Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

അമ്മയുടെ വയറ്റില്‍ ഒന്‍പതു മാസക്കാലവും കുഞ്ഞെന്തു ചെയ്യുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ? . ഇടയ്ക്കുള്ള ചവിട്ടും ഉറക്കവും മാത്രമല്ല, വയറ്റില്‍ കുഞ്ഞാവ ചെയ്യുന്നത്. അമ്മ ചെയ്യുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളോട് കുഞ്ഞുവാവ പ്രതികരിക്കുകയും ചെയ്യും എന്നറിയാമോ?

03 JUNE 2020 05:56 PM IST
മലയാളി വാര്‍ത്ത

അമ്മയുടെ വയറ്റില്‍ ഒന്‍പതു മാസക്കാലവും കുഞ്ഞെന്തു ചെയ്യുന്നുവെന്ന് അറിയാമോ? . ഇടയ്ക്കുള്ള ചവിട്ടും ഉറക്കവും മാത്രമല്ല, വയറ്റില്‍ കുഞ്ഞാവ ചെയ്യുന്നത്. നമുക്കറിയാത്ത പല കാര്യങ്ങളിലൂടെയും ആക്ടീവാണ് വയറ്റിലെ കുഞ്ഞ് ..ഗര്‍ഭകാലഘട്ടത്തിന്റെ ഒന്‍പതാമത്തെ ആഴ്ചയിലാണ് കുഞ്ഞിനു അനക്കം ഉണ്ടാകുന്നത് പതിനാറാമത്തെ ആഴ്ച മുതൽ അമ്മയ്ക്ക് കുഞ്ഞിന്റെ അനക്കം വ്യക്തമായി മനസ്സിലാകും .

അമ്മയുടെ വയറ്റിലെ സുരക്ഷിതത്വത്തിന്റെ ആ ചൂടില്‍ ഒന്നുമറിയാതെ കിടക്കുമ്പോൾ മുതൽ അമ്മയും കുഞ്ഞുമായുമുള്ള ബന്ധം തുടങ്ങുന്നു.. അമ്മയുടെ ഭക്ഷണവും പാനീയവും മാത്രമല്ല, അമ്മയുടെ വികാരങ്ങള്‍ പോലും കുഞ്ഞിലേയ്ക്കു പകര്‍ത്തപ്പെടുന്നു. യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളര്‍ച്ചയാരംഭിയ്ക്കുന്ന ഘട്ടം മുതല്‍ കുഞ്ഞു പുറത്തു വരുന്ന ഘട്ടം വരേയും അമ്മയുടെ ശരീരത്തിനേക്കാള്‍ കൂടുതല്‍ മാറ്റം കുഞ്ഞിനു വരുന്നുണ്ട് .

ഗര്‍ഭത്തിന്റെ തുടക്കത്തിലെ മോണിംഗ് സിക്‌നസ് പോലുള്ള അവസ്ഥകള്‍ കഴിഞ്ഞാല്‍ ഗര്‍ഭിണിയ്ക്കു വിശപ്പുണ്ടാകുന്നതു സ്വാഭാവികമാണ്. ഇതു കുഞ്ഞിന്റെ കൂടി വിശപ്പാണ്. അതാണ് പണ്ടുള്ളവർ ഗർഭിണി രണ്ടു പേർക്കുള്ള ആഹാരം കഴിക്കണം എന്ന് പറയാറുള്ളത്

അമ്മ കഴിയ്ക്കുന്ന എന്തും, കുടിയ്ക്കുന്ന എന്തും കുഞ്ഞും രുചിയ്ക്കുന്നു, പൊക്കിള്‍ക്കൊടിയിലൂടെ എല്ലാ ഭക്ഷണങ്ങളും ഇവയിലെ പോഷകങ്ങളും വാവയിലും എത്തുന്നു. ഇതാണ് ഗര്‍ഭകാലത്തെ ഭക്ഷണ ശ്രദ്ധയക്കു പുറകിലെ കാരണം. രുചിഭേദവും കുഞ്ഞിന് തിരിച്ചറിയാന്‍ സാധിയ്ക്കും. എരിവും മസാല രുചികളും പൊതുവേ കുഞ്ഞ് ഇഷ്ടപ്പെടുന്നില്ല.

ഗര്‍ഭത്തിന്റെ മൂന്നാം ഘട്ടത്തില്‍ ക്യാരറ്റ് കൂടുതല്‍ കഴിയ്ക്കുന്ന സ്ത്രീയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ പച്ചക്കറികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാകുമെന്ന് പീഡിയാട്രിക്‌സ് എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച പഠന ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. കുഞ്ഞിന് നേരിട്ട് ഇതു ലഭിയ്ക്കുന്നില്ലെങ്കിലും പൊക്കിള്‍ക്കൊടിയിലൂടെ ഇതിന്റെ ഫലങ്ങള്‍ കുഞ്ഞിനു ലഭിയ്ക്കുകയും ചെയ്യുന്നു. അതായത് ഇതിന്റെ രുചി വരെ തിരിച്ചറിയാന്‍ കുഞ്ഞിന് സാധിയ്ക്കുമെന്നര്‍ത്ഥം

ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന സ്‌ട്രെസോ ടെന്‍ഷനോ സങ്കടമോ എല്ലാം കുഞ്ഞിനും അനുഭവപ്പെടുമത്രേ... . ഇത്തരം അവസരത്തില്‍ കുഞ്ഞ് ഇടം കൈ കൊണ്ടു മുഖം പൊത്തുമെന്നാണ് പറയുന്നത് . ഇതു പോലെ അമ്മ സങ്കടപ്പെട്ടാല്‍, കരഞ്ഞാല്‍ വയററിലെ കുഞ്ഞും ഇതു പോലെ സങ്കടപ്പെടുമെന്നാണ് പറയുന്നത്.

ഗര്‍ഭത്തിന്റെ മൂന്നാം സെമസ്റ്ററില്‍, അതായത് ആറു മാസത്തിനു ശഷം എടുക്കുന്ന ചിത്രങ്ങളില്‍ ഇക്കാര്യം വെളിപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ വാ തുറക്കുന്നതും കിതയ്ക്കുന്നതും ചുണ്ടുകള്‍ ഇളക്കുന്നതുമായുമെല്ലാം തെളിഞ്ഞിട്ടുണ്ട്.

ഇതെല്ലാം തന്നെ കുഞ്ഞു കരയുന്നതാണെന്ന സൂചന നല്‍കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. കണ്ണീര്‍ വരില്ലെങ്കിലും ചുണ്ടുകള്‍ ഇളക്കുന്നതും കിതയക്കുന്നതുമെല്ലാം തന്നെ കുഞ്ഞിന്റെ വികാരക്ഷോഭ അടയാളങ്ങളാണ്. ഇതു പോലെ തന്നെ വയററിലെ വാവയ്ക്കു ചിരിയ്ക്കാനും കഴിയും. 24 ആഴ്ചകളില്‍ ചിരിയ്ക്കാനും 35 ആഴ്ചകളില്‍ പുരികം ചുളിയ്ക്കാനുമാകുമെന്നു പഠനങ്ങള്‍ പറയുന്നു.

ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ കുഞ്ഞിന്റെ ചെവി രൂപപ്പെടുന്നു. കുഞ്ഞിന് ഏതാണ്ട് 6-7 മാസങ്ങളില്‍ തന്നെ പുറത്തു നിന്നുള്ള സ്വരങ്ങളടക്കം അറിയാനും കേള്‍ക്കാനും തിരിച്ചറിയാനുമെല്ലാം സാധിയ്ക്കും. പുറത്തു വന്ന ഉടന്‍ കുഞ്ഞ് അമ്മയുടെ ഒച്ച തിരിച്ചറിയുന്നത് അതുകൊണ്ടാണ് . ഇതു പോലെ കുഞ്ഞിന് പരിചിതമായ, അതായത് വയറ്റില്‍ വച്ചു കുഞ്ഞ് ഏറെക്കേട്ട ശബ്ദം പെട്ടെന്നു തന്നെ കുഞ്ഞു തിരിച്ചറിയുന്നു.അതുകൊണ്ടുതന്നെ കഴിവതും വഴക്കോ ബഹളമോ ഗർഭിണി ഒഴിവാക്കുന്നതാണ് നല്ലത്.

വയറ്റിലെ കുഞ്ഞിനോട് സംസാരിയ്ക്കണമെന്നും കുഞ്ഞിനെ പാട്ടു കേള്‍പ്പിയ്ക്കണം എന്നുമെല്ലാം പറയുന്നത് ഇതുകൊണ്ടാണ്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (2 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (4 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (4 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (4 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (4 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (4 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (5 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (5 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (5 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (6 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (6 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (7 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (7 hours ago)

Malayali Vartha Recommends