Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ സുബിയെ ശകാരിച്ച് അമ്മ: ഞാനല്ലേ.. മേടിച്ച് തരാറ്... അമ്മ വാങ്ങി തരാത്ത ഉടുപ്പ് മോള് ഇടാറില്ലല്ലോ....

23 FEBRUARY 2023 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ജീവിതത്തിലെ പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിട്ട് തന്റേതായ ഒരിടം സിനിമാ മേഖലയിലും, കലയിലും പതിപ്പിച്ച നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് സുബി സുരേഷ്. കഠിന പ്രയത്നത്തിലൂടെ പടുതുയർത്തിയ വീട്ടിലേക്കു സുബിയെ കൊണ്ട് വന്നപ്പോൾ അരങ്ങേറിയത് വികാരനിർഭര രംഗങ്ങളായിരുന്നു. സുബിയുടെ മരണവാർത്ത വന്നപ്പോൾ മുതൽ അമ്മയെ കുറിച്ചുള്ള ആധിയാണ് പ്രിയപ്പെട്ടവർ പങ്കിട്ടത്. വാവിട്ട് കരയുന്ന സുബിയുടെ അമ്മയെ ആശ്വസിപ്പിക്കാൻ പാട് പെടുക ആയിരുന്നു ബന്ധുക്കൾ. അമ്മ എങ്ങനെ സുബിയുടെ മരണം താങ്ങും, ഇതെങ്ങനെ സഹിക്കുമെന്ന് പരസ്പ്പരം ചോദിക്കുന്ന അവസ്ഥ.

അവർക്ക് ഇതിനുള്ള ശക്തി ഉണ്ടാകട്ടെ എന്നാണ് ഒട്ടുമിക്ക ആളുകളും പറഞ്ഞത്. കൂനമ്മാവിലെ വീട്ടിലേക്ക് അവസാനമായി സുബിയെ എത്തിച്ചപ്പോൾ നിയന്ത്രണം വിട്ട് നിലവിളിച്ച് കരയുകയായിരുന്നു 'അമ്മ അംബിക. സുബിയെ അണിയിച്ചൊരുക്കിയാണ് വീട്ടിലേക്ക് എത്തിച്ചത്. മോളെ കണ്ടപാടെ നിയന്ത്രണം വിട്ടു കരഞ്ഞ അമ്മ ചോദിച്ചത് ഇത്ര മാത്രമാണ്. ഇത് അമ്മ മേടിച്ച ഉടുപ്പ് അല്ലല്ലോ മോളെ; ഞാനല്ലേ മേടിച്ച് തരാറ്, അമ്മ വാങ്ങി തരാത്ത ഉടുപ്പ് മോള് ഇടാറില്ലല്ലോ.

എന്ന് പറഞ്ഞുകൊണ്ടാണ് ആ അമ്മ വാവിട്ടു കരഞ്ഞത്. അമ്മയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാട് പെടുന്നുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സുബിയെ ഒരു നോക്ക് കാണാൻ 'എന്റെ വീട്ടിലേക്ക്' അപ്പോഴേയ്ക്കും എത്തിയിരുന്നു. തന്റെ അമ്മയാണ് തനിക്ക് എല്ലാം എന്ന് പറയുമായിരുന്നു സുബി. പ്രണയവിവാഹത്തിൽ നിന്നും സുബി പിന്മാറിയതും അമ്മയ്ക്ക് വേണ്ടി ആയിരുന്നു. അമ്മയ്ക്ക് ജോലിക്ക് പൊയ്ക്കൂടേ എന്ന മുൻ കാമുകന്റെ ആ വാക്കിൽ നിന്നുമാണ് ആ ബന്ധത്തിൽ നിന്നുതന്നെ സുബി പിന്മാറിയത്. കാരണം എന്റെ അമ്മ എന്നെ അത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന് എനിക്ക് അറിയാം. എന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ ഒന്നും നഷ്ടപ്പെടുത്താൻ തയ്യാറായിരുന്നില്ല എന്നാണ് സുബി പറഞ്ഞിട്ടുള്ളത്.

സുബിയെക്കുറിച്ച് സഹോദരൻ പറഞ്ഞ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ആൾക്ക് ഭക്ഷണം കഴിപ്പ് വളരെ കുറവാണ്. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ വരുന്നത് എന്ന് തോനുന്നു. മഞ്ഞപിത്തം വന്നപ്പോഴാണ് ശാരീരിക അവസ്ഥ വഷളാകുന്നത്. കണ്ണിന്റെ അവിടെ നല്ലതുപോലെ മഞ്ഞ കളർ ആയിരുന്നു. ചേച്ചിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മുതൽ ഞാൻ കൂടെ തന്നെ ഉണ്ടായിരുന്നു.

വിവാഹം ഉറപ്പിക്കാൻ നിൽക്കുമ്പോൾ ആണ് ഈ അവസ്ഥ വരുന്നത്. മഞ്ഞപിത്തം കൂടിയപ്പോൾ എല്ലാ അവയവങ്ങളിലേക്കും ബാധിച്ചു. പ്രെഷർ വല്ലാതെ ഡൌൺ ആയി ഹാർട്ടിന് ഇഷ്യൂ ആയി. ഓപ്പറേഷന് വേണ്ടിയുള്ള അനസ്‌ത്യേഷ്യ കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വരികയും ചെയ്തു. പ്രെഷർ കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ ഓപ്പറേഷൻ ചെയ്യുന്നത് പ്രായോഗികം അല്ലെന്ന് ആശുപത്രി അധികൃതർ പറയുകയും ചെയ്തു. സിനിമ മേഖലയിൽ ഉള്ള എല്ലാവരും നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട്-

 

അനുജൻ അബി പറഞ്ഞു.ഇന്നലെ നല്ല ആക്റ്റീവ് ആയിരുന്നു. എന്റെ മോളുമായി വലിയ ബന്ധം ആയിരുന്നു. കുഞ്ഞിനോട് സംസാരിക്കുകയും ചെയ്തു. കൊച്ചു കുട്ടികളോട് ഇടപഴകാൻ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. ചേച്ചി നല്ല ആക്റ്റീവ് ആയിരുന്നു. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ചേച്ചി ശരിയാകും വീട്ടിൽ വരാം എന്നൊക്കെയാണ് നമ്മളും കരുതിയത്. അതിനിടയിൽ ആണ് രോഗാവസ്ഥ പെട്ടെന്ന് കൂടിയത്.

ഒരു പനി വന്നാൽ പ്പോലും കിടക്കുന്ന ആളല്ല. റെസ്റ്റ് എടുക്കാൻ പറഞ്ഞാൽ പോലും ഓടി നടക്കുന്ന ഒരാൾ ആയിരുന്നു. സ്റ്റേജ് ഷോ എന്നൊക്കെ പറഞ്ഞാൽ ചേച്ചിക്ക് വലിയ ഇഷ്ടം ആയിരുന്നു. പുള്ളികാരിക്ക് എല്ലാ ദിവസവും പ്രോഗ്രാം വേണം എന്ന ഒരാൾ ആയിരുന്നു. പ്രോഗ്രാം ഒക്കെ ചെയ്തു ആളുകളോട് കൂടുതൽ ഇടപഴകാൻ ആണ് ചേച്ചി എപ്പോഴും ആഗ്രഹിച്ചിരുന്നതെന്ന് അബി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി  (37 minutes ago)

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (55 minutes ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (1 hour ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (1 hour ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (1 hour ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (1 hour ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (1 hour ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (2 hours ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (2 hours ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (2 hours ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (2 hours ago)

കാസര്‍കോട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി വയോധിക ജീവനൊടുക്കി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിൽ; ആകെ 9941 അറസ്റ്റുകൾ  (2 hours ago)

Malayali Vartha Recommends