അഡ്‌നോക്കിൽ വീണ്ടും നിരവധി ജോലി ഒഴിവുകൾ..ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അഡ്‌നോക്കിൽ ജോലി നേടാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അഡ്‌നോക്കിൽ വീണ്ടും നിരവധി ജോലി ഒഴിവുകൾ. ഒരുമാസം മുൻപും അഡ്‌നോക്കിൽ ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും നിരവധി ഒഴിവുകളാണ് റിപ്പോട്ട് ചെയ്യപ്പെട്ടിരിക്കുന്നത് .എല്ലാ ഒഴിവുകളും അബുദാബിയിൽ തന്നെ ആണെന്നുള്ള പ്രത്യേകതയും ഉണ്ട് .
യുഎഇയിൽ വിവിധ തസ്തികകളിലേക്ക് അഡ്‌നോക് ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുകയാണ്. ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ഒരവസരമാണ് ഇതെന്നതിൽ സംശയമില്ല . അബുദാബി സര്‍ക്കാരിന് കീഴിലാണ് അഡ്‌നോക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസ്യതയുടെ കാര്യത്തില്‍ സംശയം വേണ്ട. 45 വര്‍ഷമായി മേഖലയില്‍ ഉള്ള അഡ്‌നോക് ഗ്രൂപ്പിന് കീഴില്‍ 18 കമ്പനികളാണ് ഉള്ളത്.
അഡ്നോക് എൽഎൻജി, അഡ്നോക് എച്ച്ക്യു, അഡ്നോക് ലോജിസ്റ്റിക്സ് ആന്റ് സർവ്വീസസ് എന്നീ കമ്പനി കളിലാണ് ഒഴിവുകളുള്ളത്.
1. ഇന്‍സ്‌പെക്ടര്‍ (പെയിന്റിങ് ആന്റ് ഇന്‍സുലേഷന്‍)- അഡ്‌നോക് എല്‍എന്‍ജി
2. സീനിയര്‍ എക്‌സിക്യൂട്ടൂീവ്- മാര്‍ക്കറ്റ് റിസര്‍ച്ച്- അഡ്‌നോക് എല്‍എന്‍ജി
3. ടീം ലീഡര്‍ പ്രൊസസ് എന്‍ജിനീയര്‍ (ടെക്ക്)- അഡ്‌നോക് എല്‍എന്‍ജി
4. ലീഗല്‍ കൗണ്‍സല്‍, ഗ്രൂപ്പ് ഡിസ്പ്യൂട്‌സ് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ്- അഡ്‌നോക് എച്ച്ക്യു
5. സീനിയര്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- എഐക്യു- അഡ്‌നോക് എച്ച്ക്യു
6. മാനേജര്‍- ഇന്റലക്ച്വല്‍ ക്യാപിറ്റല്‍- അഡ്‌നോക് എച്ച്ക്യു
7. സീനിയര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍- സ്ട്രാറ്റജി ആന്റ് സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് (ദി എക്‌സിക്യൂട്ടീവ് ഓഫീസ്)- അഡ്‌നോക് എച്ച്ക്യു
8. മാനേജര്‍- എച്ച്‌സി സ്ട്രാറ്റജി- അഡ്‌നോക് എച്ച്ക്യു
9. കമേഴ്‌സ്യല്‍ പ്രൊപ്പോസല്‍ മാനേജര്‍- എഐക്യു- അഡ്‌നോക് എച്ച്ക്യു
10. സെയില്‍സ് ആന്റ് ബിസിനസ് ഡെവലപ്‌മെന്‌റ് മാനേഡര്‍- എഐക്യു- അഡ്‌നോക് എച്ച്ക്യു
11. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ്- എഐക്യു- അഡ്‌നോക് എച്ച്ക്യു
12. ലീഡ് ഡാറ്റ സയന്റിസ്റ്റ്- എഐക്യു- അഡ്‌നോക് എച്ച്ക്യു
13. സ്‌പെഷ്യലിസ്റ്റ്- എച്ച്എസ്ഇ (ഹെയില്‍ ആന്റ് ഘാഷ)- അഡ്‌നോക് ലോജിസ്റ്റിക്സ് ആന്റ് സര്‍വ്വീസസ്
14. സീനിയര്‍ എന്‍ജിനീയര്‍- അഡ്‌നോക് ഓണ്‍ഷോര്‍
അഡ്നോകിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ Apply now വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അഡ്‌നോക്കിൽ ജോലി നേടാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ
https://www.facebook.com/Malayalivartha