്‍ വണ്ടിയായിരുന്നു അത്‌. രാത്രികാലങ്ങളില്‍ മുതലാളിയറിയാതെ കള്ളയോട്ടം നടത്തുന്നവരായിരുന്നു അവര്‍. വണ്ടിക്കകത്ത്‌ അഞ്ച്‌ ചെറുപ്പക്കാര്‍മാത്രം. പെണ്‍കുട്ടിയും സുഹൃത്തും അടുത്തടുത്തിരുന്നു. യുവാക്കള്‍ ഇടയ്‌ക്കിടയ്‌ക്ക്‌ മദ്യപിക്കുന്നുമുണ്ടായിരുന്നു. അവരുടെ നോട്ടവും കമന്റുകളും ചെറിയ പേടിതോന്നിയെങ്കിലും സഹിച്ചു. ക്രമേണ യുവാക്കളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. അവള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഇന്നേരം സുഹൃത്ത്‌ പ്രതികരിച്ചു. ഇതോടെ യുവാക്കള്‍ വണ്ടിയുടെ ലിവറെടുത്ത്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചപെണ്‍കുട്ടിയെ വലിച്ചിഴച്ച്‌ സീറ്റില്‍ കിടത്തി ക്രൂരമായി ബലാത്സംഗം ചെയ്‌തു. അഞ്ചുപേരും മാറിമാറി പീഡിപ്പിച്ചു. ഇതിനിയയില്‍ ക്രൂരവിനോദത്തിനായി പെണ്‍കുട്ടിയുടെ ജനനേന്ത്രിയത്തില്‍ വണ്ടിയുടെ ലിവര്‍ കുത്തിയിറക്കി. മരണവേദന ക്രൂര വിനോദമായി യുവാക്കള്‍ ആസ്വദിച്ചു. ഇന്നേരമെല്ലാം ബസ്‌ ഓടിക്കൊണ്ടേയിരുന്നു.

ആവേശം തീര്‍ന്നപ്പോള്‍ നേരം പുലരാറായി. ഓടുന്ന ബസില്‍ നിന്നും പെണ്‍കുട്ടിയേയും സുഹൃത്തിനെയും വലിച്ചെറിഞ്ഞു. മരണ ശയ്യയില്‍ കിടക്കുന്ന ഇവരെപ്പറ്റി ആരോ പോലീസിനെ വിവരം അറിയിച്ചതോടെയാണ്‌ ലോകം ഈ വാര്‍ത്തയറിഞ്ഞത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (35 minutes ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (37 minutes ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (38 minutes ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (1 hour ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (2 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (3 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (3 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (12 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (14 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (15 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (15 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (15 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (15 hours ago)

Malayali Vartha Recommends